Activate your premium subscription today
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ അഥവാ വീനസ്. ഭൂമിയുടെ ഈ അയൽക്കാരൻ ചൂടേറിയ ഗ്രഹമാണ്.മലകളും കുന്നുകളും കുഴികളും അഗ്നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. കുറഞ്ഞത് 85000 അഗ്നിപർവതങ്ങൾ ശുക്രനിലുണ്ടെന്നാണു കരുതപ്പെടുന്നത്. ശുക്രന്റെ ഈ അഗ്നിപർവത സ്വഭാവത്തെപ്പറ്റി പുതിയൊരു ഗവേഷണം
വെള്ളിത്തളിക പോലെ ആകാശത്ത് കാണപ്പെടുന്ന ചന്ദ്രനിലെ കളങ്കങ്ങൾ പലതും ഉൽക്ക–ഛിന്നഗ്രഹ പതനത്താലുണ്ടായതാണെന്ന് നമുക്കറിയാം. എന്നാൽ ചന്ദ്രനെ ഗതിതിരിച്ച് വിടാൻ ശേഷിയുള്ള, അതുമല്ലെങ്കിൽ രൂപമാറ്റം വരുത്താൻ കഴിയുന്ന ഒരു ഛിന്നഗ്രഹവുമായി കൂട്ടിയിടി ഉണ്ടാകുമോ? ഒരുകാലത്ത് സിറ്റി കില്ലർ എന്ന് ഭയപ്പെട്ടിരുന്ന
ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനും ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഫ്ലോറിഡയിൽ നിന്ന് അടുത്തമാസം ഈ ദൗത്യം
ഉത്തർപ്രദേശ് സ്വദേശിയായ ശുഭാൻശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസമെന്ന് നാസ. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ് സീരിസ് പേടകത്തിലാകും ശുഭാന്ശുവിന്റെ യാത്ര.
ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തി നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ബഹിരാകാശ ജീവിതത്തിലെ അദ്ഭുതക്കാഴ്ചകൾ വിവരിച്ച് സുനിത വില്യംസ്. 400 കിലോമീറ്ററോളം അകലെനിന്നുള്ള ഇന്ത്യൻ ഭൂപ്രകൃതിയുടെ കാഴ്ച സുനിത വില്യംസിനെ എങ്ങനെ അത്ഭുതപ്പെടുത്തിയെന്ന്
ടെക്സസ് (യുഎസ്)∙ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത വില്യംസും ബുച്ച് വിൽമോറും പ്രഖ്യാപിച്ചു. ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ആയിരക്കണക്കിന് ചിലന്തിമുട്ടകൾ കൂട്ടിച്ചേർത്ത് വച്ചതുപോലെയുള്ള അപൂർവ പാറ ചൊവ്വയിൽ കണ്ടെത്തി നാസയുടെ പെഴ്സിവീയറൻസ് റോവർ. ഏകദേശം ഒരു മില്ലിമീറ്റർ വരെ വ്യാസമുള്ളതാണ് ഈ മുട്ടഘടന. ഇതിൽ പലതും പൊട്ടിപ്പോയ നിലയിലാണ്. ചിലതിലെല്ലാം ദ്വാരങ്ങളും വന്നിട്ടുണ്ട്.ചൊവ്വയിൽ ഒരു കാലത്ത് ജലം നിലനിന്നിരുന്നെന്നു
ലോകത്ത് പലയിടത്തും അപൂർവമായ ഒരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. .ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ഇത് ദൃശ്യമായില്ല, പക്ഷേ ഓൺലൈനിൽ ഈ കാഴ്ച കാണാം.ഇന്ത്യന് സമയം ഏകദേശം 2.20ന് ആരംഭിച്ച് 6.13 വരെയായിരുന്നു ഗ്രഹണം. സൂര്യൻ പൂർണമായും മറഞ്ഞിരിക്കുന്ന പൂർണ സൂര്യഗ്രഹണത്തിൽ
നോർത്തേൺ ക്രൗൺ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ടി കൊറോണെ ബോറിയലിസ് (ടി സിആർബി) എന്ന നക്ഷത്രം പൊട്ടിത്തെറിക്കാൻ പോകുന്നു. പാരിസ് ഒബ്സർവേറ്ററിയിലെ ജീൻ ഷ്നൈഡർ മുൻകാല സ്ഫോടന തീയതികളും ബൈനറി സിസ്റ്റത്തിന്റെ ഓർബിറ്റൽ എഫെമെറിസും സംയോജിപ്പിച്ച് സ്ഫോടനത്തിന്റെ സാധ്യമായ തീയതികൾ പ്രവചിച്ചിരുന്നു. മാർച്ച്
Results 1-10 of 826
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.