Activate your premium subscription today
Sunday, Apr 20, 2025
കോഴിക്കോട്∙ ‘ അവൻ ഒരു പാവമായിരുന്നു... പക്വതയുള്ള കുട്ടി’’ അർജുനെക്കുറിച്ച് കെ.എം.ഗിരിജയുടെ വാക്കുകളിൽ ഓർമയുടെ നനവു പടരുന്നു. 2009 കാലഘട്ടത്തില കുന്നമംഗലം ഹൈസ്കൂളിലെ അധ്യാപികയായിരുന്നു ഗിരിജ. അർജുന്റെ പത്താംക്ലാസിലെ ക്ലാസ് ടീച്ചറായിരുന്നു. ‘‘ എന്റെ കുട്ടിയെയാണ് ഷിരൂരിൽ കാണാതായതെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. ആരോ പറഞ്ഞാണ് സംഭവം അറിഞ്ഞത്. അർജുനാണെന്ന് അറിഞ്ഞത് വലിയ ഞെട്ടലായിരുന്നു.’’ ഗിരിജ പറഞ്ഞു.
'ഇത്രയും ആൾക്കാർ പോയി, അങ്ങനെയൊക്കെ സംഭവിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് ഇനി നമ്മൾ പറയുന്നത് ഇങ്ങനെയായിരിക്കും. പക്ഷേ, അവിടെ ചെന്ന് ആ നാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കരായ മനുഷ്യരുടെ സ്നേഹവും അറിയുമ്പോഴേ ആ നഷ്ടം എത്ര വലുതായിരുന്നു എന്ന് പറയാൻ കഴിയൂ'. ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചുരൽമലയിലെ വെള്ളാർമല
ചെറിയ അമളികൾ ചിലരെ വലിയ കുഴപ്പങ്ങളിൽ ചെന്നു ചാടിക്കാറുണ്ട്. ചിലർ ഭാഗ്യം കൊണ്ട് പഴി കേൾക്കാതെ തലനാരിഴയ്ക്കു രക്ഷപെടാറുമുണ്ട്. സഹപ്രവർത്തകർക്കു പറ്റിയ അത്തരമൊരു അമളിയുടെ കഥയാണ് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ പൗളിൻ മിഷേൽ വർക്ക് എക്സ്പീരിയൻസ് എന്ന പംക്തിയിലൂടെ പങ്കുവ വയ്ക്കുന്നത്. ‘‘പണ്ട് പാലാ
പിറ്റേ ദിവസം മുതൽ അവൻ എന്നെ തേടി പഠിക്കാൻ വരാൻ തുടങ്ങി. ഞാൻ സ്റ്റാഫ് റൂമിൽ ഫ്രീയായി ഇരിക്കുകയാണോ എന്നറിയാൻ അവൻ ഓരോ ഇന്റർവെൽ സമയത്തും വന്നുകൊണ്ടേ ഇരുന്നു. അക്ഷരമാല മുതൽ പഠിപ്പിച്ച് തുടങ്ങിയപ്പോഴാണ് അവന് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടി വായിപ്പിച്ചു. അവനുമായി കൂടുതൽ സംസാരിച്ചപ്പോൾ അവൻ അനാഥാലയത്തിൽ താമസിച്ച് പഠിക്കുകയാണെന്നും പിതാവ് ഇവരെയെല്ലാം ഒഴിവാക്കി വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും അവന്റെ ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയാണെന്നും സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നുമൊക്കെയുള്ള കാര്യങ്ങളറിഞ്ഞത്.
കുട്ടിക്കാലം ഒരുപാട് നിറങ്ങളുള്ള ഓർമകളുടെ കാലം കൂടിയാണ്. സ്കൂൾ കാലത്തെ അത്തരം സുന്ദരമായ ഓർമകൾ സ്കൂൾ മെമ്മറീസ് എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് കണ്ണൂർ സ്വദേശിയായ പി.കെ ഗോകുൽ. ഹൈസ്കൂൾ കാലത്ത് നടന്ന അത്തരമൊരു ഗൃഹാതുരമായ ഓർമ ഗോകുൽ പങ്കുവയ്ക്കുന്നതിങ്ങനെ :- പറശ്ശിനിക്കടവ് ഹൈസ്കൂളിൽ എട്ടാം തരത്തില്
ചില വിഷയങ്ങളോട് കുട്ടികൾക്ക് വല്ലാത്ത ഭയമാണ്. മറ്റു ചില വിഷയങ്ങൾ ഒരുപാടിഷ്ടവും. പഠിപ്പിക്കുന്ന അധ്യാപകർക്ക് ഈ ഇഷ്ടാനിഷ്ടങ്ങളിൽ പങ്കുണ്ടോ?. ഈ വിഷയത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ പത്തനംതിട്ട സ്വദേശിയായ ചിഞ്ചുലക്ഷ്മിയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. ഗുരു
‘‘പന്തീരാണ്ടു കാലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞുതന്നെയിരിക്കും’’ എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരെക്കുറിച്ചു പറയുമ്പോൾ പലരും ഇത് ഉദാഹരണമായി പറയാറുണ്ട്. നന്നാവാൻ ഒരുപാട് അവസരം കൊടുത്തിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപം തോന്നാത്ത ഒരു വിദ്യാർഥിനിയെ ക്കുറിച്ചുള്ള
ചെറിയ കുഞ്ഞുങ്ങൾ തെറ്റു ചെയ്യുമ്പോൾ രണ്ടു രീതിയിലാണ് മുതിർന്നവർ അവരോട് പെരുമാറുന്നത്. ചിലർ സ്നേഹം കൊണ്ട് തിരുത്താൻ ശ്രമിക്കും മറ്റു ചിലർ പേടിപ്പിച്ച് തിരുത്താനാണ് മുതിരുക. ഇതിൽ ആദ്യത്തെ വഴി പരീക്ഷിച്ച് വിജയിച്ച ഒരു അധ്യാപിക ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ ആ അനുഭവകഥ പങ്കുവയ്ക്കുകയാണ്.
ഒത്തിയൊത്തിരി ചിരിപ്പിച്ചവരെയും ഒരുപാട് വേദനിപ്പിച്ചവരെയും ആരും അത്ര എളുപ്പം മറക്കാറില്ല. സ്കൂൾ കാലത്ത് തന്നെയും ക്ലാസിലെ കൂട്ടുകാരേയും ഏറെ ചിരിപ്പിച്ച അധ്യാപകനെക്കുറിച്ചുള്ള ഓർമകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് യുഎസ്എയിൽ ജോലി ചെയ്യുന്ന സണ്ണി കല്ലറയ്ക്കൽ. അടുത്തിടെ അന്തരിച്ച പ്രിയ
ജോലികിട്ടി പുതിയ നാട്ടിൽ എത്തുമ്പോൾ അപരിചിതത്വത്തിനും അപ്പുറം ചില കൗതുകങ്ങൾ കൂടി ആ നാട് കാത്തുവച്ചിട്ടുണ്ടാകും. വടക്കു ദേശങ്ങളിലേക്ക് പോകുന്നവരെ ഒരേ സമയം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് ഭാഷയിലുള്ള വ്യത്യാസമാണ്. പുത്തൻ വാക്കുകൾ തന്നെ പഠിപ്പിച്ച കാസർകോടിനെക്കുറിച്ചുള്ള ഓർമകൾ മലബാർ ഡയറി
Results 1-10 of 59
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.