Activate your premium subscription today
Sunday, Apr 20, 2025
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കലക്ഷനില് വാസ്തവിരുദ്ധതയുണ്ടെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിൽ പിന്തുണയുമായി സംവിധായകൻ വിനയനും. ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി
അനായാസമായ അഭിനയശൈലി കൊണ്ടും, ആരെയും ആകർഷിക്കുന്ന നാടൻപാട്ടിന്റെ ഈണങ്ങൾ കൊണ്ടും, അതിലുപരി വന്നവഴി മറക്കാത്ത മനുഷ്യസ്നേഹി എന്ന നിലയിലും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. ‘കല്യാണസൗഗന്ധികം’ എന്ന സിനിമയിൽ തുടങ്ങി എന്റെ 12 ചിത്രങ്ങളിൽ മണി അഭിനയിച്ചു. ‘വാസന്തിയും ലഷ്മിയും പിന്നെ ഞാനും’, ‘കരുമാടിക്കുട്ടൻ’, ‘രാക്ഷസരാജാവി’ലെ മന്ത്രി ഗുണശേഖരൻ എന്നിവ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു. മണിയുമായിട്ടുള്ള എന്റെ സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എന്റെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു.
സാൻ ഫ്രാൻസിസ്കോ ∙ വിനയൻ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലെ രാജകുമാരിയായി അഭിനയിച്ച നടിയെ മലയാളികൾ അത്ര വേഗമെന്നും മറക്കാനാനടയില്ല.
സുരേഷ് കുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും സമരം പോലുള്ള നടപടികളിൽ തീരുമാനമെടുക്കേണ്ടിയിരുന്നത് സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നുവെന്ന് വിനയന് പറയുന്നു.
അദ്ഭുത ദ്വീപ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ശിവൻ മൂന്നാർ അന്തരിച്ചു. അദ്ഭുത ദ്വീപിന്റെ സംവിധായകൻ വിനയൻ ആണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സ്റ്റേജ് ഷോകളിലൂടെ കലാരംഗത്ത് എത്തിയ ആളാണ് ശിവൻ മൂന്നാർ.
ആദ്യമായി സിനിമയിൽ അഭിനയിച്ച കഥ പറഞ്ഞ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘മീരയുടെ ദുഃഖം, മുത്തിവിന്റെ സ്വപ്നം’ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഹണി റോസ് പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനയന്റെ തന്നെ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം
ഓച്ചിറ∙ നിർഭയരായ നവോത്ഥാന നായകരുടെ നാട്ടിൽ നിർഭയരായ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകണമെന്ന് സംവിധായകൻ വിനയൻ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിനിമ മേഖലയിലെ അനീതിക്കെതിരെ താനും തിലകനും നടത്തിയ പോരാട്ടത്തിൽ മഹാനടനെ
16 വർഷം മുൻപ് ഒരു ജൂൺ മാസത്തിലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ വലിയ പൊട്ടിത്തെറികളിലൊന്ന് സംഭവിച്ചത്. സിനിമയ്ക്കും മേലെയാണ് സംഘടന എന്ന സംവിധായകൻ വിനയന്റെ വാക്കുകളും തുടർന്നുണ്ടായ ചില പരാമർശങ്ങളും മലയാള സിനിമസംഘടനാചരിത്രത്തിലെ വലിയ മുറിവായി മാറി. വിവാദമായ വിലക്കും സുപ്രീം കോടതി വരെ കയറിയ
കൊച്ചി ∙ മലയാള സിനിമയിലെ പുതിയ സംഘടനാ നീക്കമായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനെ പിന്തുണച്ച് സംവിധായകൻ വിനയൻ. സംവിധായകൻ എന്ന നിലയിൽ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സംഘടന മലയാള സിനിമയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും വിനയൻ പറഞ്ഞു.
കൊച്ചി ∙ഹേമകമ്മിറ്റി മുൻപാകെ രണ്ടും മൂന്നും തവണ മൊഴി കൊടുത്ത വ്യക്തികൾ റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ അതിനെ തള്ളിപ്പറയുന്നത് മുഖം രക്ഷിക്കാൻ വേണ്ടിയാണെന്ന് സംവിധായകൻ വിനയൻ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഹേമ, സിനിമയിലെ എല്ലാ സംഘടനകളുടെയും ഭാരവാഹികളെയും സൂപ്പർ സ്റ്റാറുകളെയും കണ്ട് മൊഴി എടുത്തതാണെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ട്.
Results 1-10 of 120
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.