Activate your premium subscription today
Friday, Mar 21, 2025
നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
സഹകരണ ബാങ്കുകളിൽ നിക്ഷേപ വർധനയ്ക്കായി നിക്ഷേപസമാഹരണ യജ്ഞം പ്രഖ്യാപിച്ചെങ്കിലും നിക്ഷേപത്തിന് പലിശ കുറച്ചതോടെ നിക്ഷേപസമാഹരണ യജ്ഞം പാളി. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപത്തിന് പലിശയിൽ വർധന വരുത്തി പുതിയ സർക്കുലർ ഇറക്കും.
ഇത്തവണത്തെ വനിതാ ദിസത്തില്‍ ഒരു നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒട്ടം മടിക്കേണ്ട മികച്ച പദ്ധതിയാണ് മഹിള സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്. 2025 മാര്‍ച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയില്‍ ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേട്ടം ലഭിക്കും.സ്ത്രീകളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിനായി
സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപത്തിന് നൽകിവരുന്ന പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. കേരള ബാങ്ക് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പരിഷ്കരിച്ചതിനു പിന്നാലെയാണ് സഹകരണസംഘങ്ങളും ബാങ്കുകളും പലിശ നിരക്കു കുറച്ച് സഹകരണ റജിസ്ട്രാർ ഉത്തരവിറക്കിയത്.
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ ഉറപ്പുള്ള വരുമാനം നല്‍കുന്നതാണ് സ്ഥിര നിക്ഷേപകള്‍(എഫ്ഡി) തങ്ങളുടെ സമ്പാദ്യം വളര്‍ത്താന്‍ സുരക്ഷിതവും സുസ്ഥിരവുമായ മാര്‍ഗ്ഗം തേടുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇത് പ്രത്യേകിച്ചും മികച്ച ഓപ്ഷനാണ്. മാത്രമല്ല മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കും
ഭവനനിർമാണ മേഖലയ്ക്കും ഭവന വായ്പാ രംഗത്തും ഗുണകരമായ സാമ്പത്തിക നയങ്ങളും സംഭവ വികാസങ്ങളുമാണ് 2025ലെ കേന്ദ്ര ബജറ്റിലൂടെയും റിസർവ് ബാങ്കിന്റെ പലിശ ഇളവിലൂടെയും സംജാതമായിരിക്കുന്നത്. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ ഭവന വായ്പകൾക്ക് ഇതിനോടകം പലിശ നിരക്കുകൾ കുറച്ചിരിക്കുന്നു.
തിരുവനന്തപുരം ∙ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കു മാറ്റം ഇന്നുമുതൽ ബാധകമാണ്. റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി
ബാങ്ക് വായ്പകൾ കാലാവധിക്ക് മുമ്പ് തിരിച്ചടച്ചാൽ പെനാൽറ്റി അല്ലെങ്കിൽ പിഴ പലിശ ഈടാക്കുന്നുണ്ട്. വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടക്കുന്നത് ഇടപാടുകാരെന്നവിധം ബാങ്കിനും നല്ലതല്ലേ? പ്രത്യേകിച്ചും ബാങ്ക് വായ്പകൾ സമയത്തിന് തിരിച്ചു അടക്കുന്നില്ല, കിട്ടാക്കടം ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്ന് ബാങ്കുകൾ
നീണ്ട ഇടവേളയ്ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്പ നിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തിത്തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെ ഒൻപതെണ്ണം വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3908 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ കഴിഞ്ഞ ഒന്‍പതു മാസങ്ങളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ
Results 1-10 of 481
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.