Activate your premium subscription today
Monday, Mar 24, 2025
മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് പോയ അറ്റൻഡറുടെ ഒരു വിവരവുമില്ല.
ആത്മീയവും ശാരീരികവുമായ പരിശുദ്ധി വരുത്തുന്ന ആരാധനയാണ് നോമ്പ്. എല്ലാ വസ്തുവിലും പരിശുദ്ധി ഒരു ഘടകമാണ്.
പണ്ടൊക്കെ വീട്ടിലെ നോമ്പ് തുറക്കുള്ള നാരങ്ങ വെള്ളത്തിലേക്ക് വേണ്ട ഐസ് കുറച്ചപ്പുറത്തുള്ള വീട്ടിൽ പോയി വേണം വാങ്ങാൻ.
മനസ്സാക്ഷിയെ പരുക്കേൽപ്പിച്ചുകൊണ്ടിരിക്കുന്ന സമീപകാല കേരളത്തിന്റെ ആക്രമണോത്സുക വാർത്തകളുടെ പശ്ചാത്തലത്തിൽ ഉണർന്നെണീറ്റ ജനതയ്ക്ക് അഭിവാദ്യങ്ങൾ. സവിശേഷമായ ശാസ്ത്ര-പഠന-നിരീക്ഷണങ്ങൾ ഇപ്പോഴെങ്കിലും സമൂഹമധ്യേ ഉയർന്നുവരുന്നത് അഭിനന്ദനാർഹമാണ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അകലം പാലിച്ചുനിൽക്കാൻ
പുറത്ത് മഴ മാത്രമായിരുന്നെങ്കിൽ ഞങ്ങൾ വീട്ടിൽ നിന്ന് ഒരുപക്ഷേ പുറത്തിറങ്ങി ഓടുമായിരുന്നില്ല. എന്നാൽ അതിന്റെ കൂടെ അകമ്പടിയായി വന്ന മനോഹരമായ കാറ്റ് ഞങ്ങളെ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചു. കാരണമുണ്ട്, ആ കാറ്റിൽ അപ്പുറത്തെ കാരിയാട്ട് പറമ്പിലെ വലിയ നാട്ടുമാവിലെ മധുരമൂറുന്ന നാട്ടുമാങ്ങകൾ താഴെ വീണു
പുണ്യമാസമായ റമസാൻ സമാഗതമായി. മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് അവന്റെ മനസ്സും, ശരീരവും, പ്രവർത്തനങ്ങളും എല്ലാം ദൈവത്തിന് മുന്നിൽ സമർപ്പിക്കുന്ന മാസമാണിത്. വിശപ്പും ദാഹവും സ്വന്തം ശരീരത്തിന് സ്വയം മനസ്സിലാക്കി കൊടുക്കുന്നതിലൂടെ തന്റെ സഹപാഠിയുടെ വിശപ്പും ദാഹവും എത്ര കഠിനമാണ് എന്ന് മനസ്സിലാക്കുവാനും അതു വഴി നമുക്കുള്ളതിൽ നിന്ന് കുറച്ചെങ്കിലും ദാനം നൽകാനും ഒരു വിശ്വാസിയെ മാനസികമായി തയ്യാറാക്കുന്നതാണ് നോമ്പ്.
ചിലപ്പോൾ നീ കാടായിരുന്നു
അച്ഛൻ എന്നെ തോളത്തിരുത്തി അടുത്തിലയിലെ സ്കൂളിനരികെ ഏഴോം ഭാഗത്തേക്ക് പോകുന്ന ചുവന്നമണ്ണും ചരലും നിറഞ്ഞ റോഡിലൂടെ നടക്കുകയാണ്.റോഡ് എന്ന് അന്നത്തെ അവസ്ഥയെ വിളിക്കാൻ പറ്റില്ല. നല്ല വീതിയുള്ള ഒരു നടപ്പാത.അച്ഛന്റെ വീട് സ്കൂളിന്റെ തൊട്ടു പുറകിൽ. അമ്മയുടെ വീട്ടിലേക്കായിരുന്നു ആ നടത്തം.നടപ്പാതയുടെ ഒരുവശത്തെ
പ്രണയ വിരഹ ഗൃഹാതുര നൊമ്പരങ്ങളെ ചുണ്ടിൽ മൂളാൻ തക്കവണ്ണം പാകപ്പെടുത്തിയ വരികൾ നൽകി പഠിപ്പിച്ച മറ്റൊരു പ്രഫസർ ഇല്ല, ശ്രേഷ്ഠ മലയാളത്തിന്റെ ഗുരുശ്രേഷ്ഠൻ! ഒ.എൻ.വി കുറുപ്പ് !! രാജ്യം ജ്ഞാനപീഠത്തിലേക്ക് ആനയിച്ചു.
നാമെന്നും നമുക്കെന്നും നാളേറെ നടിച്ചിട്ടും നമ്മിലെ നാഗത്തെ നടമാടാനയച്ചിട്ടും നരനായും നക്തഞ്ചരനായും നമ്മിൽ നട്ടു നനച്ചിട്ടും നീയറിഞ്ഞോ നീയാരെന്ന് നീയറിഞ്ഞോ നിന്നിലെ നീയാരെന്ന് നാട്ടിലെ നൃപന്മാരെല്ലാരുമേ നഗ്നരെന്നറിഞ്ഞിട്ടും നന്മമരങ്ങളായ് നിന്നവർ നഞ്ചമ്പേറ്റങ്ങ് നീങ്ങീട്ടും നാടിന്നുമീതെ
Results 1-10 of 111
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.