Activate your premium subscription today
Tuesday, Apr 1, 2025
ബംഗാൾ ഉൾക്കടലില് രൂപംകൊണ്ട ചുഴലിക്കാറ്റാണ് ഫെയ്ഞ്ചൽ (FENGAL). 2024 നവംബർ 29നാണ് ഇത് രൂപംകൊണ്ടത്. സൗദി അറേബ്യ നിർദേശിച്ച പേരാണ് ഫെയ്ഞ്ചൽ. സീസണിലെ രണ്ടാമത്തെയും 2024ലെ നാലാമത്തെയും ചുഴലിക്കാറ്റാണിത്.
ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ തമിഴ്നാടിന് 944.80 കോടിരൂപ അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചു. രണ്ട് ഗഡുകളായി തമിഴ്നാടിനു പണം കൈമാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. പുതുച്ചേരിയിലും തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ട്.
തൊടുപുഴ ∙ പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും പൊള്ളും വില. മുരിങ്ങക്കായ, ബീൻസ്, കാരറ്റ്, തക്കാളി തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. വെളുത്തുള്ളി, സവാള എന്നിവയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. ഒരു കിലോഗ്രാം മുരിങ്ങക്കായയ്ക്കു 300 രൂപയാണ് പലയിടങ്ങളിലും ചില്ലറ വില. ബീൻസ് കിലോഗ്രാമിന് 60 രൂപ, കാരറ്റ് –
ചെന്നൈ ∙ പ്രളയബാധിത മേഖലകളിൽ സർക്കാർ സഹായം എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് മുതിർന്ന ഡിഎംകെ നേതാവും വനം മന്ത്രിയുമായ കെ.പൊന്മുടിക്കെതിരെ ചെളി വാരിയെറിഞ്ഞ് ജനക്കൂട്ടത്തിന്റെ പ്രതിഷേധം. വില്ലുപുരം ജില്ലയിലെ ഇരുവൽപെട്ടിൽ ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ജനക്കൂട്ടം ചെളി
ബെംഗളൂരു ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ബെംഗളൂരു നഗരം ഉൾപ്പെടെ 6 ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് തുടരും. ബെംഗളൂരു ഗ്രാമജില്ല, ഹാസൻ, മണ്ഡ്യ, രാമനഗര, മൈസൂരു മേഖലകളിലാണ് മുന്നറിയിപ്പ്. ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോലാർ, ചിക്കബെല്ലാപുര ജില്ലകളിൽ വിദ്യാഭ്യാസ
ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള ദുരിതങ്ങൾ ചെന്നൈയിൽ കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ മധ്യ –വടക്കു പടിഞ്ഞാറൻ മേഖല ഇപ്പോഴും ദുരിതക്കയത്തിൽ. തിരുവണ്ണാമലയിൽ മഹാദീപം തെളിക്കുന്ന മലയിൽ ഉരുൾപൊട്ടലിൽ കാണാതായ 5 കുട്ടികളടക്കം 7 പേരുടെയും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകിട്ടുണ്ടായ
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി പൊലിഞ്ഞത് 9 ജീവൻ. 24 മണിക്കൂറിൽ (ഡിസംബർ 1) 50 സെന്റിമീറ്ററോളം മഴയാണ് ഇവിടെ പെയ്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ഒറ്റദിവസം കൊണ്ട് ഇത്രയും മഴ ലഭിക്കുന്നത് ഇപ്പോഴാണ്.
Results 1-6 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.