Activate your premium subscription today
Friday, Mar 21, 2025
വീട്, സുരക്ഷയ്ക്കായി അതിനൊരു ചുറ്റുമതിലും പ്ലോട്ടിലേക്ക് കയറി ഇറങ്ങാൻ ഒരു ഗേറ്റും. മലയാളികളുടെ ഭവനസങ്കൽപം സുരക്ഷിതമായി തീരുന്നത് ഇത്തരത്തിലാണ്. സ്വന്തം വീടിന് ചുറ്റുമതിൽ വേണമെന്നാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതുകൊണ്ട് പാർപ്പിടത്തിന് ഗേറ്റ് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ ഗേറ്റ് സ്ഥാപിക്കുമ്പോൾ വാസ്തു
സാധാരണക്കാർ ഒരുവിധം സ്വരുക്കൂട്ടിയും ലോണെടുത്തും വീട് പണിതുകഴിഞ്ഞാൽ അടുത്ത മുൻഗണന ചുറ്റുമതിലും മുറ്റവും ഒരുക്കുന്നതിനാകും. പക്ഷേ പരമ്പരാഗത ശൈലിയിൽ ചുറ്റുമതിൽ പണിയാനെടുക്കുന്ന ചെലവും കാലതാമസവും പലരെയും പിന്തിരിപ്പിക്കും. ഇതിനൊരു പരിഹാരമാണ് കേരളത്തിൽ ഇപ്പോൾ പ്രചാരമേറുന്ന പ്രീകാസ്റ്റ് കോമ്പൗണ്ട്
കണ്ണൂർ ∙ ആറളത്തെ ആന മതിൽ പദ്ധതി ഉപേക്ഷിക്കുവാനുള്ള നീക്കങ്ങൾ പ്രതിഷേധാർഹമെന്ന് സണ്ണി ജോസഫ് എംഎൽഎ. ആന മതിൽ നിർമിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പാണ് 22 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയതെന്നും ആ ഉത്തരവിൽ അട്ടിമറി നടന്നുവെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സണ്ണി ജോസഫ് ആരോപിച്ചു. സണ്ണി
ജീവിതത്തിൽ ഒരിക്കലെങ്കിലും അതിർത്തിത്തർക്കം നേരിടുകയോ ഇടപെടുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത മലയാളികൾ വിരളമായിരിക്കും. സ്വരം നന്നായിരിക്കുമ്പോൾ പരസ്പരധാരണയിൽ മതിൽ കെട്ടി അതിരുകൾ വേർതിരിക്കുന്നതാണ് ഭാവിയിൽ വഴക്കും വയ്യാവേലികളും ഒഴിവാക്കാൻ നല്ലത്.
വീടും അനുബന്ധ പണികളും നടത്തുമ്പോൾ മലയാളികൾ ഒട്ടേറെ തെറ്റുകൾ വരുത്താറുണ്ട്. അനുഭവകഥകൾക്ക് മാറ്റേറും എന്നാണല്ലോ ചൊല്ല്. പുന്നയൂർക്കുളം സ്വദേശിയും ബിസിനസുകാരനുമായ പി. എൻ. നാസർ തനിക്ക് നേരിടേണ്ടി വന്ന ഒരു വീടനുഭവം പങ്കുവയ്ക്കുന്നു..
മലപ്പുറം സ്വദേശി അസ്കർ പണി തുടങ്ങിയ വീട് പൂർത്തിയാകാൻ കാത്തിരുന്നത് ഏകദേശം 10 വർഷമാണ്. മിക്ക പ്രവാസികൾക്കും പറ്റുന്ന പോലെ വേണ്ടത്ര തയാറെടുപ്പില്ലാതെ വീടുപണിയെ സമീപിച്ചതാണ് കുഴപ്പമായത്. ആദ്യം ഒരുനില വീട് എന്നതായിരുന്നു സങ്കൽപം. 2010 ൽ സ്ലോപ് റൂഫ് നൽകി വീടിന്റെ വാർപ്പും തേപ്പും കഴിഞ്ഞപ്പോഴാണ് ഇതല്ല
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.