Activate your premium subscription today
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ, കമല സുരയ്യ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്.
വെള്ളത്തിനു നടുവിലെ പച്ചപ്പിന്റെ കോട്ട പോലെയാണ് വള്ളിക്കുന്നിലെ കണ്ടൽക്കാടുകൾ ദൂരക്കാഴ്ചയിൽ. മുളങ്കോൽ കുത്തി വള്ളമടുക്കുമ്പോൾ അവയ്ക്കിടയിൽ നെടുങ്കൻ വഴികൾ തെളിയും. നിറഞ്ഞ പച്ചപ്പാണ് മുകളിൽ. താഴെ വെള്ളത്തിലേക്കു വീണ കണ്ടൽച്ചെടിയുടെ വേരുകൾ കൈവരി തീർക്കുന്ന ജലപാത. ആകാശത്തിനും ഭൂമിക്കുമിടയിൽ ആരുടെയും
വാസ്കോ ഡ ഗാമ നിലമ്പൂരിൽ കാൽ കുത്തിയത് എന്തിനായിരിക്കും? ടിപ്പുസുൽത്താന്റെ നിരീക്ഷണഗോപുരം നിലമ്പൂരിൽ എവിടെയായിരുന്നു? മാഷേ, ഗിയർ മാറ്റുമ്പോൾ ക്ലച്ച് അമർത്തണമല്ലേ? ഡ്രൈവിങ് പഠനകാലത്ത് ഇങ്ങനെ ആത്മഗതം ചെയ്യാത്തവർ കുറവായിരിക്കും. പാതിക്ലച്ചിൽ ഗിയർ മാറുമ്പോഴുള്ള ശബ്ദകോലാഹലം ആശാൻമാരുടെ മുഖഭാവം
പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ തണുപ്പു തോന്നിപ്പിക്കുന്നിടമാണ് നിലമ്പൂർ. ചാലിയാറും നീലഗിരിമലയും പോഷിപ്പിക്കുന്ന പട്ടണം. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ യാത്ര പോകണം. നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആ തീവണ്ടി യാത്ര തന്നെ ആസ്വാദകരമാണ്. നീലഗിരിയുടെ സഖി
കുട്ടികളെയടക്കം വെള്ളത്തിൽ ഇറക്കാവുന്നത്ര സുരക്ഷിതത്വം. ആരെയും കൊതിപ്പിക്കുന്ന ജലത്തെളിമ. ആരും ശല്യപ്പെടുത്താനില്ലാത്ത പ്രകൃതി… ഇതൊക്കെയാണ് ടി കെ കോളനി എന്ന പ്രകൃതിഗ്രാമത്തിലെ പുഴകൾ നിങ്ങൾക്കു നൽകുക. നിലമ്പൂരിലെ ചാലിയാറിലേക്കു വന്നുചേരുന്ന ചെറുപുഴകളുടെ ഉദ്ഭവസ്ഥാനത്തോടടുത്ത വിനോദസഞ്ചാരകേന്ദ്രമാണ്
വേനലായാല്‍പ്പിന്നെ വെളിയിലേക്ക് ഇറങ്ങുക എന്നത് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ് ഇപ്പോള്‍ നാട്ടില്‍. മഞ്ഞും മഴയും സ്വപ്നം കണ്ട്, ഒരു മൂന്നാല് മാസങ്ങള്‍ എങ്ങനെയെങ്കിലും തള്ളിനീക്കണം, അതുകഴിഞ്ഞാല്‍പ്പിന്നെ തുള്ളിക്കൊരു കുടം കണക്കില്‍ പെയ്യുന്ന മഴയായി. എന്നാല്‍, ഏതു വേനലിലും കുളിരുള്ള ഒട്ടേറെ
മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടുകുത്തിമല തുറന്നതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. അവധിയായതോടെ നിരവധിപേരാണ് ഈ മനോഹരയിടത്തേക്കു എത്തിച്ചേരുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ കൊടികുത്തിമലയുടെ പ്രകൃതിസൗന്ദര്യവും കുളിരും നുകരാന്‍ എത്തുമെന്നാണ് നിഗമനം. കുറഞ്ഞ ചെലവിൽ കുടുംബവുമൊത്തു
Results 1-7