Activate your premium subscription today
Wednesday, Mar 26, 2025
കൊച്ചി ∙ അങ്കമാലി കുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. കാഞ്ഞൂർ തട്ടാൻപടി വടക്കൻ ദേവസ്സിക്കുട്ടിയുടെ മകൻ വി.ഡി.ജിനു (44) ആണു മരിച്ചത്. രാവിലെ ഒൻപതരയോടെയാണ് അപകടം.
എരുമേലി∙ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും അയാളെ രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു.
കാഞ്ഞിരപ്പുഴ ∙ ജല അതോറിറ്റിയുടെ കീഴിൽ അണക്കെട്ടിലെ സ്പിൽവേയിൽ പുതുതായി നിർമിക്കുന്ന കിണറിന്റെ പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അണക്കെട്ടിനു താഴെ വെള്ളം പൂർണമായും ഒഴിവാക്കി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കിണർ നിർമിക്കുന്ന ഭാഗത്തെ ചെളിയും മണ്ണും നീക്കം ചെയ്തു. കിണർ നിർമാണം
വികെയർ ഫോർ സ്വച്ചത( #WeCare4Swachhata ) എന്ന ആശയം മുൻനിർത്തി റിലയൻസ് ജീവനക്കാരുൾപ്പെടെ 75,000-ലധികം സന്നദ്ധപ്രവർത്തകർ 4,100 സ്ഥലങ്ങളിൽ ശുചീകരണം നടത്തി. ഹരിത ഇന്ത്യയ്ക്കായുള്ള റിലയൻസിന്റെ രാജ്യവ്യാപക പ്രചാരണം സെപ്റ്റംബർ 17 മുതൽ ആരംഭിച്ചിരുന്നു
പത്തനംതിട്ട ∙ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന്റെ പരിസരത്തുള്ള കിണർ വൃത്തിഹീനമാണെന്നും വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നും പരാതി. സമീപത്തെ ഓടകളിൽനിന്നു കിണറ്റിലേക്കു വെള്ളം ഇറങ്ങുന്നതിനാൽ ഇതിലെ വെള്ളം മലിനമാണെന്നും നാട്ടുകാർ പറഞ്ഞു. മൂടിയിട്ടു സംരക്ഷിച്ചിട്ടുണ്ടെങ്കിലും കിണറിന്റെ പരിസരം കാടുകയറിയ
പനമരം ∙ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമാണത്തിനിടെ തൊഴിലാളികൾക്കുണ്ടായ ദുരന്തത്തിൽ ഞെട്ടി എരനെല്ലൂർ നിവാസികൾ. പണിതീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കിണറിനു മുകളിൽ കുറുകെയിട്ട കമുകുതടിയുടെ രൂപത്തിൽ അപകടം എത്തിയത്.ഇന്നലെ രാവിലെ 11.30 ന് ആണ് കൽപറ്റ – പനമരം പാതയോട് ചേർന്ന് എരനെല്ലൂർ നരസിംഹസ്വാമി
ഉദുമ ∙ കിണർ വൃത്തിയാക്കാൻ ഇറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തി. ബേക്കൽ ബദരിയ നഗർ സബീന മൻസിലിലെ സിദ്ദിഖിനെയാണ് (40) കരയ്ക്ക് കയറ്റിയത്. ഇന്നലെ രണ്ടരയോടെയാണ് സംഭവം.70 അടിയോളം ആഴമുള്ള കിണറിൽ തടിക്കസേര ഇറക്കി കയറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവ് തന്നെ അഗ്നിശമന സേനയെ
ശാസ്താംകോട്ട ∙ ആഴമുള്ളതും വായു സഞ്ചാരമില്ലാത്തതുമായ കിണറുകളിൽ മുൻകരുതലില്ലാതെ ശുചീകരണത്തിനിറങ്ങുന്ന തൊഴിലാളികൾ അപകടത്തിപ്പെടുന്നതു പതിവാകുന്നു.കുന്നത്തൂർ താലൂക്കിൽ ഒരു മാസത്തിനിടെ പത്തോളം സ്ഥലത്ത് അപകടമുണ്ടായി. രണ്ടു പേർ മരിച്ചു. വേനൽ രൂക്ഷമായതോടെ ഭൂരിഭാഗം കിണറുകളും വറ്റി. മിക്ക മേഖലകളിലും കനാൽ
ചിറ്റാരിക്കാൽ∙വീടിനു സമീപത്തെ കിണർ വൃത്തിയാക്കുന്നതിനിടയിൽ കിണറിൽനിന്നു മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും
നടുവണ്ണൂർ∙ വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറ്റിൽ വെള്ളം കുറഞ്ഞതോടെയാണ് ഉള്ളിയേരി എംഡിറ്റ് എൻജിനീയറിങ് കോളജ് അധ്യാപകനായ വാകയാട് പാറക്കൽ സച്ചിൻ പുതിയ രീതി പരീക്ഷിച്ചത്. പൊതുവേ ഉയർന്ന പ്രദേശമായതിനാൽ നാലഞ്ചു വർഷമായി കിണറ്റിൽ വെള്ളം കുറയാൻ തുടങ്ങിയിരുന്നു. ഈ വർഷം വേനൽ കനത്തതോടെ കൂടുതൽ പ്രയാസത്തിലായി. കാസർകോട് കുഞ്ഞമ്പുച്ചേട്ടൻ തുരങ്കം തീർത്ത് വെള്ളം കണ്ടെത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ കാണാനിടയായ സച്ചിൻ പിന്നെ ഒന്നും ആലോചിച്ചില്ല.
Results 1-10 of 60
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.