Activate your premium subscription today
Wednesday, Mar 26, 2025
ഒരേ ചുറ്റുപാടിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പൊടുന്നനെ ഡയേറിയയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാവുക, പിന്നാലെ കാലുകൾക്കും കൈകൾക്കും ചലനശേഷി കുറയുക– ഗില്ലൻബാരി സിൻഡ്രോമിനു മുന്നിൽ ആശങ്കപ്പെട്ടു നിൽക്കുകയാണ് പുണെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. ഇവിടെ 101 കേസുകൾ റിപ്പോർട്ട് ചെയ്യുകയും അതിലൊരാൾ മരിക്കുകയും ചെയ്തതോടെ ഗില്ലൻബാരി സിൻഡ്രോമിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചികിത്സയിൽ കഴിയുന്നവരിൽ 16 പേർ വെന്റിലേറ്ററിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. രോഗം സ്ഥിരീകരിച്ചവരിൽ 81 പേരും ജീവിക്കുന്നത് ഒരേ പ്രദേശത്താണെന്നിരിക്കെ, അസുഖത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം. പകർച്ചവ്യാധി വിഭാഗത്തിൽ പെടാത്ത അസുഖമായിട്ടും എന്താണ് ഗില്ലൻബാരി കേസുകളുടെ എണ്ണം കൂടുന്നതിനു പിന്നിൽ? എന്താണ് ഗില്ലൻബാരി സിൻഡ്രോം? എങ്ങനെയാണ് അസുഖം ശരീരത്തെ ബാധിക്കുന്നത്? അപൂർവങ്ങളിൽ അപൂർവമെന്ന് ഗില്ലൻബാരിയെ പറയാനാവുമോ?
രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആരോഗ്യമേഖലയ്ക്കു കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പകർച്ചവ്യാധികളാണ്. മഴക്കാലം ഒട്ടേറെപ്പേരുടെ ജീവൻ അപഹരിക്കുന്ന പനിക്കാലമായിട്ട് എത്രയോ കാലമായി. വന്ന പനികളൊന്നും തന്നെ കേരളം വിട്ടു പോകുന്നുമില്ല. ഇവയെ ശാശ്വതമായി പടികടത്താൻ എന്തുകൊണ്ടാണു നമുക്കു സാധിക്കാത്തത്? ഒരു പ്രദേശത്തു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടണമെങ്കിൽ 3 ഘടകങ്ങൾ യോജിക്കണം. ഇവ മൂന്നും കേരളത്തിൽ ഒത്തിണങ്ങിയിട്ടുണ്ട്. മഞ്ഞപ്പനിക്കു കാരണമായ ഫ്ലേവി വൈറസ് ഒഴികെ മിക്കവാറും എല്ലാ കൊതുകുജന്യ വൈറസുകളും കേരളത്തിലുണ്ട്. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടർന്നുപിടിക്കാൻ അനുയോജ്യമായ
കോഴിക്കോട് ∙ ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നതു തടയാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന ‘ഓപ്പറേഷൻ മൺസൂൺ’ ആരംഭിച്ചു. ഇന്നലെ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സ്ക്വാഡുകൾ 123 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 10 സ്ഥാപനങ്ങൾ
ഈ മഴക്കാലം പതിവുപോലെ രോഗകാലത്തിനുകൂടി വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. വരുംദിനങ്ങളിൽ കാലവർഷം കനക്കാനാണു സാധ്യതയെന്നിരിക്കേ കടുത്ത വെല്ലുവിളികളായിരിക്കും നമ്മുടെ ആരോഗ്യമേഖല നേരിടേണ്ടിവരിക. പരിസര ശുചീകരണവും മാലിന്യസംസ്കരണവും വേണ്ടരീതിയിൽ നടത്താത്തതിനു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക കേരളത്തിനു
ജൂൺ ∙മഴക്കാലത്തിന്റെ വരവായി. വിവിധതരം പനികളാണ് ഈ സമയത്ത് ഉണ്ടാകുക. ജലദോഷം, തൊണ്ടവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, ഒച്ചയടപ്പ്, ചുമ തുടങ്ങിയവയൊക്കെ സാധാരണമാണ്. ∙പ്രധാനവില്ലൻ കൊതുകുകളാണ്. വീടിനോട് ചേർന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം തീർത്തും ഒഴിവാക്കുവാൻ വേണ്ട കരുതൽ നടപടികൾ
ലണ്ടൻ ∙ ബ്രിട്ടണിൽ ഇനി ജിപിയിൽ പോകാതെ ഏഴ് അസുഖങ്ങൾക്ക് ചികിത്സ ലഭിക്കും. എൻ.എച്ച്.എസ്. ഫാർമസി ഫസ്റ്റ് അഡ്വാൻസ്ഡ് സർവീസ് എന്ന പേരിലുള്ള പുതിയ സംവിധാനം ഇന്നലെ മുതൽ പ്രാബല്യത്തിലായി. ചെവി വേദന, തലകറക്കം പ്രാണികൾ കടിക്കുന്നതു മൂലമുള്ള അലർജികൾ, ഷിംഗിൾസ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീർണമല്ലാത്ത യൂറിനറി
ദോഹ∙ ശൈത്യകാല ക്യാംപിങ്ങിന് തുടക്കമായതിനാൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) സീലൈൻ മെഡിക്കൽ ക്ലിനിക് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും.തുടർച്ചയായി 14-ാം വർഷമാണ് സീലൈനിൽ ക്ലിനിക് തുറക്കുന്നത്. ക്യാംപിങ് സീസൺ അവസാനിക്കുന്ന ഏപ്രിൽ 30 വരെ ക്ലിനിക്കിന്റെ സേവനം സീലൈനിലെ ക്യാംപുകളിൽ കഴിയുന്നവർക്കും
കൂത്തുപറമ്പ് ∙ മഴക്കാല രോഗങ്ങൾ പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ തന്നെ ഒപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒപി വിഭാഗത്തിൽ പരിശോധനയ്ക്ക് എത്തുന്ന കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒപി
മഴക്കാലത്ത് മനുഷ്യശരീരത്തിൽ രോഗാണുക്കൾ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട 4 വഴികൾ 1. കൊതുകുകൾ കാരണം: ഇടവിട്ട മഴ കൊതുകിനു വളരാൻ അനുകൂലമാണ്. ഏതു വെള്ളക്കെട്ടിലും കൊതുകു വളരും. പ്രധാന രോഗങ്ങൾ: ഡെങ്കിപ്പനി, മലേറിയ, മസ്തിഷ്ക ജ്വരം പ്രതിരോധം: കൊതുകിനെ ഇല്ലാതാക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുക. വീട്ടിൽ
ചുറ്റും അണുക്കളും രോഗങ്ങളുമുള്ള പരിതസ്ഥിതിയില്‍ രോഗം വരാതെ കാക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധി വരെ പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റു രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം. 1. കൈകള്‍ കഴുകാം കോവിഡ് കാലത്ത് നാം പിന്തുടര്‍ന്ന ഒരു നല്ല
Results 1-10 of 37
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.