Activate your premium subscription today
Friday, Mar 21, 2025
ഇന്ന് ഉച്ചയ്ക്ക് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 'നികുതി വർഷം' എന്ന പുതിയ ആശയം ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആദായനികുതി ബില്ലിൽ ഇതുവരെ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാഷ ലളിതമാക്കി.
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിയമം പരിഷ്കരിക്കുന്നുവെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 1961ലെ ആദായനികുതി നിയമം ലളിതമാക്കുകയാണു ലക്ഷ്യം. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ
അവശേഷിക്കുന്ന ഓള്‍ഡ് റെജിം ആദായ നികുതിക്കാരെ കൂടി ന്യൂ റെജിമിലേക്ക് മാറ്റുവാനും ഇടത്തരക്കാരില്‍ നിന്ന് ആദായ നികുതിയായി ഈടാക്കുന്ന തുക കുറയ്ക്കാനും ലക്ഷ്യമിട്ട് വലിയ മാറ്റങ്ങളാണ് ധന മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിക്ഷേപങ്ങള്‍ക്കും, വായ്പകള്‍ക്കും, ചിലവുകള്‍ക്കും ഇളവ് ലഭിച്ചിരുന്ന
12 ലക്ഷം രൂപ വരെ നികുതി നൽകുകയേ വേണ്ട എന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പാർലമെന്റ് കരഘോഷങ്ങളോടെയാണ് വരവേറ്റത്. പക്ഷേ പുതിയ സ്ലാബ് നിരക്കിൽ മാറ്റങ്ങളുണ്ടെന്നു നാലു ലക്ഷം മുതൽ എട്ടു ലക്ഷം വരെ അഞ്ചു ശതമാനവും 8 ലക്ഷം മുതൽ 12 ലക്ഷം വരെ ഉള്ള പത്തു ശതമാനം നിരക്കിലും നികുതി നൽകണം എന്നു
12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്നു ടാക്സ് വിദദ്ധർ ഒരേ പോലെ പറയുന്ന ബജറ്റിലെ ആദായനികുതി നികുതി
30 ശതമാനം എന്ന ഏറ്റവും ഉയർന്ന ആദായനിരക്ക് ഇനി 24 ലക്ഷത്തിനു മേലുള്ള വാർഷിക വരുമാനത്തിന് മാത്രം. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മേൽ 30 ശതമാനം നിരക്ക് നൽകിയിരുന്ന ഇടത്തരക്കാർക്ക് വലിയ ആശ്വാസം ആണ് സ്ലാബ് നിരക്കിൽ കൊണ്ടു വന്നിരിക്കുന്നത്. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി
Q1. പുതിയ സ്ലാബിൽ ഇൻകംടാക്സ് അടയ്ക്കുന്ന സീനിയർ സിറ്റിസൻ ആയ എനിക്ക് സേവിങ്സ് ബാങ്ക്, ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവയിൽനിന്നുള്ള പലിശവരുമാനത്തിന് നികുതിയിളവ് ബാധകമാണോ? 60 കഴിഞ്ഞവർക്ക് പലിശ വരുമാനത്തിനു വകുപ്പ് 80 TTB പ്രകാരമുള്ള പരമാവധി 50,000 രൂപ മൊത്തവരുമാനത്തിൽ നിന്നു കിഴിക്കാം. പക്ഷേ, അതു പഴയ
ഇടത്തരക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കും ചിലവുകള്‍ക്കുമൊക്കെ നല്‍കിയിരുന്ന ആദായ നികുതി ഇളവ് ലഭിക്കുന്ന ഓള്‍ഡ് റെജിമിനെ കൂടുതല്‍ അനാകര്‍ഷകമാക്കാനുള്ള ശ്രമത്തില്‍ മന്ത്രി അവരുടെ ഭാവി ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുകയാണ്. എത്രേപര്‍ ന്യൂ റെജിം കഴിഞ്ഞ വര്‍ഷം സ്വീകരിച്ചു എന്നകാര്യത്തില്‍ കൃത്യമായ കണക്ക് പോലും നല്കാന് മന്ത്രിക്ക് ആയില്ല.
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതിയുടെ (പ്രഫഷൻ ടാക്സ്) സ്ലാബുകൾ സംസ്ഥാന സർക്കാർ കുത്തനെ കൂട്ടി. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് നികുതി ഭാരം കൂടുന്ന തരത്തിലാണു പരിഷ് കരണം. 6 മാസത്തെ അടിസ്ഥാന ശമ്പളവും ഡിഎയും ചേർന്ന വരുമാനം അടിസ്ഥാനമാക്കി വർഷത്തിൽ 2 തവണയാണു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീകൃത തൊഴിലാളികളിൽ നിന്നും സ്ഥാപനങ്ങൾ വഴി നഗരസഭകളും പഞ്ചായത്തുകളും തൊഴിൽനികുതി പിരിക്കുന്നത്.
Results 1-10 of 32
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.