Activate your premium subscription today
Tuesday, Apr 8, 2025
നോവലിന്റെ കയ്യെഴുത്തുപ്രതിക്ക് കഴിഞ്ഞ ദിവസം ലേലത്തിൽ ലഭിച്ചത് 7 കോടി രൂപ. ബുധനാഴ്ച പാരിസിലായിരുന്നു ലേലം. എന്നാൽ 104 പേജുള്ള കമ്യൂവിന്റെ ഈ കയ്യെഴുത്തുപ്രതിയെക്കുറിച്ചുള്ള വിവാദങ്ങളും ലക്ഷ്യവും അവസാനിച്ചിട്ടില്ല; പരിഹരിച്ചിട്ടുമില്ല. കാരണം പലതാണ്.
ഫ്രഞ്ച് നോവലിസ്റ്റും നാടകകൃത്തുമായ ആൽബേർ കാമുവിന്റെ കുട്ടിക്കാലം കൊടിയ ദാരിദ്ര്യവും രോഗവും നിറഞ്ഞതായിരുന്നു. 1913 നവംബർ 7ന് ഫ്രഞ്ച് അൽജീരിയയിലെ മൊൻഡോവിലാണു ജനനം. ദാരിദ്ര്യത്തിനിടയിൽ പല ജോലികളും ചെയ്തു. വിടാതെ പിന്തുടർന്ന ക്ഷയരോഗം കോളജ് പഠനം പൂർത്തിയാക്കാൻ അനുവദിച്ചില്ല. എങ്കിലും അൽജിയേഴ്സ്
ഒരു നാട്ടിൽ എത്ര എഴുത്തുകാർ വേണം? കവികളുടെയും മറ്റും എണ്ണം കൂടുന്നതു ചിലർ തീരെ ഇഷ്ടപ്പെടുന്നില്ല. കൂടുതൽ പേർ എഴുത്തുകാരായി മാറിയാൽ സാഹിത്യമൂല്യം ഇടിയുമെന്നു കരുതുന്നവരാണവർ. ഞാൻ ഈ സമീപനത്തോടു യോജിക്കുന്നില്ല. കൂടുതൽ പേർ കവിതകളെഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോഴാണു ഭാഷയും സംസ്കാരവും
യൂറോപ്പിലെ നഗരങ്ങൾ കൊറോണ വൈറസിന്റെ പിടിയിലായതോടെ ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യുവിന്റെ 1945 ലിറങ്ങിയ നോവലായ ‘ദ് പ്ലേഗി’ന്റെ വിൽപന കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം വായിച്ച ഒരു ലേഖനത്തിൽ പ്ലേഗിന്റെ പുതിയ ഇംഗ്ലിഷ് പരിഭാഷ ഇറങ്ങാനിരിക്കെയാണു കോവിഡ്19 അധിനിവേശം എന്നും സൂചിപ്പിക്കുന്നുണ്ട്. പുതിയ പതിപ്പിന് അവതാരിക എഴുതുന്ന പ്രഫ. ആലിസ് കപ്ലാൻ, മഹാമാരിയുടെ കാലത്ത് കമ്യുവിന്റെ നോവലിനെപ്പറ്റി ഹോങ്കോങ്ങിലെയും വുഹാനിലെയും വരെ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
ആദ്യം അധികാരികളും വ്യാധിയുടെ പേരു പറയാന്‍ വിസമ്മതിച്ചു. അവര്‍ക്ക് പൊതുജനത്തെ ഭയപ്പെടുത്താന്‍ ആഗ്രഹമില്ലായിരുന്നു. പൊതുജനത്തെപ്പോലെ തന്നെ അവര്‍ക്കും തങ്ങള്‍ കാണുന്നതു വിശ്വസിക്കാന്‍ താത്പര്യവുമില്ലായിരുന്നു. കാണുന്നതു വിശ്വസിക്കാനാകുന്നില്ല, കാരണം ചില വിശ്വാസങ്ങൾ നേര്ക്കാഴ്ചകളെപ്പോലും അവിശ്വസനീയമാക്കുന്നു. എന്നാല്‍, പിന്നീട് അധികാരികള്‍ സമ്മതിക്കുന്നു – രോഗലക്ഷണങ്ങള്‍ വസൂരി ബാധയുടേതിന് സമാനമാണ് എന്ന്.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.