Activate your premium subscription today
Sunday, Mar 30, 2025
കുറുക്കന്മാര് കൗശലക്കാരായണല്ലൊ അറിയപ്പെടുന്നത്. നമ്മുടെ കുറുക്കനും വളരെ സൂത്രശാലി തന്നെയായിരുന്നു. കാടിന്റെ നടുവിലെ പുഴയരികിലെ പാറക്കെട്ടുകള്‍ക്കിടയിലായിരുന്നു മൂപ്പരുടെ താമസം. പുഴയിലെ വലിയ മീനുകളും, മീന്‍ പിടിക്കാന്‍ വരുന്ന കൊക്കുകളുമായിരുന്നു ഇഷ്ടന്റെ പ്രിയ ഭക്ഷണം. പതിവുപോലെ മീന്‍
ഒരിടത്തു ഒരിടത്തു മഞ്ഞണിക്കാട് എന്ന ഒരു കാട് ഉണ്ടായിരുന്നു. അവിടെ അപ്പു എന്ന പേരുള്ള ഒരു ആനക്കുട്ടി അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നു. നല്ലവനായ അവനെ അവിടെയുള്ള മറ്റു മൃഗങ്ങൾക്കെല്ലാം വളരെ ഇഷ്ടമായിരുന്നു. അപ്പുവിന്റെ അടുത്ത കൂട്ടുകാരായിരുന്നു ശങ്കു അണ്ണാനും അമ്മിണിക്കുരുവിയും സോനു കാക്കയും.
ദൂരെ ദൂരെ ഒരു നാട്ടിൽ മയൂരദേശം എന്നൊരു ഗ്രാമമുണ്ടായിരുന്നു. മയിലുകൾ ധാരാളമായി വസിച്ചിരുന്നതിനാലാണ് ആ ഗ്രാമത്തിന് മയൂരദേശം എന്ന പേര് വന്നത്. ആ ഗ്രാമത്തിന്റെ കിഴക്കേയറ്റത്ത് കണിക്കൊന്നകൾ പൂത്തുനില്ക്കുന്ന ഒരു വീടുണ്ട്. ആ വീട്ടിലാണ് പാട്ടിയമ്മ താമസിക്കുന്നത്. കാതിലൊരു കല്ലുകമ്മലും കഴുത്തിലൊരു
അമ്മൂമ്മയുടെ മടിയിൽ കിടന്ന് ആ കൊച്ചു മിടുക്കി അന്ന് പോയ സ്ഥലത്തെക്കുറിച്ച് പറയുകയാണ്. ഒരു അപ്പച്ചനെ കാണാൻ പോയ കഥയാണ് കുഞ്ഞ് പറയുന്നത്. അപ്പച്ചൻ സുന്ദരനാണെന്നും എന്നാൽ എന്തിനാണ് ഫ്രിഡ്ജിൽ കേറ്റി കിടത്തിയേക്കുന്നത് എന്നാണ് മനസിലാകാത്തത് എന്നുമാണ് കൊച്ചിന്റെ സംശയം. കുഞ്ഞിന്റെ സംശയങ്ങൾ എല്ലാം കേട്ട്
ആഭരണങ്ങൾ അണിഞ്ഞ്, ചമയങ്ങൾ അണിഞ്ഞ് പുരുഷൻമാർ സ്ത്രീകളായി എത്തുന്നു. കൊല്ലം ചവറയിലെ കൊറ്റൻകുളങ്ങരയിലെ ചമയവിളക്ക് ഉത്സവത്തിനാണ് ഇത്തരത്തിൽ പുരുഷൻമാർ സ്ത്രീകളായി മാറുന്നത്. മീന മാസത്തിലെ പത്ത്, പതിനൊന്ന് രാത്രികളിലാണ് ഇവിടെ ചമയവിളക്ക് ഉത്സവം നടക്കുന്നത്. നാടിന്റെ നാനാദിക്കുകളിൽ നിന്ന് ചമയവിളക്കിൽ
ലിഫ്റ്റിൽ തനിച്ചാകുമ്പോൾ പെട്ടെന്നുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കും. എത്ര വളർന്നാലും ചിലർ പെട്ടെന്ന് പാനിക് ആകുന്നവർ ആയിരിക്കും. എന്നാൽ തന്റെ പ്രിയപ്പെട്ട പപ്പി ആപത്തിൽ പെട്ടെന്ന് മനസ്സിലായപ്പോൾ മനസ് പതറാതെ രക്ഷകനായി മാറിയ 11 വയസുകാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. 11 വയസ് മാത്രം പ്രായമുള്ള
പണ്ട് പണ്ട്, എന്നുവച്ചാൽ വളരെ പണ്ട് ഒരു കൊടും കാട്ടിൽ ഒരു മുയലമ്മ തന്റെ കുഞ്ഞുങ്ങളുമായി പാറക്കൂട്ടത്തിനിടയ്ക്കുള്ള ഒരു മാളത്തിൽ പാർത്തിരുന്നു. മുയലമ്മ എന്നും രാവിലെ ദൂരെയുള്ള പച്ചക്കറിത്തോട്ടത്തിൽ പോയി കാരറ്റും മറ്റും കൊണ്ടുവന്ന്, കുഞ്ഞുങ്ങൾക്ക് കൊടുത്ത് വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്.
ജോലിക്ക് അമ്മ പോയിട്ട് വൈകുന്നേരമായാലും വീട്ടിൽ എത്തിയില്ലെങ്കിൽ എന്താ ചെയ്യുക. ഒന്നു ഓഫീസ് വരെ പോയി നോക്കുക. അതല്ലാതെ മറ്റ് എന്തു ചെയ്യാനാണ്? അതാണ് കുഞ്ഞ് മൽഹാറും ചെയ്തത്. രാത്രി വൈകിയും അമ്മയെ കാണാതായപ്പോൾ ഓഫീസ് വരെ പോയി ഒന്ന് അന്വേഷിച്ചു. വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പുതിയ പുതിയ വിശേഷങ്ങളാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു കുഞ്ഞുമകനാണ്. അവന്റെ നിഷ്കളങ്കതയും അപ്പനെ സഹായിക്കാനുള്ള മനസ്സും അപ്പന് നൽകിയത് എട്ടിന്റെ പണിയാണ്. പെട്രോളിന് ഈ വില ഉള്ള സമയത്ത് കൊച്ചിനെ കുറ്റം പറയാനും പറ്റില്ല. അപ്പന് ഒരു സഹായമാകട്ടെ എന്ന
ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടുകയും നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുകയും മാത്രമല്ല, വേണ്ടി വന്നാൽ പാട്ട് പാടാനും ഈ എം എൽ എ റെഡി. കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമേട് ഗവൺമെന്റ് ഹൈസ്കൂളിൽ എത്തിയപ്പോഴാണ് എം.എൽ.എ ഗായകനായത്. കുന്നത്തുനാട് എം എൽ എ പി.വി ശ്രീനിജൻ ആണ് പാട്ട് പാടി കുട്ടികളെ
Results 1-10 of 1731
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.