Activate your premium subscription today
Sunday, Apr 20, 2025
വാഹനങ്ങളുമായി നിരത്തിലെത്തുന്നവർ സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും പരിഗണന നൽകണം. ഡ്രൈവിങ്ങിലെ ബാലപാഠം പോലും മറന്നുള്ള ചിലരുടെ അഭ്യാസ പ്രകടനങ്ങൾ കാണുമ്പോൾ ഈയൊരു കാര്യം വിസ്മരിക്കുന്നു എന്ന് തോന്നിപോയാൽ അതിൽ അദ്ഭുതപ്പെടാനില്ല. അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലെ വൈറലായത്.
കോഴിക്കോട് ∙ മോട്ടർ വാഹന വകുപ്പ് ജുവനൈൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ടു നടപ്പാക്കിയ നിയമ നടപടിക്രമം വാഹന വകുപ്പിന്റെ ‘പരിവാഹൻ’ വെബ്സൈറ്റിൽ കഴിഞ്ഞ ദിവസം പ്രാബല്യത്തിലായി. 18 വയസ്സിനു താഴെയുള്ളവർ വാഹനം ഓടിച്ചു നിയമ നടപടിയിൽ ഉൾപ്പെട്ടാൽ പിന്നീട് 25 വയസ്സിനു ശേഷമേ ലേണേഴ്സ് ലൈസൻസും ഡ്രൈവിങ് ലൈസൻസും ലഭിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മോട്ടർ വാഹന വെബ്സൈറ്റിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ നടപ്പാക്കിയത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ ആ വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാൻ പാടില്ലെന്നാണ് പരിഷ്കരിച്ച നിയമത്തിൽ പറയുന്നത്. 2021 ൽ പരിഷ്കരിച്ച നിയമ പ്രകാരം ജുവനൈൽ കുറ്റകൃത്യം നടന്നാൽ പൊലീസോ എംവിഡിയോ കുട്ടിക്കെതിരെ നിയമ നടപടിയെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കും.
ഫാൻസി നമ്പറിനായി ഹരം കൊള്ളിക്കുന്ന ലേലം. ആയിരമോ പതിനായിരമോ അല്ല ഇത് ലക്ഷങ്ങളുടെ വിളിയാണ്. ചില നമ്പറുകൾ സ്വന്തമാക്കാൻ വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ ഒരു ലേലം വിളിയാണ് കൊച്ചി ആർടി ഓഫീസിൽ ഫാൻസി നമ്പറിനായി ഇന്ന് നടന്നത്. KL 07 DG 0007 എന്ന എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന ഈ ഫാൻസി
മൂവാറ്റുപുഴ∙ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ നഗരത്തിൽ കാർ യാത്രികന്റെ അഭ്യാസം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു രോഗിയുമായി പോയ ആംബുലൻസിനാണ് കാർ യാത്രക്കാരൻ തടസ്സം സൃഷ്ടിച്ചത്.പിഒ ജംക്ഷൻ മുതൽ വെള്ളൂർകുന്നം വരെ കാർ ആംബുലൻസിന്റെ വഴിയിൽ
മൂവാറ്റുപുഴ∙ അത്യാസന്ന നിലയിലുള്ള രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ നഗരത്തിൽ കാർ യാത്രികന്റെ അഭ്യാസം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു രോഗിയുമായി പോയ ആംബുലൻസിനാണ് കാർ യാത്രക്കാരൻ തടസ്സം സൃഷ്ടിച്ചത്.പിഒ ജംക്ഷൻ മുതൽ വെള്ളൂർകുന്നം വരെ കാർ ആംബുലൻസിന്റെ വഴിയിൽ തടസ്സമായി. മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കാക്കനാട്∙ പരസ്യം ചിത്രീകരിക്കാനായി മുകളിൽ ക്രെയിൻ സ്ഥാപിച്ചു കൊണ്ടുവന്ന കാർ സീപോർട്ട്–എയർപോർട്ട് റോഡ് പരിസരത്തു നിന്ന് മോട്ടർ വാഹന വകുപ്പ് പിടികൂടി. ഡൽഹി റജിസ്ട്രേഷനിലുള്ള കാറിനു മുകളിൽ അപകടകരമാം വിധമായിരുന്നു ക്രെയിൻ സ്ഥാപിച്ചിരുന്നത്. ഇൻഷുറൻസും ഇല്ലായിരുന്നു. 2 ലക്ഷം രൂപ വാടകയ്ക്കാണു കാർ
ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന കാലത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ചുമത്തുന്നതും അടക്കുന്നതുമൊക്കെ ഡിജിറ്റലായതില്‍ അദ്ഭുതമില്ല. പിഴവുകള്‍ കയ്യോടെ പിടികൂടുമെങ്കിലും കയ്യോടെ പിഴയടച്ച് തടിയൂരാന്‍ ഇ ചലാന്‍ സംവിധാനത്തിലൂടെ സാധിക്കും. കൈക്കൂലി അടക്കമുള്ള തലവേദനകളില്‍ നിന്നും
അടൂർ∙മോട്ടർ വാഹന നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ കാർ അടൂർ പൊലീസ് പിടികൂടി. മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനകൾക്ക് ശേഷം ഇരുപതിനായിരം രൂപ പിഴയും ഈടാക്കി. തിരുവനന്തപുരം സ്വദേശിയുടേതാണു കാർ. അമിതമായ ശബ്ദം കേൾപ്പിക്കാൻ പ്രത്യേക സൈലൻസർ, ഗ്ലാസ് ഫിലിം, വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കർ എന്നിവ
നിങ്ങളുടെ വാഹനത്തിന് ഫൈനുണ്ട്, പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം വാട്സ് ആപ്പിൽ ലഭിച്ചാൽ അത് തട്ടിപ്പാണെന്ന് അറിയുക. ട്രാഫിക് വൈലേഷൻ നോട്ടീസ് എന്ന പേരിൽ വാട്സ് ആപ്പ് നമ്പരിലേക്ക് വരുന്ന മെസേജും ഇ–ചെല്ലാൻ റിപ്പോർട്ട് ആർടിഒ എന്ന എപികെ ഫയലും വന്നാൽ അത് തട്ടിപ്പാണ് എന്ന് ഉറപ്പിക്കുക. എപികെ
ആറ്റിങ്ങൽ ∙ നവംബർ 27 ന് പാലസ് റോഡിൽ വച്ച് മൂന്ന് പത്താം ക്ലാസ് വിദ്യാർഥികളെ ബസിടിച്ചിട്ട സംഭവം വിവാദമായതോടെ കൊട്ടിഘോഷിച്ച് ആരംഭിച്ച പരിശോധന ദിവസങ്ങൾക്കകം നിർത്തി വച്ച് മോട്ടർ വാഹന വകുപ്പ്. പരിശോധന കടുപ്പിച്ച ചുരുക്കം ദിവസങ്ങളിൽ ഒട്ടേറെ ബസുകൾക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്തു. പെർമിറ്റ്
Results 1-10 of 1391
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.