Activate your premium subscription today
Saturday, Mar 29, 2025
യുഎഇയുടെ നാഷനൽ എയർലൈനാണ് ഇത്തിഹാദ് എയർവേസ്. അബുദാബിയിലെ ഖലീഫ സിറ്റിയിലാണ് എയർവേസിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 2003 നവംബറിലാണ് ഇത്തിഹാദ് പ്രവർത്തനം ആരംഭിക്കുന്നത്. യുഎഇയിൽ എമിറേറ്റ്സിനു ശേഷമുള്ള രണ്ടാമത്തെ വലിയ എയർലൈനാണ് ഇത്തിഹാദ്.
അബുദാബി ∙ മെൽബണിൽ നിന്ന് അബുദാബിയിലേക്കു പുറപ്പെട്ട ഇത്തിഹാദ് എയർവേയ്സ് (ഇവൈ 461) വിമാനം ടേക്ക്ഓഫിനിടെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് യാത്ര റദ്ദാക്കി.
അബുദാബി ∙ ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ്.
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സ് 10 പുതിയ സെക്ടറുകളിലേക്കു കൂടി സർവീസ് ആരംഭിക്കുന്നു. 25ന് സെക്ടറുകൾ പ്രഖ്യാപിക്കും. നിലവിൽ 83 സെക്ടറുകളിലേക്കു സർവീസ് നടത്തുന്നുണ്ട്.
അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേയ്സ് കുവൈത്തിലേക്കുള്ള ചില സർവീസുകൾ നാല് ദിവസത്തേക്ക് റദ്ദാക്കി.
അബുദാബി ∙ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിൻ്റെ 20–ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 20 ശതമാനം വരെ നിരക്കിളവുകൾ പ്രഖ്യാപിച്ചു.
അബുദാബി ∙ യുഎഇയുടെ ദേശീയ എയർലൈനുകൾ സർവീസ് നടത്തുന്നത് ആഗോള രാജ്യങ്ങളിലെ 606 സെക്ടറുകളിലേക്ക്. വിമാന സർവീസുകളിൽ മുൻ വർഷത്തെക്കാൾ 3.4 ശതമാനം വർധന രേഖപ്പെടുത്തി. ആഗോള വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യത്തിനു തെളിവാണിത്.
ദുബായ് ∙ ഇസ്രയേൽ, ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇസ്രയേൽ, ലബനൻ വിമാനങ്ങൾ റദ്ദാക്കി യുഎഇ. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ടെൽ അവീവ് താൽക്കാലികമായി അടച്ചു.
അബുദാബി ∙ ഇത്തിഹാദ് എയർവേയ്സിൽ കഴിഞ്ഞ മാസം യാത്ര ചെയ്തത് 17 ലക്ഷം പേർ. സീറ്റുകളിൽ 89% നിറഞ്ഞാണ് സർവീസ് നടത്തിയത്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 33% വർധനയുണ്ട്.
അബുദാബി ∙ ഇത്തിഹാദിന്റെ ഡബിൾ ഡെക്കർ വിമാനം എ380 4 മാസം മുംബൈയിലേക്ക് സ്പെഷൽ സർവീസ് നടത്തും. ഇത്തിഹാദിന്റെ 20ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ 31വരെ ആഴ്ചയിൽ 3 തവണ അബുദാബി – മുംബൈ റൂട്ടിലാണ് വിമാനം സർവീസ് നടത്തുക.
അബുദാബി∙ യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നതായി പ്രചരിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ വ്യാജം. ഇക്കാര്യം ഇത്തിഹാദ് എയർവേയ്സ് അറിയിച്ചതായി ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. ‘‘ഇത്തിഹാദിന്റെ ബ്രാൻഡ് മൂല്യം ഉപയോഗിച്ച്
Results 1-10 of 56
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.