Activate your premium subscription today
Sunday, Apr 20, 2025
പ്രകൃതി തന്നെ കണിത്താലമൊരുക്കി നിൽക്കുന്ന മേടപ്പുലരിയെക്കുറിച്ചും വിഷു ദിനത്തെക്കുറിച്ചുമെല്ലാം ഏറെ വര്‍ണിച്ചിട്ടുണ്ട് നമ്മുടെ പാട്ടെഴുത്തുകാർ. ഐശ്വര്യത്തിന്റെ പൊന്നിന് കണിയുമായെത്തുന്ന വിഷു ദിനം ഗൃഹാതുരമായ ഓര്‍മയാവുന്നത് ഈ മനോഹര ഗാനങ്ങള്‍ കൊണ്ടു കൂടിയാണ്. വിഷു പക്ഷിയുടെ മംഗളനാദവും
പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ.
"യദി യഹ് ഫിലിം ഔർ യേ ഗാനേം സൂപ്പർഹിറ്റ് നഹിം ഹോ ജായേ തോ മേം അപ്നാ കാം ഇഥർ സേ ഝോഡ് ദുംഗാ." ബോളിവുഡിൽ നിരവധി ഹിറ്റുകളെ സമ്മാനിച്ച മഹേഷ് ഭട്ടിന് പടത്തിന്റെ വിജയത്തിൽ ആശങ്കയുണ്ടായിരുന്ന നിർമാതാവുകൂടിയായ തന്റെ സുഹൃത്തിനായി ഇതിനപ്പുറം ഒരു ഉറപ്പ് നൽകാനില്ലായിരുന്നു. മ്യൂസിക് ആൽബത്തിനായി ഒരുക്കിയ
സ്വര മാധുരി കൊണ്ടും ആലാപനത്തിലെ സ്വാഭാവികത കൊണ്ടും രാജ്യത്തിനു പ്രിയപ്പെട്ട ശബ്ദമാണ് സുജാതയുടേത്. പാട്ടുകൾ കൊണ്ടും പുരസ്കാര നേട്ടങ്ങൾ കൊണ്ടും അഭിമാനമായി മാറിയ മയാളത്തിന്റെ സ്വന്തം പാട്ടുകാരി. പ്രണയമായും വിരഹമായും കൊഞ്ചൽ ആയും കുസൃതിയായുമെല്ലാം സുജാതയുടെ സ്വരഭംഗി പ്രേക്ഷകഹൃദയങ്ങളെ മല്ലെ വന്നു
"പോരാ, കെട്ടങ്ങോട്ട് വീഴുന്നില്ലല്ലോ ദാസേ." - ദേവരാജൻ മാഷിന്റെ ശബ്ദം അല്പം കനത്തുവോ? വാക്കുകളിലെ നീരസം മുഖഭാവത്തിലും പ്രകടമാണ്. പാട്ട് പഠിപ്പിക്കെ രണ്ടാം തവണയാണ് മാഷിന് ഇത് പറയേണ്ടി വന്നത്. ഒന്നുകൂടി മാഷിൽ ഇഷ്ടക്കേട് ഉണ്ടാവരുതെന്നുറപ്പിച്ചാണ് യേശുദാസ് അടുത്തവട്ടം പല്ലവി ആവർത്തിച്ചുനോക്കിയത് - "നിൻ
സിനിമയുടെ വ്യത്യസ്തമേഖലകളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി ഓർമയായിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു. കേച്ചേരിതൂലികയിൽ പിറന്ന സിനിമാഗാനങ്ങളുടെ എണ്ണം അറുനൂറ്റിയൻപതോളം വരും. "മൂടുപടം" (1963) മുതൽ "നിക്കാഹ്" (2015) വരെ നീളുന്നു ആ പാട്ടുകാലം. കേച്ചേരി ഗാനങ്ങളിലൂടെ
"അസ്ഥികൾക്കുള്ളിൽ ഒരുന്മാദവിസ്മൃതി തൻ അജ്ഞാതസൗരഭം പടർന്നുകേറി; അതുവരെ അറിയാത്ത പ്രാണഹർഷങ്ങളിൽ അവളുടെ താരുണ്യം അലിഞ്ഞിറങ്ങീ...." (എഴുത്തുകാരൻ രവി മേനോൻ മങ്കൊമ്പ് ഗോപാലകൃഷ്ണനെ കുറിച്ച് എഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.) വരികളുടെ സാരാംശവും നിഗൂഢമായ അർഥതലങ്ങളുമൊന്നും അറിയില്ല. പ്രായം അത്രയല്ലേ
ഒരു ജന്മം നീണ്ട കാത്തിരിപ്പിനെ ഒരു കുങ്കുമപ്പൊട്ടിന്റ ഇത്തിരിക്കടുംചുവപ്പുവട്ടത്തിലേക്ക് തളച്ചിട്ടൊരു നാടൻപെൺകുട്ടി. പാർവതിയെ ഓർമിക്കുമ്പോഴോക്കെ അവളുടെ നെറ്റിത്തടത്തിലെ കുറുമുടിയിഴകൾക്കുതാഴെ തെളിഞ്ഞു കാണുമായിരുന്ന ആ വലിയ കുങ്കുമപ്പൊട്ടാണ് ആദ്യം മനസ്സിൽവരിക. ഇഷ്ടം പറയാൻ നേരം ഗോവർധനെ കഴുത്തിനുചുറ്റും
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ
മനസ്സുകളെ ഇമ്പമുള്ള ഈണച്ചരടിൽ കോർത്തിട്ട വിദ്യാസാഗറിന് ഇന്ന് 62ാം പിറന്നാൾ. പ്രണയമായും വിരഹമായും താരാട്ടായും ആ ഈണങ്ങൾ ഹൃദയങ്ങളെ എന്നുമെപ്പോഴും തഴുകിക്കൊണ്ടേയിരിക്കുന്നു. മലയാളിയുടെ പ്രണയത്തിൽ വിദ്യാസാഗറിനോളം പങ്ക് മറ്റാർക്കുമില്ലെന്നു തന്നെ പറയാം. വിദ്യാസാഗറിന്റെ ഈണങ്ങളിലൂടെ പ്രണയത്തിന്റെയും
Results 1-10 of 58
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.