Activate your premium subscription today
Sunday, Apr 20, 2025
ഐറിഷ് എഴുത്തുകാരനും നോവലിസ്റ്റുമായ ബ്രാം സ്റ്റോക്കർ (Bram Stoker, 1847–1912) ലോകസാഹിത്യത്തിലെ ഏറ്റവും ഭീകരവും പ്രശസ്തവുമായ കഥാപാത്രങ്ങളിലൊന്നായ കൗണ്ട് ഡ്രാക്കുളയുടെ സ്രഷ്ടാവാണ്. 1897ൽ പ്രസിദ്ധീകരിച്ച 'ഡ്രാക്കുള' (Dracula) നോവൽ വാമ്പയർ ഐതിഹ്യങ്ങളെ ഒരു ആധുനിക സാഹിത്യകൃതിയാക്കി മാറ്റി, ഹൊറർ
ഇന്ത്യൻ റീട്ടെയിൽ സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ജോസ് ആലുക്കാസിന്റെ ആത്മകഥ പുസ്തക രൂപത്തിലും ഹ്രസ്വ ചിത്രമായും പ്രകാശിതമായി. തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റവന്യുമന്ത്രി കെ. രാജനും ചേർന്നാണ് ‘ഗോൾഡ്’ എന്ന പേരുള്ള ആത്മകഥ പുറത്തിറക്കിയത്. 13 മിനിറ്റ് ദൈർഘ്യത്തിൽ ഡോക്യു ഫിക്ഷൻ
അരനൂറ്റാണ്ട് ദീർഘിച്ച എഴുത്തുജീവിതത്തിൽ ഇരട്ട ആക്രമണം നയിച്ച രാഷ്ടീയക്കാരൻ. സംഭവബഹുലമായ യോസയുടെ എഴുത്തിന് മതിയാകുന്നില്ല വിശേഷണം. പത്രപ്രവർത്തകൻ എന്ന നിലയിൽ സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. സമകാലിക സംഭവങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് സുചിന്തിമായ അഭിപ്രായങ്ങൾ സധൈര്യം പറഞ്ഞു. നോവലിൽ
പ്രണയം, രഹസ്യങ്ങൾ,വാംപയർ – ഇവയെല്ലാം ഒന്നിച്ചു വരുന്ന ഒരു മായാലോകമാണ് 'ദ് വാംപയർ ഡയറീസ്'. അമേരിക്കൻ എഴുത്തുകാരി എൽ.ജെ.സ്മിത്ത് എഴുതിയ ഈ യംഗ് ആഡൾട്ട് ഫാന്റസി സീരീസ് 1991ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. മിസ്റ്റിക് ഫോൾസ് എന്ന ചെറിയ പട്ടണത്തില് ജീവിക്കുന്ന എലീന
ഇന്റർനാഷനൽ ബുക്കർ പ്രൈസിനോട് ഒരു പടികൂടി അടുത്ത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരം ‘ഹാർട്ട് ലാംപ്.’ ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ഹാർട്ട് ലാംപ് ഇടം പിടിച്ചത്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം
ഖാലിദ് ഹൊസൈനിയുടെ ദ് കൈറ്റ് റണ്ണർ വായിച്ചിട്ടുള്ളവർക്ക് അതിലെ മനോഹരമായ കഥാപാത്രങ്ങൾ, ബന്ധങ്ങളുടെ സങ്കീർണ്ണത, സ്നേഹം എന്നിവയിൽ മുഴുകി മറികടന്ന അനുഭവം ഒരിക്കലും മറക്കാനാവില്ല. ദ് കൈറ്റ് റണ്ണർ പോലെയുള്ള മനോഹരമായ നിരവധി പുസ്തകങ്ങളുണ്ട്. അവ തേടുന്നവർക്കായി ഇതാ 3 പുസ്തകങ്ങൾ. എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ് –
സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളിലൂടെ, സ്ത്രീകളുടെ ആന്തരിക ലോകത്തെക്കുറിച്ചുള്ള അസാധാരണമായ സത്യങ്ങൾ എഴുതുന്നതിൽ ശ്രദ്ധേയയാണ് നൈജീരിയൻ-അമേരിക്കൻ എഴുത്തുകാരിയായ ചിമമാണ്ട എൻഗോസി അഡിച്ചി. അഞ്ച് നോവലുകൾ, രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഒരു ഓർമ്മക്കുറിപ്പ്, നിരവധി ലേഖനങ്ങള് എന്ന എഴുതിയ അഡിച്ചിയുടെ പുതിയ നോവൽ
2021നു ശേഷം അബ്ദുൽ റസാഖ് ഗുർനയുടെ ജീവിതം പാടേ മാറിപ്പോയി; എഴുത്തുജീവിതവും. പഴയ പുസ്തകങ്ങൾ ഉൾപ്പെടെ എല്ലാം വീണ്ടും വിപണിയിൽ എത്തി. മിക്ക കൃതികളും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു; മാതൃഭാഷയായ സ്വാഹിലിയിലേക്ക് ഉൾപ്പെടെ. ലക്ഷക്കണക്കിനു വായനക്കാരെ പുതുതായി ലഭിച്ചു. ഒരു മാസത്തോളം നീണ്ട ലാറ്റിൻ
യാത്രാമൊഴി ഒറ്റ വാക്കല്ല. പറഞ്ഞു കഴിഞ്ഞാലും തീരാത്ത, ബാക്കിയാകുന്ന കഥയാണ്. യാത്രയാക്കി എന്നു പറയുന്നതു തന്നെ വെറുതെ. യാത്ര പറയുന്നതോടെ ഓർമകൾ തിരികെവരികയാണെന്ന് ആർക്കാണ് അറിയാത്തത്. മുൻപൊരിക്കലും ഓർമിച്ചിട്ടില്ലാത്ത ദൃശ്യങ്ങൾ പോലും വ്യക്തതയോടെ മടങ്ങിവരും. വർഷങ്ങളുടെ മൂടൽമഞ്ഞിൽ നിന്ന്. പ്രായത്തിന്റെ
കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ സംസ്കൃതവിവര്ത്തനമായ 'സീതാവിചാരലഹരി' ഞാൻ ഈയിടെ നോക്കുകയായിരുന്നു. തിരുവനന്തപുരം സംസ്കൃതകോളജ് പ്രിൻസിപ്പലും സംസ്കൃതപണ്ഡിതനുമായിരുന്ന പ്രഫ. എൻ. ഗോപാലപിള്ളയാണ് മലയാളത്തിലെ ഈ മഹനീയകാവ്യം ഉദാത്തമായി സംസ്കൃതഭാഷയിലാക്കിയിരിക്കുന്നത്. അക്കാലത്തു തന്നെ ഈ കൃതി
Results 1-10 of 321
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.