Activate your premium subscription today
Friday, Apr 18, 2025
തെരുവുനായ്ക്കൾ ചർച്ചയാകുമ്പോൾ സമൂഹം രണ്ടു ചേരിയായി തിരിഞ്ഞു ഏറ്റുമുട്ടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവനു ഭീഷണിയായ അവയെ കൊന്നൊടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, മറുവിഭാഗം അതിനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നു. ചെറുപ്പത്തിൽ വളർത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകി ജീവിച്ചിരുന്ന ഒരാളാണ് ഞാൻ. മൃഗസ്നേഹിയെന്ന് ഒറ്റവാക്കിൽ പറയാം. നഗരവൽക്കരണം അതിവേഗം പടർന്നു പന്തലിക്കുന്ന ഇക്കാലത്ത് ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മൃഗങ്ങളെ വളർത്തുന്ന സംസ്കാരം ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. വളർത്തുമൃഗങ്ങളില്ലെങ്കിലും തെരുവുനായ്കൾക്കും അത് സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഒരു കുറവുമില്ല. പേവിഷബാധയേറ്റ് മരിച്ചവരും നമ്മുടെ നാട്ടിലുണ്ട്. പേവിഷബാധയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ അങ്ങേയറ്റം കരുതലോടെയും ജാഗ്രതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോർട്ടം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആ രണ്ട് സാഹചര്യങ്ങളിലും കൂടെയുള്ള ജീവനക്കാരെ മാറ്റി നിർത്തി ഞാൻ തന്നെയാണ് എല്ലാം ചെയ്തത്. നമുക്ക് വന്നാലും അവർക്ക് വരരുതെന്ന ചിന്താഗതിയായിരുന്നു അപ്പോൾ ഉള്ളിൽ.
നിങ്ങളുടെ അരുമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കാൻ കർഷകശ്രീ അവസരം നൽകുന്നു. മനോരമ ഓൺലൈൻ കർഷകശ്രീയിലേക്ക് വാട്സാപ് (Text) സന്ദേശമായി (നമ്പർ 87146 17871) നിങ്ങൾക്ക് നിങ്ങളുടെ അരുമയുടെ വിശേഷങ്ങളും കഥകളും ഫോട്ടോയും പങ്കുവയ്ക്കാം. കോട്ടയം സ്വദേശിനി ലിൻസി ജോൺ തന്റെ പ്രിയപ്പെട്ട വളർത്തുനായയെക്കുറിച്ച്
ഇവൻ കങ്കൽ, ശരാശരി ഉയരം 32 ഇഞ്ച്. അത് 36 ഇഞ്ച് വരെ എത്താം. അതായത് തോൾനിരപ്പിൽ മൂന്നടി പൊക്കം. തലപ്പൊക്കം കൂടി കണക്കാക്കിയാൽ നാലടി. രണ്ടുകാലിൽ നിവർത്തി നിർത്തിയാൽ ഉടമയെക്കാൾ ഉയരം. പ്രായപൂർത്തിയാകുമ്പോൾ 85 കിലോ വരെ തൂക്കം. ഇനി, ഒരു കടി തന്നാലോ? കങ്കലിന്റെ കടിയുടെ ശേഷി അതായത് ബൈറ്റ് ഫോഴ്സ് 743
തൃശൂർ ∙ വിശ്രമിക്കാൻ എയർ കണ്ടീഷൻഡ് ആഡംബരക്കാർ, പരിചരിക്കാൻ 2 വിദേശ ഹാൻഡ്ലർമാർ, ഭക്ഷണവും വെള്ളവും ഒരുക്കിനൽകാൻ പരിചാരകർ... അന്തരിച്ച തമിഴ് നടൻ വിജയകാന്തിന്റെ അരുമകളായ നായ്ക്കൾ മണ്ണുത്തിയിലെ ദേശീയ ശ്വാന പ്രദർശനത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് ആകാരഭംഗി കൊണ്ടുമാത്രമല്ല, താരമൂല്യം കൊണ്ടുകൂടിയാണ്.
ഡൽഹിയിലെ പെറ്റ് ഫെഡ് ഇന്ത്യ പരിപാടിയിൽ താരമായി കൊക്കേഷ്യൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ. ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശിയായ വിനായക് പ്രതാപിന്റെ തോർ എന്ന നായയാണ് ആളുകളെ അമ്പരപ്പിച്ചത്.
ഈജിപ്തിലെ പ്രശസ്തമായ ഗിസ പിരമിഡിനു മുകളിലൂടെ സഞ്ചരിക്കുന്ന നായയുടെ ചിത്രം ദിവസങ്ങൾക്കു മുൻപാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. ഞൊടിയിടയിൽ ഈ ചിത്രങ്ങളും നായയും അനേകം പേരുടെ ശ്രദ്ധ നേടി
കുറച്ചു പഴയ കഥയാണ്. എന്നാൽ, ഇതിന് ഇപ്പോഴും പ്രാധാന്യമുണ്ട്. കാരണം അരുമകളെ വളർത്തുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ സമാന പ്രശ്നങ്ങൾ പല വെറ്ററിനേറിയന്മാരുടെയും അടുത്ത് എത്തുന്നുണ്ട്. കുട്ടികളുടെ പരീക്ഷക്കാലത്ത് നായയ്ക്ക് അസുഖം വരുന്നുവെന്ന പരാതിയുമായിട്ടാണ് സൂസിയാന്റിയുടെ വിളി വരുന്നത്. വീടുവരെ ഒന്നു
നായയുടെ പെരുമാറ്റം നിരീക്ഷിക്കുമ്പോൾ, വാലിന്റെ ചലനങ്ങൾ, വാലിന്റെ സ്ഥാനം, കണ്ണുകളുടെ ചലനങ്ങൾ, മുഖഭാവം എന്നിവ കൂടാതെ ഇനിപ്പറയുന്ന കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാവം (Body Posture) വിശ്രമിക്കുന്ന നായയ്ക്ക് സാധാരണയായി അയഞ്ഞതും സ്വാഭാവികവുമായ ഭാവമുണ്ട്. കടുപ്പമുള്ളതോ കർക്കശമായതോ ഭാവങ്ങൾ
‘മനുഷ്യരാശിയുടെ നീണ്ടകാല ചരിത്രത്തിൽ പേവിഷബാധയുടെ അനുഭവകഥ പങ്കുവെയ്ക്കാൻ ഒരു രോഗിയും ജീവിച്ചിരുന്നിട്ടില്ല’- എന്നെഴുതിയത് വിഖ്യാത കൊളംബിയൻ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഗബ്രിയേൽ ഗാർസിയ മാർകേസാണ്. കാരണം, പേവിഷ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ച്, രോഗലക്ഷണങ്ങള്‍
കണ്‍ചലനങ്ങളും മുഖഭാവമാറ്റങ്ങളും നായ്ക്കള്‍ എaന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്നു നോക്കാം. നെറ്റിയിലെ ചുളിവുകൾ ആശയക്കുഴപ്പം വരുമ്പോൾ നായ്ക്കളുടെ നെറ്റി ചുളിക്കുകയും നിശ്ചയ ദാർഢ്യം പ്രകടിപ്പിക്കാൻ നെറ്റി നേരെയാക്കുകയും ചെയ്യും. മൂക്ക് ചുളിക്കല്‍+മോണ കാണിക്കുന്ന രീതിയിൽ മേൽച്ചുണ്ട് ഉയർത്തൽ (ലിപ്
Results 1-10 of 403
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.