Activate your premium subscription today
Monday, Mar 24, 2025
എങ്ങോട്ട് പോകുന്നു കൗമാരമേ? നിങ്ങൾ എങ്ങോട്ട് പോകുന്നു? ഈ ലോകത്തിൽ ഉയരങ്ങൾ താണ്ടുവാൻ പ്രാപ്തി തേടേണ്ടവർ, ലഹരിതൻ മാറാപ്പിൽ ചാഞ്ഞുറങ്ങുന്നുവോ? അമ്മതൻ പാത്രത്തിൽ അണുവായി വളർന്നവൻ മാതൃത്വരക്തത്തിൽ മുങ്ങിക്കുളിക്കുന്നുവോ? സ്നേഹത്തിന് അതിർവരമ്പുകൾ കടന്നവർ നാടിഞരമ്പിൽ ലഹരി നിറച്ചുവോ? മാനുഷ്യസ്നേഹത്തിൽ
തൊണ്ടിപ്പഴം പോലുള്ള രാധതൻ കവിളിൽ ചുംബനപ്പൂവൊന്നു ചേർത്തു വെച്ചു കണ്ണൻ. കാളിന്ദി തീരത്തെ വൃക്ഷലതാതികളും കാളിയനും കുടുംബവും കണ്ണടച്ചു ആ കാഴ്ച കാണാതെ. പ്രാണപ്രിയയാം രാധക്കായ് വേണുഗാനം പൊഴിക്കുന്നു കണ്ണൻ കണ്ണനും രാധയുമൊന്നിച്ചു നൃത്തമാടുന്നു. പവിത്രമായ രാധാകൃഷ്ണ പ്രണയത്തിൽ നീന്തി തുടിക്കുന്നു
ചേർത്തുപിടിക്കുമെൻ മരണത്തിലും;നീ നെഞ്ചിലാളും അഗ്നിരാഗം. ഓർത്തിരിക്കും ഞാൻ എന്നെ മറന്നാലും; നീയെന്നിലുന്മാദ കാവ്യം. സുസ്മേര ചന്ദ്രിക- യായെന്റെ നിസ്വ- ജന്മത്തിൽ നിൻ മദഭര ശാലീനത. നീയെന്റെ വേനലിൽ മഞ്ഞു പെയ്യിക്കുന്ന മാന്ത്രികക്കഥയിലെ മധു വൈണിക. സ്വപ്ന മുന്തിരിപ്പുഴ നീന്തിയെൻ മനസ്സിന്റെ
വടക്കേലെ ത്രേസ്യാച്ചേടത്തീടെ സ്വഭാവായിരുന്നു അവൾക്ക്. കടിച്ചു കീറും മട്ട്, ഒരു വക... മുട്ടോളമെത്തുന്ന മുണ്ടും മുലക്കച്ച കണക്കേ ബ്ലൗസുമിട്ട കുളിക്കാത്ത ത്രേസ്യ. അവളൊരു പെണ്ണാണോ? നാട്ടാര് മൊത്തം ചോദിച്ചു. അതേ ചോദ്യം ഞങ്ങളും ചോദിച്ചു; ഇവളെ നോക്കി ചോദ്യം കേട്ട മട്ടിലും കേൾക്കാത്ത മട്ടിലും അവൾ ഞങ്ങളെ
മറയുന്ന ചന്ദ്രബിംബമേ ഇന്നുനിറയൂ നീയെന്നിലൊഴുകി പൗർണ്ണമിരാവിൽ പാൽക്കുടന്ന നിലാവൊഴുക്കുക നീയെന്നിൽ മുഴുക്കെ വാനവും വീഥിയും താരാപഥങ്ങളും കൺചിമ്മി കാതോർത്തു നിൽപ്പു വിടരുമീ രാപുഷ്പം ഒരു മുളന്തണ്ടിന്റെ ഈണത്തിൽ ഒന്നായ് ഉലഞ്ഞു ചെറുകുളിർകാറ്റിന്റെ പരിലാളനങ്ങളിൽ നിർവൃതി പൂകുന്ന നിമിഷം ആർദ്രമായൊരിരവിൻ
പടിയിറങ്ങിപ്പോകണം ഇനിയൊരു തിരിച്ചുപോക്കില്ലാതെ, കണ്ണും മനസ്സും തുളുമ്പിയെന്റെ സങ്കടവും കടലെടുത്തു പോയ്.. സൂര്യൻ വേർപ്പെട്ട പകലുപോലെ ന്നുള്ളവും കൂരിരുൾ മൂടിക്കഴിഞ്ഞു, ജീവിതച്ചുമടേറ്റി ഞാനേറെ തളർന്നുപോയ്, ഇല്ല! ഒരത്താണിയെൻ ഭാരം ചുമക്കുവാൻ.. ഏതേതോ ശാഖികളിലെ തണലും കവർന്നു ഞാൻ, ഏതേതോ അരുവികളുടെ കുളിരും
പാറമടക്കേണ്ട പാതകളിലും, നമുക്കൊരുമിച്ചുപോകണം, നീയും ഞാനും സ്നേഹത്തിൽ, പുതിയ ലോകം തേടണം. നിന്റെ കണ്ണികളിലെ നക്ഷത്രങ്ങൾ, എന്റെ ഹൃദയത്തിൽ തെളിയുന്നു, പ്രേമത്തിന്റെ പടിഞ്ഞാറൻ കാറ്റിൽ, നിനക്ക് മാത്രമായിരിക്കും എന്റെ ലോകം. എല്ലാ ദു:ഖങ്ങളും കളഞ്ഞ്, നിന്റെ ചിരിയിലൂടെയുള്ള സ്വപ്നങ്ങൾ, പ്രേമത്തിന്റെ മധുരം
ഓർമ്മയുടെ പൊന്നിതളുകൾ ഒന്നൊന്നായി കൊഴിഞ്ഞു പോകുമ്പോഴും മനമാകുന്ന വാൽകണ്ണാടിയിൽ തെളിഞ്ഞു കാണുന്നത് ആ നെറ്റിയിൽ ഉരുകി ചേർന്ന ചന്ദനവും പിന്നിയിട്ട മുടിയിഴകളെ അനശ്വരമാക്കിയ മുല്ലകളും മാത്രം നിശബ്ദത ബാധിച്ച കാതുകളെ ഉപേക്ഷിക്കാതെ അനുനിമിഷം തേൻ മഴയായി അലിഞ്ഞു പെയ്യുന്നു നിൻ മൃദു സ്വരം മാത്രം
നിന്നെ കാണാതെ തന്നെ, എന്റെ ജീവിതം പാടിയുറങ്ങുന്നു, ഞങ്ങൾ ഒരിക്കൽ സന്ധിച്ചു നിന്നു, ഇപ്പോൾ പാതകളിൽ വിചാരങ്ങൾ മാത്രം. നിന്റെ നാവിൽ നിന്ന പ്രസംഗങ്ങൾ, ഇനി എന്റെ മനസ്സിൽ പാടുകൾ, പ്രേമത്തിന്റെ കനിവായിരുന്ന നിന്റെ വാക്കുകൾ, പെട്ടെന്നുള്ള മാറ്റത്തിൽ വീണ്ടും എത്ര ദു:ഖം! ഇന്നത്തെ നിൽക്കലുകൾ, അവിടെയും നീയും
തൻ മുഖം വൈകാരികതയ്ക്ക് കടം നൽകാതെ കഴുത്തറ്റം വെള്ളത്തിൽ മാനത്തുകണ്ണിപോലും ആട്ടിയകറ്റിയ പായൽക്കൂനയായ് അവൻ ഒഴുകി നീങ്ങി, പിന്നാലെ കൂടെ പിറക്കാത്ത, കാലം കൂടെപ്പിറപ്പാക്കിയ കാലി കീശയും കൂടി, വറ്റിയ തൊണ്ടയിലേക്ക് ആർത്തിയോടെ ഇരച്ചു കയറിയത് ഉപ്പ് വെള്ളം മാത്രം ഞൊടിയിടയിൽ ഒഴുക്കിന്റെ പ്രസന്നത മരിച്ചു പകരം
Results 1-10 of 2970
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.