Activate your premium subscription today
Wednesday, Apr 2, 2025
സാഹിത്യ പുരസ്കാരം കവിയും അദ്ധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണന് സമ്മാനിക്കും. അഷ്ടാവക്രന്റെ വീണ്ടുവിചാരങ്ങൾ, ചിതൽ വരും കാലം, ഇന്ത്യാ ഗേറ്റ്, ഇവിടെ ഒരു വാക്കും സാന്ത്വനം ആവില്ല, എന്നെ കണ്ടുമുട്ടാനെനിക്കാവുമോ എന്നിവയാണ് ദേശമംഗലത്തിന്റെ പ്രധാന കാവ്യ ഗ്രന്ഥങ്ങൾ.
കര്‍ഷകരുടെ കഥ മലയാള സാഹിത്യത്തില്‍ വേണ്ടുവോളമുണ്ട്. അതിനൊപ്പം മറ്റ് കഥകൾ പറയുന്ന കൂട്ടത്തിൽ കൃഷി വിഷയമാകുന്ന നോവലുകളും ധാരാളമുണ്ട്. കാർഷികസംസ്കാരം ഓർമയായിക്കൊണ്ടിരിക്കുന്ന മലയാളിക്ക് നോവലുകളിലെ കൃഷിയെക്കുറിച്ചുള്ള പരാമർശങ്ങൾ പോലും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പി.കേശവദേവിന്റെ ' അയൽക്കാർ ' എന്ന
15–ാം വയസ്സിൽ ചിറ്റമ്മയുടെ സ്വർണമാല കട്ടെടുത്ത് കൂട്ടുകാരനുമൊന്നിച്ച് നാടുവിട്ട ആളാണ് കേശവദേവ്. കുറേ ദിവസങ്ങൾ അലഞ്ഞു നടന്നു ജീവിക്കാൻ ഗതിയില്ലാതെ വന്നപ്പോൾ വീട്ടിലേക്കു തന്നെ തിരിച്ചുവന്നു. പിന്നീടൊരു നാൾ അമ്മയുടെ അനുവാദത്തോടെ തന്നെ നാടുവിട്ടു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ മകന്റെ കയ്യിൽ അഞ്ചു
ക്ഷയരോഗിയായിരുന്നു ‘ഓടയിൽ നിന്ന്’ നോവലിലെ പപ്പു. രോഗവും രോഗഭീതിയും ലോകത്തെ ഒന്നിച്ച് ആതുരമാക്കിയിരിക്കുന്ന ഇക്കാലത്ത്, ഈ കഥാപാത്രത്തിന്റെ ഉള്ളറയിലൂടെ കയറിയിറങ്ങുന്നത് മനുഷ്യകുലത്തിലൂടെയുള്ള കടന്നു പോക്കായിരിക്കും. (മനുഷ്യനെ മാത്രമല്ല, സാഹിത്യകഥാപാത്രങ്ങളെയും തന്റെ മാനസിക വിശകലത്തിന് വിഷയമാക്കുന്ന
എല്ലാം നഷ്ടപ്പെട്ട് എല്ലാ ആർത്തികളുമൊടുങ്ങി മനസ്സുകൈവിട്ട് അലറിച്ചിരിക്കുന്ന ചന്ത്രക്കാരനിൽ വേദിയിരുളുമ്പോൾ വെള്ളിത്തിരയിൽ മഴ ചിതറത്തുടങ്ങുകയാണ്. അവിടെ നനഞ്ഞു കിടക്കുന്നൊരു റിക്ഷ. ദൂരെ നിന്ന് ഇപ്പോൾ ക്ഷീണിതനായ ആ റിക്ഷാക്കാരന്റെ ദുർബലമായ ചുമ.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.