Activate your premium subscription today
Wednesday, Mar 26, 2025
ചേർത്തല∙ കാർത്യായനി ദേവീക്ഷേത്രത്തിനു മുന്നിലെ നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ കടന്നൽ കൂട് വ്യാപാരികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. ദിവസേന വിവിധ ആവശ്യങ്ങൾക്ക് നൂറുകണക്കിനു പേരാണ് ഇവിടെയെത്തുന്നത്. കെട്ടിടത്തിലെ മൂന്നാം നിലയിലെ പ്രധാന ഭിത്തിയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്.40 ഓളം വ്യാപാര
തിരുവനന്തപുരം ∙ കലക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷനിൽ തുടർച്ചയായി രണ്ടാം ദിവസവും തേനീച്ചകളുടെ ആക്രമണം. ജീവനക്കാരടക്കം 15 പേർക്ക് പരുക്കേറ്റു. ആശുപത്രിയിലെത്തിച്ച ഇവർക്ക് പ്രഥമശുശ്രൂഷ നൽകി. ആരുടെയും പരുക്ക് ഗുരുതരമല്ല.തേനീച്ച ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കലക്ടർ
തിരുവനന്തപുരം∙ ബോംബ് ഭീഷണിയെത്തുടർന്നു പരിശോധനയ്ക്കായി സിവിൽ സ്റ്റേഷനു പുറത്തിറക്കിയ ഉദ്യോഗസ്ഥർക്കും അവിടെയെത്തിയ ജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമടക്കം ഇരുനൂറിലേറെ പേർക്ക് തേനീച്ചകളുടെ കുത്തേറ്റു.ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ തേനീച്ചക്കൂട് ഇളകിയതിനെ തുടർന്നാണിത്. റവന്യു വകുപ്പിലെ വനിതാ
കടനാട്∙ പഞ്ചായത്ത് 2–ാം വാർഡിൽ മറ്റത്തിപ്പാറയ്ക്കു സമീപം ജനവാസ മേഖലയിൽ ജനങ്ങൾക്ക് ഭീതിയുണർത്തി വൻ കടന്നൽ കൂട്. സമീപവാസിയായ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. മാനത്തൂരിനും മറ്റത്തിപ്പാറയ്ക്കുമിടയിലായി കുര്യാലപ്പുഴയിൽ പരേതനായ ജോസിന്റെ പുരയിടത്തിലൽ നിൽക്കുന്ന 50 അടിയോളം ഉയരമുള്ള ആഞ്ഞിലിയിലാണ് കടന്നൽ
ചവറ∙ വഴിയാത്രക്കാരെയും വാഹനയാത്രികരെയും കടന്നൽക്കൂട്ടം ആക്രമിച്ചു. ഒട്ടേറെപ്പേർക്കു കുത്തേറ്റു. കടന്നൽ ആക്രമണത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് ടിപ്പർ ലോറിയിലിടിച്ചു യുവാവിനു ഗുരുതര പരുക്കേറ്റു. തേവലക്കര പാലയ്ക്കൽ സുധീർ മൻസിലിൽ നിന്നു ചവറ പയ്യലക്കാവ് ഇലത്തറ വടക്കേതിൽ വാടകയ്ക്ക് താമസിക്കുന്ന
അലർജി മൂലമുള്ള റിയാക്ഷനാണു കടന്നലിന്റെ കുത്തേറ്റാൽ മരണകാരണമാകുന്നത്. കടന്നലുകൾ കുത്തിയാൽ ഒരു വിഷമാണു ശരീരത്തിലെത്തുന്നത്. വിഷവസ്തു എത്തുമ്പോൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധമുണ്ടാകും. ഇതുവഴി ശ്വാസതടസം, ശബ്ദം നഷ്ടപ്പെടൽ, നെഞ്ചിൽ നീർക്കെട്ട്, ഛർദി എന്നിവ ഉണ്ടായി മരണം സംഭവിക്കാം. ശ്വാസകോശം, ഹൃദയം
കടന്നലിനെ കാണുമ്പോൾ രണ്ട് ഓപ്ഷനാണുള്ളത്. ഒന്ന്, നമ്മളെല്ലാം ചെയ്യുന്നതുപോലെ ‘എന്റമ്മോ’ എന്നു നിലവിളിച്ച് സ്ഥലംവിടുക. രണ്ട്, ഫെമിയെപ്പോലെ ‘എന്റമോളജി’ പഠിച്ച് ആ പേടിയെ പറപറപ്പിക്കുക! 1.75 കോടി രൂപയുടെ സ്കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ (യുസിഎൽ) പ്രാണിപഠനശാസ്ത്രത്തിൽ (എന്റമോളജി) 4 വർഷത്തെ
അയർക്കുന്നം ∙ അയർക്കുന്നം - മണ്ണൂർ പള്ളി റോഡിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേർക്ക് കടന്നലുകളുടെ കുത്തേറ്റു. സെന്റ് ജോർജ് എൽപി സ്കൂളിന് സമീപം ചൊവ്വാ രാവിലെയാണ് സംഭവം. പരുക്കേറ്റവരെ അയർക്കുന്നം ഗവ. ആശുപത്രിയിൽ പ്രവേശിപ്പച്ചു. ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ടും കടന്നൽ ആക്രമണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.
അടിമാലി ∙ ഇരുമ്പുപാലം കണ്ടമാലിപടിയിലെ കടന്നൽ ആക്രമണത്തിൽ, ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റു. കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവർ അടിമാലി, ഇരുമ്പുപാലം ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുൽ സലാമിനെയാണ് (35) കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട്∙ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നല് കുത്തേറ്റു. 10 പേർക്ക് പരുക്കുണ്ട്. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓമശ്ശേരി പെരുവില്ലി ചെമ്മരുതായി സ്വദേശികളായ നാരായണി (60), ഷീജ, (40) ശോശാമ (60), സിന്ധു (45) ഓമന (60), ജിൽസ് (40), റൂബി (62) എന്നിവരെയാണ് മെഡിക്കൽ
Results 1-10 of 35
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.