Activate your premium subscription today
Sunday, Apr 20, 2025
പെട്രോളിയം-സിഎന്‍ജി ഇന്ധനമാക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനം വരുന്നു. 2026 ഓഗസ്റ്റ് 15 മുതല്‍ ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. ഇതോടെ ഡല്‍ഹിയിലെ നിരത്തുകളിലെ ഇരുചക്രവാഹനങ്ങള്‍ ഭൂരിഭാഗവും ഇലക്ട്രിക്ക് ആയി മാറുമെന്ന സര്‍ക്കാര്‍
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചാണ് കളിച്ചതെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിന് ആദ്യം ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഫലം കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ വച്ച സിഎജി
വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസി) ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ ഇന്ധനം ലഭിക്കില്ല. കൂടാതെ പത്തു വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?
വായു മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന റിപ്പോർട്ടുകളുമായി ഐക്യുഎയറിന്റെ റിപ്പോര്‍ട്ട് . സ്ട്രോക്, ശ്വാസകോശ ക്യാന്‍സര്‍, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവയില്‍ മൂന്നിലൊന്നിനും കാരണം വായു മലിനീകരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത് എന്നറിയുമ്പോഴാണ് ഈ പ്രശ്നത്തിന്റെ ഗൗരവം
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിൽ. വായുനിലവാരം കൂട്ടുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയായ ഐക്യു എയർ കഴിഞ്ഞവർഷത്തെ വായുനിലവാരം സംബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം.
സുഖകരവും മിതമായതുമായ കാലാവസ്ഥയ്ക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ഈ വർഷം അത്ര ‘കൂളാ’കില്ലെന്ന് മുന്നറിയിപ്പ്. നിലവിൽ ഡൽഹിയിലെ പകൽസമയത്തെ ചൂടിനെപ്പോലും മറികടക്കുന്ന താപനില വർധനവാണ് അനുഭവപ്പെടുന്നത്. ഡൽഹിയേക്കാൾ ഏകദേശം 9 ഡിഗ്രി താപനില ഉയർന്നു. ഫെബ്രുവരിയിൽ 35.9 ഡിഗ്രിക്കു മുകളിലായിരുന്നു ബെംഗളൂരുവിലെ
ഡൽഹിയിൽ വ്യാഴാഴ്ച തുടങ്ങിയത് നേരിയ മഴയോടെയാണ്. ശക്തമായ കാറ്റിനൊപ്പം പെയ്ത മഴ ഡൽഹിയുടെ താപനിലയില്‍ വലിയ മാറ്റമുണ്ടാക്കി. ഇപ്പോൾ കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസുമാണ്.
ന്യൂഡൽഹി∙ വായുമലിനീകരണത്തിൽ നേരിയ കുറവ് വന്നതോടെ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ 4 (ഗ്രാപ് 4) നിയന്ത്രണങ്ങളിൽ സെന്റർ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) ഇളവ് വരുത്തി. വായുനിലവാര സൂചിക 396 കടന്നപ്പോഴാണ് കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിലക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഗ്രാപ് 3
വായു മലിനീകരണം അതിരൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ ബുധനാഴ്ച ഏർപ്പെടുത്തിയ ഗ്രാപ്–4 നിയന്ത്രണങ്ങൾ പിൻവലിച്ചു. വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ പലയിടങ്ങളിലും ചാറ്റൽമഴ അനുഭപ്പെട്ടിരുന്നു
Results 1-10 of 167
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.