Activate your premium subscription today
Wednesday, Mar 26, 2025
ഗാന്ധിനഗർ ∙ മെഡിക്കൽ കോളജിലെ പ്രധാന സിടി സ്കാൻ സംവിധാനം തകരാറിലായിട്ട് 2 മാസം പിന്നിടുന്നു. നിർധനരോഗികൾ പോലും സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലായിട്ടും അധികൃതർക്ക് കുലുക്കമില്ല.
വൈദ്യശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നതൊരു പുണ്യമാണെന്നു പറയാറുണ്ട്. ജീവിതംതന്നെ ശുശ്രൂഷയാക്കി മാറ്റുന്ന ചിലരുണ്ട്. അക്കൂട്ടത്തിലാണു ഡോ. കെ.സി.മാമ്മന്റെ സ്ഥാനം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾക്ക് ഏറ്റവും മികച്ച ഭരണാധികാരിയാകാൻ സാധിക്കില്ലെന്നു കരുതുന്നവർ ഒട്ടേറെയുണ്ട്. ഭരണത്തിന്റെ മേൽത്തട്ട് അലങ്കരിക്കുമ്പോൾ ലാളിത്യം കാത്തുസൂക്ഷിക്കാനാവില്ലെന്ന പൊതുധാരണയ്ക്കുള്ള മറുപടിയായിരുന്നു ഡോ. മാമ്മന്റെ ജീവിതം.
കൊല്ലം ∙ ജില്ലാ ആശുപത്രിയിലെ സിടി സ്കാൻ പ്രവർത്തനരഹിതമായി മാസങ്ങൾ പിന്നിട്ടതോടെ കടുത്ത ദുരിതത്തിൽ രോഗികൾ. കുറഞ്ഞ തുകയ്ക്ക് ലഭ്യമായിരുന്ന സിടി സ്കാൻ സൗകര്യം നിലച്ചതോടെ മാസങ്ങളായി സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർ. സ്കാനിങ് മെഷീൻ
ആളുകളുടെ മനസ്സിലുള്ളത് വായിക്കാൻ പറ്റിയാൽ എന്തായിരിക്കും സ്ഥിതി അല്ലേ? കുട്ടികൾ പഠിച്ചോയെന്ന് ടീച്ചർക്ക് അറിയാനാകും, എന്തെങ്കിലും കള്ളം മനസ്സിൽ വിചാരിച്ചാൽ അതു കണ്ടെത്താൻ രക്ഷിതാക്കൾക്ക് കഴിയും. അങ്ങനെയെങ്ങാനും ഒരു സംവിധാനം വന്നാൽ എന്തൊരു പൊല്ലാപ്പായിരിക്കും അല്ലേ? പിന്നെ എല്ലാവരും
കോവിഡ് - 19 ലക്ഷണങ്ങളുള്ളവരെ രോഗനിർണയത്തിനോ രോഗാവസ്ഥയറിയാനോ രോഗഗതി നിർണയിക്കാനോ സിടി സ്കാനിങ്ങിന് വിധേയമാക്കണമോ വേണ്ടയോ, വേണമെങ്കിൽത്തന്നെ എപ്പോൾ തുടങ്ങിയ വിഷയങ്ങൾ വലിയ ചർച്ചയായിരുന്നു. കംപ്യൂട്ടഡ് ടോമോഗ്രാഫി സ്കാൻ (Computed Tomography - സിടി Scan) ശരീരത്തിന്റെ ആന്തരികഭാഗങ്ങളുടെ ചിത്രം ലഭിക്കാൻ
ഡോക്ടറുടെ നിർദേശമില്ലാതെ, നേരിയ കോവിഡ് ബാധയുള്ളവർ പോലും അനാവശ്യമായി സിടി സ്കാൻ എടുക്കുന്നതും ബയോമാർക്കർ തോതു പരിശോധനകളെ ആശ്രയിക്കുന്നതും അപകടകരമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം | CT Scan | Malayalam News | Manorama Online
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.