Activate your premium subscription today
Monday, Mar 24, 2025
ലളിതമായ പദാവലികളാൽ ആശയാപൊലിമയുള്ള ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച യൂസഫലി കേച്ചേരിയുടെ ചരമദിനമാണ് മാർച്ച് 21. "ശ്രുതി അമ്മയും ലയം അച്ഛനും അവരുടെ മകളുടെ പേരാണ് സംഗീതമെന്നും, മൂവരും ചേരുന്നിടം ദേവാമൃതത്തിന്റെ കേദാരമെന്നും" പാടിയ കവി, ഒരുപക്ഷേ ഗാനങ്ങൾ ഒരുക്കുന്ന "പുതുതലമുറയ്ക്ക്" ഒരു ഗുരുവെന്ന നിലയിൽ
'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നു ജോസഫ് മുണ്ടശ്ശേരി ആശാനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കേവല വിപ്ലവത്തിന്റെ കവിതകളായിരുന്നില്ല അദ്ദേഹം കുറിച്ചത്. അതു പടപ്പാട്ടുകളുമായിരുന്നില്ല. ആ കവിതകളിലെ നായികമാരെപ്പോലെ സ്വതന്ത്രരായ സ്ത്രീകൾ നമ്മുടെ കാവ്യലോകത്ത് ഏറെയില്ല.
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഡോ. രശ്മി.ജിയും ഡോ. അനിൽകുമാർ കെ.എസുമാണ് രചയിതാക്കൾ. എതിരവൻ കതിരവൻ, ജി.പി.
തിരുവനന്തപുരം ∙ കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്. സ്കൂൾ അധികൃതർക്കൊപ്പം കൂട്ടമായും
‘കൈ തെറ്റി വീണുപോം കുപ്പിപ്പാത്രം..’ പോലുള്ള വാചകങ്ങളാൽ സമൃദ്ധമായിരുന്നു, ‘ഒത്ത പൊക്കത്തിൽ നീണ്ടു നിവർന്ന കൊമ്പൻപോലെ, ഒറ്റനോട്ടത്തിൽ താത കവി തൻ തേജോരൂപം’ എന്നു വിജയലക്ഷ്മി വിശേഷിപ്പിച്ച, മഹാകവി ഒളപ്പമണ്ണയുടെ സുഫലമായ കാവ്യജീവിതം. ‘നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിത’ത്തെക്കുറിച്ച്, അതിന്റെ
തൊടുപുഴ ∙ ആകൃതി തന്നെ ഉള്ളടക്കം വ്യക്തമാക്കിത്തരുന്ന പുസ്തകവുമായി ഇടുക്കിയിൽനിന്ന് ഒരു കവയിത്രി. ഉപ്പുതോട് സ്വദേശിയായ രാഖി ആർ.ആചാരി എഴുതിയ പ്രണയകവിതകളുടെ സമാഹാരമാണ് ഹൃദയാകൃതിയിൽ രൂപം നൽകിയിട്ടുള്ള ‘നീയില്ലായ്മയിലെ ഞാൻ’ എന്ന പുസ്തകം. സാഹിത്യരംഗത്തെ സുഹൃത്തുക്കളുടെയും ഗുരുക്കന്മാരുടെയും നിർദേശം
മനുഷ്യജീവിതത്തിന്റെ അർഥവത്തായ പ്രതിഫലനങ്ങളാണ് ഹാരിസ് യൂനുസിന്റെ കവിതകൾ. ജീവിതയാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും കാവ്യാത്മകമായും അർഥപൂർണ്ണമായും ഒരു ചിത്രകാരൻ തന്റെ കാൻവാസിലെന്നപോലെ കവി നമുക്ക് മുന്നിൽ വരച്ചിടുകയാണ് ‘വെയിൽ വേ സ്റ്റേഷൻ’ എന്ന കവിതാസമാഹാരം. പ്രകൃതിയുടെ നിശ്ചലാവസ്ഥയും ചലനാത്മകതയും അതിന്റെ
ഋതുക്കൾ മാറിമാറി പൂത്ത അയ്യപ്പകവിത, ആധുനികതയുടെ കൊട്ടിക്കയറ്റത്തിനും ഇറക്കത്തിനുമിടയിലെ അശാന്തതയുടെ അപരകാന്തിയായി വായനക്കാരെ തൊട്ടു. കേകയിൽ മേൽത്തരം ഉരുപ്പടികൾ കവി കടഞ്ഞെടുത്തു. പുറംസംഗീതം കൊണ്ട് അതിൽ കൊത്തുവേല ചെയ്തില്ല.
മലയാള കവിതയില്‍ ഒരിക്കലും അണയാത്ത ഒരു നെരിപ്പോടുണ്ടായിരുന്നു. അതായിരുന്നു അയ്യപ്പന്, ചുണ്ടിലും കരളിലും ലഹരിയുമായി പറന്ന ഒരു പക്ഷി. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് അയ്യപ്പനും കവിതയും ഒഴുകി നടന്നു, എവിടെയും അധികം തങ്ങാതെ ആരെയും അധികം ബുദ്ധിമുട്ടിക്കാതെ.
തളർന്നു പോയിടത്തു നിന്നെല്ലാം ധൈര്യത്തോടെ ജയിച്ചു കയറിയ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ആണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ 'അവളവൾ ശരണം' എന്ന പുസ്തകത്തിലൂടെ പറയുന്നത്. സ്ത്രീയുടെ നിലനിൽപ്പ് അവളെ മാത്രം ആശ്രയിച്ചാണ് എന്ന്, 'ഐ ആം മൈ ഓൺ റെഫ്യുജി' എന്ന് തിരിച്ചറിയുന്നിടത്താണ് സ്ത്രീയുടെ വിജയം. കാലമോ
Results 1-10 of 108
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.