Activate your premium subscription today
Monday, Apr 21, 2025
മലയാളികളുടെ ഉള്ളിൽ ഇന്നും തീരാത്തൊരു വിങ്ങലാണ് കലാഭവൻ മണിയുടെ വിടവാങ്ങൽ. മണിയുടെ ഏക മകൾ ആണ് ശ്രീലക്ഷ്മി. എറണാകുളത്തെ ശ്രീ നാരായണ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇപ്പോൾ ചാലക്കുടിയിലെ മണികൂടാരത്തിൽ ഉണ്ട് അമ്മ നിമ്മിയും ശ്രീലക്ഷ്മിയും. കഴിഞ്ഞ ദിവസം ചാലക്കുടയിലെ
കലാഭവൻ മണിയുടെ സഹോദരി അമ്മിണി (78) ഓർമയായ ദുഃഖം പങ്കുവച്ച് ഇളയ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ. മാർച്ച് 26നായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. മണിയുടെ കുടുംബത്തിലെ മൂത്ത സഹോദരിയാണ്. വെള്ളാങ്ങല്ലൂർ ആനയ്ക്കച്ചിറ പരതേനായ രാമൻകുട്ടിയാണ് ഭർത്താവ്. മക്കൾ: ബേബി, ഗീത, ഹരി. മരുമക്കൾ:
കലാഭവൻ മണിയുടെ ഓർമകൾ പങ്കുവയ്ക്കുന്ന ഭാര്യ നിമ്മിയുടെ പഴയകാല വിഡിയോ ശ്രദ്ധേയമാകുന്നു. നാടൻപാട്ട് കലാകാരിയും എഴുത്തുകാരിയുമായ പ്രിയ ഷൈനാണ് നിമ്മിയുമൊപ്പമുള്ള വർത്തമാനം യുട്യൂബിൽ പങ്കുവച്ചത്. ആറു വർഷം മുമ്പാണ് ഈ അഭിമുഖം പകർത്തിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ ഒറ്റ ഒരു കാര്യത്തിനു മാത്രമാണ് തങ്ങൾ ഇരുവരും ഒരുപോലെ വിഷമിച്ചതെന്ന് നിമ്മി വിഡിയോയിൽ പറയുന്നു.
കലാഭവൻ മണിയുടെ വിവാഹത്തിൽ പങ്കെടുത്തുപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. കണ്ണു നിറഞ്ഞാണ് മണി തന്നെ സ്വീകരിച്ചതെന്നും പ്രതീക്ഷിച്ച ആരും വരാത്തതിലുള്ള സങ്കടം മണിക്കുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി ഓര്‍ത്തെടുക്കുന്നു. അമൃത ടിവിയിലെ ഒരു പരിപാടിയിൽ
‘കലാഭവൻ മണിയോടുള്ള അവഗണന അവസാനിപ്പിക്കണം’ ചാലക്കുടി ∙ കലാഭവൻ മണിയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നു കെപിസിസി വിചാർ വിഭാഗ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.നഗരസഭാ കൗൺസിലർ തോമസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ വർഗീസ് മേച്ചേരി അധ്യക്ഷത വഹിച്ചു. കലാഭവൻ മണി അനുസ്മരണം ഒരുക്കി
അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകർഷിക്കുന്ന നാടൻപാട്ടിന്റെ ഈണങ്ങൾ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. ‘കല്യാണസൗഗന്ധികം’ എന്ന സിനിമയിൽ തുടങ്ങി എന്റെ 12 ചിത്രങ്ങളിൽ മണി അഭിനയിച്ചു. ‘വാസന്തിയും ലഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടൻ’, ‘രാക്ഷസരാജാവി’ലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.
നാടൻപാട്ടുകൾക്ക് മലയാളിയുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. അത് അന്തരിച്ച നടൻ കലാഭവൻ മണിയുടേത് കൂടിയാകുമ്പോൾ ആവേശം ഇരട്ടിയാകും. ആ പാട്ട് പാടുന്നത് ഒരു ആറുവയസുകാരൻ കൂടിയായാൽ പിന്നെ സദസ്സിന് അതിൽപ്പരം എന്തുവേണം. സ്കൂൾ കലോത്സവത്തിന് വിശിഷ്ട അതിഥി ആയി എത്തിയ ആധ്വിക് രാജ് 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം ഈ മാസം നടത്താൻ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. മൂന്നു കോടി രൂപ ചെലവിലാണു നിർമാണം.നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റി
ചാലക്കുടി ∙ കലാഭവൻ മണി സ്മാരകത്തിന്റെ നിർമാണം എത്രയും വേഗം ആരംഭിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സ്മാരകത്തിന്റെ നിർമാണം ഏറ്റെടുത്ത കരാർ ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സമർപ്പിച്ച വിശദമായ പദ്ധതിരേഖ സർക്കാർ
ചാലക്കുടി ∙ നഗരസഭ 4 കോടി രൂപ ചെലവഴിച്ച കലാഭവൻ മണി സ്മാരക പാർക്ക് ഇനിയും പൂർണമായി പ്രവർത്തന സജ്ജമായില്ല. ഇതിനു വേണ്ടതു കുറഞ്ഞതു 10 കോടി രൂപയാണ്. കോടികളുടെ കടബാധ്യതയുള്ള നഗരസഭയ്ക്ക് അടുത്ത കാലത്തൊന്നും ആ തുക ഇതിനായി നീക്കി വയ്ക്കാനാകില്ല. സംസ്ഥാന സർക്കാരിൽ നിന്നു ഫണ്ട് ലഭ്യമാക്കണമെന്ന്
Results 1-10 of 57
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.