Activate your premium subscription today
പഴയസിനിമാ സംഗീതത്തിനും മറ്റു സ്വതന്ത്ര സംഗീത വിഡിയോകൾക്കുമെല്ലാം ആരാധകർ ഏറെയാണ്. എന്നുമെപ്പോഴും എല്ലാവരും കേൾക്കാനിഷ്ടപ്പെടുന്നതും പഴയ ഗാനങ്ങൾ തന്നെ. ഇപ്പോൾ പഴയ പാട്ടുകൾ പൊടിതട്ടിയെടുത്ത് പലരും കവർ ഗാനങ്ങൾ ഒരുക്കാറുണ്ട്.
തിരുവന്തപുരത്തുനിന്ന് 'തരംഗിണി'യും എറണാകുളത്തുനിന്ന് 'രഞ്ജിനി'യും 'നിസരി'യും മലയാളസംഗീതവ്യവസായത്തിൽ തനതുവഴികളുമായി മുൻപോട്ട് പോകുമ്പോൾ അതുവരെ ആ മേഖല കുത്തകയാക്കി വച്ചിരുന്ന ഗ്രാമഫോൺ കമ്പനിയും തങ്ങളുടെ സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും ഇടയ്ക്കിടെ അറിയിച്ചുകൊണ്ടിരുന്നു. 'ആ രാത്രി, 'ഓളങ്ങൾ', 'ചിരിയോ
18 വർഷങ്ങൾക്ക് മുൻപ് യുവാക്കളുടെ ഇടയിൽ തരംഗമായിരുന്ന ‘എന്ത് ചന്തമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ’ എന്ന പാട്ടിന് റീമേക്ക് ഒരുക്കി ഗായകൻ ഹംദാൻ ഹംസ. പത്താംക്ലാസിൽ പഠിക്കുമ്പോൾ ഹംദാൻ വരികൾ കുറിച്ച് ഈണം നൽകി പാടിയ ഗാനമാണിത്. മ്യൂസിക് പ്രോഗ്രാമർ രാം സുരേന്ദർ, ഗായിക കെ.എസ്.ചിത്രയുടെ ഫ്ലൂട്ടിസ്റ്റ് റിസൺ
ഭക്തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്മാനും ഇശൽരാജ
'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആരാധനാപാത്രമായ ലത മങ്കേഷ്കറുടെ പേര് സ്വന്തമായി ചാർത്തിക്കിട്ടിയ 'ബേബി ലത'യെന്ന ലത രാജു. വെള്ളിത്തിരയിൽ സിനിമ മലയാളം സംസാരിച്ചുതുടങ്ങി അധികം വൈകാതെ തന്നെ സിനിമയുടെ ഭാഗമായി മാറിയ കലാകുടുംബത്തിലെ രണ്ടാം തലമുറക്കാരിയാണ് ലത രാജു.
മീര. മുംബൈ നഗരത്തിൽ അത്രയധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ് ഡാൻസർ. മദ്യലഹരിയുടെ ഇരുളകങ്ങളിൽ നൃത്തച്ചുവടുവച്ച് ഉണ്ണാനും ഉടുക്കാനും വക തേടിയവൾ. സിനിമയിൽ നായികയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഏതെങ്കിലും ഹോട്ടൽ മുറിയിരുട്ടിലേക്കു വിളിച്ചുവരുത്തിയ വഷളന്മാർക്കിടയിൽ അവൾക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.
സോളമനെക്കുറിച്ചോർക്കുമ്പോൾ മുല്ലപ്പൂക്കൾ വാസനിക്കുന്നൊരു രാത്രിയാണ് ആദ്യം ഓർമ വരിക. നിലാവള്ളികൾ പൂത്തിറങ്ങിയ പാതിരാമുല്ലപ്പടർപ്പിനുള്ളിൽ ആരാരും കാണാതെ... കേൾക്കാതെ... കേൾപ്പിക്കാതെ... ശ്വാസമടക്കി... അവളെ നെഞ്ചോടു ചേർത്തുപിടിച്ച്... കീഴ്ച്ചുണ്ടിൽ ആഴത്തിൽ......... പാട്ടു മൂളുന്ന അവന്റെ പ്രിയപ്പെട്ട
പാടിത്തുടങ്ങുമ്പോൾ നേർത്തൊരു വിഷാദഭാവമുണ്ടായിരുന്നു ആനന്ദ്ജിയുടെ മുഖത്ത്. പല്ലവി കടന്ന് പാട്ട് ചരണത്തിലെത്തിയപ്പോൾ വിഷാദത്തിൽ ഗദ്ഗദം വന്നു നിറയുന്നു. അവസാന വരിയെത്തുമ്പോഴേക്കും അതൊരു മഴയായി കോരിച്ചൊരിയുന്നു. നിലയ്ക്കാത്ത കണ്ണീർമഴ. "മേരാജീവൻ കോറാ കാഗസ് കോറാ ഹി രഹ് ഗയാ" എന്ന പാട്ടിനൊപ്പം മനസ്സിൽ
നാട്ടഴക് തുളുമ്പുന്ന കാഴ്ചകൾക്കൊപ്പം നാവിൽ നിറയുന്ന ചില മധുരപ്പാട്ടുകളുമുണ്ട് മലയാളിമനസ്സിൽ. സിരകളിൽ നിന്നൊഴുകിയെത്തി ഹൃദയഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന, മറക്കാനാകാത്ത ചില ഈണക്കൂട്ടുകൾ. നാം വളർന്നപ്പോൾ നമുക്കൊപ്പം വളർന്ന്, കൂടൊഴിഞ്ഞുപോകാൻ കൂട്ടാക്കാതെ നമ്മുടെ വികാരവിചാരങ്ങളുടെ ഭാഗമായ ചില
അൾത്താരയ്ക്കു മുന്നിൽ മെഴുകുതിരിപ്പൂക്കളുമായി കരഞ്ഞു പ്രാർഥിക്കുന്ന അലീനയെ നമുക്കു മറക്കാൻ കഴിയില്ല, അവളുടെ നാലുവയസ്സുകാരി ദീപമോളെയും. ദീപമോളുടെ നാലാംപിറന്നാളിന് വരാനിരിക്കുന്ന ഒരു അതിഥിയെ കാത്തിരിക്കുകയാണ് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ആ അമ്മയും മകളും. ആ കാത്തിരിപ്പിലാണ് അവർ
മായ, പ്രണയത്തെക്കുറിച്ചുള്ള ഓർമ പോലും നഷ്ടപ്പെട്ടൊരു പെൺകുട്ടി. ഒരു നീണ്ടയുറക്കം കഴിഞ്ഞ് കൺവിടർത്തിയപ്പോഴേക്കും ഓർമിക്കാൻ സ്വന്തം പേരു പോലും മറന്നുപോയവൾ... വാഹനാപകടത്തെത്തുടർന്നുള്ള ആശുപത്രിവാസത്തിനു ശേഷം അവൾ കൺതുറക്കുന്നത് ശരത് എന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കാണ്. ചുറ്റും കാണുന്നവരെ മുഴുവൻ
Results 1-10 of 372