Activate your premium subscription today
Friday, Apr 18, 2025
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ നെറ്റിപ്പട്ടം കണ്ടപ്പോൾ അയാൾക്ക് വെളിച്ചെണ്ണയിൽ പൊള്ളിച്ചെടുത്ത ഗുരുവായൂർ പപ്പടത്തിലെ സ്വർണക്കുമിളകൾ ഓർമ വന്നു. തൃശൂരിൽ പൂരമാകാറായി. വടക്കുന്നാഥന്റെ മൈതാനത്ത് പൂരച്ചമയങ്ങളുടെ പ്രദർശനം കണ്ടു നടക്കുകയായിരുന്നു അയാൾ. വിശപ്പു തോന്നിയതോടെ അയാൾ തേക്കിൻകാടിറങ്ങി,
ഫ്രാന്‍സില്‍ കഴിഞ്ഞ മൂന്നു തവണ പ്രസിഡന്റ് പദത്തിന്റെ അടുത്തോളം എത്തിയ മെറീന് ലെ പെന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും അങ്ങനെ ആദ്യത്തെ ഫ്രഞ്ച് വനിതാ പ്രസിഡന്റാവുകയും ചെയ്യുന്നതു കാണാന്‍ കൗതുകപൂര്‍വം കാത്തിരിക്കുകയായിരുന്നു അവരുടെ ആരാധകര്‍. ഒരു തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ നേതാവ് യൂറോപ്പിലെ
സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു
ഡൽഹിയിലെ രണ്ട് വർഷക്കാലം നീണ്ട എന്റെ പി ജി പഠനകാലത്ത് ഞാൻ വാടകക്ക് താമസിച്ചിരുന്ന വീട്ടിലെ നാരായൺ സിംഗ് അങ്കിളാണ് എന്നെ ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ കാറിൽ കൊണ്ടുചെന്നാക്കിയത്. അതിനു മുൻപ് രണ്ട് വട്ടം ഡൽഹിയിൽനിന്ന് പരീസിലേക്ക് യാത്ര ചെയ്തിട്ടുണ്ടായിരുന്നതിനാൽ
സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ! എന്നു വച്ചാൽ വീട്ടിൽ കല്യാണാലോചന. പക്ഷേ
പേരിലെന്തിരിക്കുന്നു എന്ന ഷെയ്ക്സ്പിയര്‍ മഹാകവിയുടെ ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും മറുപടി പറയുന്നവരുണ്ട്. അമേരിക്കയും മെക്സിക്കോയും തമ്മില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഒരു തര്‍ക്കം പേരിനെച്ചൊല്ലിയാണ്. അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വേറെയുമുണ്ട്. വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അമേരിക്കയും
മുള്ളാൻ മുട്ടിത്തുടങ്ങിയിട്ടു കുറച്ചുനേരമായി. അടിവയറ്റിനുള്ളിലെവിടെയൊക്കെയോ ഒരു വേദനയും വിങ്ങലും. പിടിച്ചുവച്ചുശീലമില്ലാത്തതാണ്. മര്യാദയ്ക്കൊന്നു ശ്വാസമെടുത്താലോ ചിരിച്ചാലോ പ്രശ്നമാകുമെന്നു തോന്നി. ദൈവമേ... കുർത്തയുടെ പിന്നാമ്പുറത്തെങ്ങാനും നനവു പടർന്നാൽ. അവൾക്കത് ആലോചിക്കാനേ വയ്യ. വക്രിച്ച മുഖം
സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ചു ദിവസങ്ങള്‍ക്കിടയിലുണ്ടായ രണ്ടു ഭീകരാക്രമണങ്ങള്‍ ആ രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യ നേരിടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കുന്നതിനുവേണ്ടി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്
ചില കാര്യങ്ങളുടെ തുടക്കത്തിന് അങ്ങനെ കൃത്യമായ ഒരു ദിവസമോ സമയമോ ഒന്നുമുണ്ടാവില്ല. മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്, കുയിൽപ്പാട്ടു കേൾക്കാൻ തുടങ്ങുന്നത്, പഴയ പേപ്പറും കുപ്പിയും എടുക്കാനുണ്ടോ എന്നു വിളിച്ചു ചോദിച്ച് ഉച്ചസമയത്ത് വീടിനു മുന്നിലൂടെ പുറംനാട്ടുകാർ പോകുന്നത്, അമ്മയ്ക്ക് തലവേദന വരുന്നത്...
Results 1-10 of 1205
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.