Activate your premium subscription today
Tuesday, Apr 1, 2025
രൂപംകൊണ്ടും ഭംഗികൊണ്ടും അലങ്കാരപ്പക്ഷികളോടു കിടപിടിക്കുന്ന വിദേശയിനം താറാവുകളും ഇന്ന് അലങ്കാരപ്പക്ഷിവിപണിയിൽ ശ്രദ്ധ നേടുന്നുണ്ട്. സ്ഥിരം കണ്ടുശീലിച്ച ഇനങ്ങളിൽനിന്നു വ്യത്യസ്തമായി കാഴ്ചയിൽത്തന്നെ കൗതുകം തോന്നുന്ന ചില വിദേശ ജലപ്പക്ഷികളെ പരിചയപ്പെടാം: സെബാസ്റ്റപോൾ ഗൂസ് ശരീരത്തിൽനിന്ന് താഴേക്കു
ഒരുപക്ഷേ മനുഷ്യരേക്കാളധികം പ്രണയം കാത്തു സൂക്ഷിക്കുന്നവയാണ് ഭൂമിയിലെ പല ജീവികളും. ഇണയ്ക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഒരു നിമിഷം പോലും അരികിൽ നിന്നും മാറാതെ അവയ്ക്കൊപ്പമിരുന്നും ഒരുമിച്ച് ജീവൻ വെടിഞ്ഞുമൊക്കെ അവ വാർത്തകളിൽ ഇടം നേടാറുണ്ട്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ ഇംഗ്ലണ്ടിലെ ക്ലീത്തോർപസിൽ
പ്രണയ ദൂതുമായി പോകുന്ന നളന്റെ പ്രിയ ഹംസം പോലെ, മാനസരോവറില്‍ നീരാടുന്ന അരയന്നങ്ങളെപ്പോലെ നീലജലാശയത്തില്‍ നീന്തിത്തുടിക്കുന്നുവെന്ന് കവി പാടിയ അരയന്നഭംഗി ചിറകിലേറ്റുന്ന ഓമനപ്പക്ഷികളാണ് വാത്തകള്‍. സമയവും സ്ഥലവും അറിവും ഉപയോഗിച്ച് വാത്തകളെ പരിപാലിച്ച് കുഞ്ഞുങ്ങളെ എത്ര വേണമെങ്കിലും വിരിയിച്ചിറക്കൂ.
മസാച്യുസെറ്റ്സിലെ ന്യൂ ഇംഗ്ലണ്ടിൽ കാലിന് സാരമായി പരുക്ക് പറ്റിയ ഒരു വാത്തയുടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു വൈൽഡ് ലൈഫ് സെന്ററിലെ മൃഗരോഗ വിഭാഗത്തിലെ ഡോക്ടർമാർ. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ ഏറെ അദ്ഭുപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഇവരെ കാത്തിരുന്നത്. രോഗബാധിതനായ വാത്തയുടെ ഇണ തന്റെ പങ്കാളിയെ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.