Activate your premium subscription today
Friday, Apr 18, 2025
പഴങ്ങളുടെ ഗന്ധമാണ് ‘ഫാം പത്തായപ്പുര’യിലെ തണലിടങ്ങളില്‍. ചക്കയും പേരയും മാവുമടക്കം നൂറു കണക്കിനു പഴങ്ങൾ. കോവിഡ് കാലത്ത് ഇവയെല്ലാം പഴുത്ത് മണ്ണിൽ വീണുപോകുന്നതിൽ മനംനൊന്താണ് പ്രസന്ന ചെറിയൊരു ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങിയത്. തൂമ്പ ആഞ്ഞുകൊത്തിയാൽ ചെങ്കല്ലിൽ തട്ടി തിരിച്ചുവരുന്ന ഭൂമിയിൽ അദ്ഭുതങ്ങൾ
എല്ലാവരും നെല്ലിനു വളമിടുകയും മരുന്നടിക്കുകയും ചെയ്തപ്പോൾ തിരുവല്ലയ്ക്കു സമീപം തുകലശ്ശേരി അമ്പാടി വീട്ടിൽ പി.ജി.ഓമനകുമാർ നോക്കിനിന്നതേയുള്ളൂ. അനാവശ്യമായ ഏർപ്പാടാണ് രണ്ടുമെന്ന നിലപാടിലാണ് ഈ പലേക്കർ മോഡൽ പ്രകൃതിക്കൃഷിക്കാരന്. 3 തവണ ജീവാമൃതം തളിച്ചു. അല്ലാതെ ഒരു വിളപരിചരണവും ഇത്തവണ നെൽകൃഷിക്കു
വടക്കഞ്ചേരി∙ കേരളത്തിന്റെ കാർഷികോത്സവമായ വിഷുനാളിൽ കണി കാണാൻ ഇക്കുറി താമരച്ചക്കയും. തനി നാടൻ കുഞ്ഞൻ ചക്ക കണിയൊരുക്കാനും നിരവധി പേർ കൊണ്ടുപോയി. കാർഷിക മേഖലയിൽ നിരവധി പരീക്ഷണങ്ങളും പുതിയ കൃഷി രീതികളും നടത്തി ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ തോട്ടത്തിലാണ് ഈ കൗതുകച്ചക്കയുള്ളത്. പ്ലാവിൽ അടയ്ക്കക്കുല പോലെ തിങ്ങി നിറഞ്ഞ
മലപ്പുറം ജില്ലയിലെ കാർഷിക വിനോദ സഞ്ചാര കേന്ദ്രമായ മക്കരപ്പറമ്പിലെയും കുറുവ പഞ്ചായത്തിലെയും പാടങ്ങളിൽ പലതിലും നെൽക്കൃഷി കഴിഞ്ഞാൽ പിന്നെ കണിവെള്ളരിയാണു വിളയുന്നത്. കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടി എന്ന സ്ഥലത്തിന്റെ പേരു ചേർത്ത് 'കരിഞ്ചാപ്പാടി കണിവെള്ളരി' എന്നാണിവ വിപണിയിൽ അറിയപ്പെടുന്നത്. വലിയ നിലങ്ങളിലായി ഡ്രിപ്പ്, മൾച്ചിങ് (പുതയിടൽ) തുടങ്ങിയ രീതികള്‍ ഉപയോഗിച്ച് ഹൈടെക് ആയാണ് കരിഞ്ചാപ്പാടി കണിവെള്ളരിയുടെ കൃഷി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാത്രമല്ല, അന്യ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഇവിടുന്നു വെള്ളരി കയറ്റിയയ്ക്കുന്നു
റബർ കൃഷി വ്യാപനത്തിനു പുതിയ ‘കേര’ പദ്ധതി (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു മോഡണൈസേഷൻ) ജൂണിൽ ആരംഭിക്കും. ആറു ജില്ലകളിലെ കർഷകർക്കു റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ കീഴിൽ വരുന്ന പദ്ധതിക്ക് ലോകബാങ്ക് 1700 കോടിയിലധികം രൂപയാണ്
ജാതിക്കൃഷിക്ക് ഏറെ വേരോട്ടമുള്ള മലബാർ മണ്ണിൽ വികസിപ്പിച്ചെടുത്ത ഒരു ജാതിയിനത്തിന് റജിസ്ട്രേഷൻ. കോഴിക്കോട് കൂരാച്ചുണ്ട് കല്ലനോട് കടുകൻമാക്കൽ സജി മാത്യുവിന്റെ നോവ എന്ന ജാതിയിനത്തിനാണ് കേന്ദ്രസർക്കാരിന്റെ റജിസ്ട്രേഷൻ ലഭിച്ചത്. 25 വർഷം മുൻപാണ് സജി പുതിയ ജാതിയിനം വികസിപ്പിച്ചെടുത്തത്. അതിന് തന്റെ ഏക മകൾ
ഇതാ കിലോയ്ക്ക് 1000 രൂപയ്ക്കു തിലാപ്പിയ വിൽക്കുന്ന കർഷകന്, കോട്ടയം ജില്ലയിലെ തീക്കോയി കണ്ടത്തിൻകര അമിത് ജോസ്. നമ്മുടെ നാട്ടിൽ എല്ലാവരും വളർത്തുന്ന ഗിഫ്റ്റ് ഇനം തിലാപ്പിയയ്ക്ക് 1000 രൂപ! ‘ഇതു വെറുതെ തള്ളലല്ലേ...?’ എന്നു പറയാൻ വരട്ടെ. അമിത്തിന് അധികവില കിട്ടാൻ കാരണമുണ്ട്– സ്വന്തം കുളത്തിൽനിന്നു പിടിച്ച മത്സ്യം മുള്ളു നീക്കി മാംസം മാത്രമുള്ള ഫില്ലറ്റ് ആക്കിയാണു വില്പന.
പൂന്തോട്ടവും പൂച്ചെടികളും മനുഷ്യന് ആസ്വദിക്കാനുള്ള പ്രകൃതിവിഭവങ്ങളാണ്. പൂമൊട്ട് വിരിഞ്ഞു പൂവാകുന്നതും തേനീച്ചയോ പൂമ്പാറ്റയോ പരാഗണം നടത്തി കായ് ആയി മാറുന്നതും കണ്ണിനു കൗതുകം പകരുന്ന കാഴ്ചയാണ്. തേനും പൂമ്പൊടിയും ശേഖരിക്കാനെത്തുന്ന തേനീച്ച, പൂവിൽ മനഃപൂർവമല്ലാതെ നടത്തുന്ന പരാഗണംകൊണ്ടു മാത്രമാണു പല
ആറേഴു കൊല്ലം മുൻപു വരെ ആർക്കുമത്ര മമതയില്ലാത്ത മഞ്ഞപ്പഴമായിരുന്നു പാഷൻ ഫ്രൂട്ട്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. പാഷൻ ഫ്രൂട്ടിന്റെ തലവര മാറ്റിയത് ഡെങ്കിപ്പനിയാണ്. രക്തത്തിലെ അരുണ രക്താണുക്കളുടെ അളവു കൂടാന്‍ മികച്ചത് എന്നു ഡോക്ടർമാർ തന്നെ നിർദേശിച്ചതോടെ പാഷൻ ഫ്രൂട്ടിന് വിലയും വിപണിയും കൈവന്നു.
നാടൻ മഞ്ഞ, പച്ച മുളയിനങ്ങൾ വളർന്ന് പിൽക്കാലത്ത് വലിയ കൂട്ടമായി നിയന്ത്രിക്കാൻ പറ്റാത്തവിധത്തിൽ ശല്യമായിത്തീരുമെന്നതുകൊണ്ട് ഒഴിവാക്കുക. പകരം അത്ര കൂട്ടമായിത്തീരാത്ത അലങ്കാരയിനങ്ങൾ തിരഞ്ഞെടുക്കുക. മതിലിനരികിൽ മുള നടുമ്പോൾ പിൽക്കാലത്ത് മതിലിനു കേടുണ്ടാകാതിരിക്കാൻ മതിലിൽനിന്ന് 2-3 അടി അകലം ഇട്ടുവേണം
Results 1-10 of 2336
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.