Activate your premium subscription today
Friday, Apr 18, 2025
ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനായി നിയമിക്കപ്പെട്ടത് സ്പേസ്എക്സ്, ടെസ്ല എക്സ് എന്നിവയുടെ സിഇഒ ഇലോൺ മസ്കായിരുന്നു.സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ്
ഭൂമിയുടെ ധ്രുവങ്ങളെയും ബഹിരാകാശ പരിസ്ഥിതിയെയും പഠിക്കുന്നതിനുള്ള നാലംഗ സംഘവുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ -9 ബഹിരാകാശ പേടകം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നു.
ന്യൂഡൽഹി∙ ശതകോടീശ്വരൻ ഇലോൺ മസ്കുമായി കൂടിക്കാഴചയ്ക്ക് അവസരമൊരുക്കാമെന്ന് പറഞ്ഞു വിരമിച്ച പൈലറ്റിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഫരീദാബാദ് സ്വദേശിയായ ശക്തി സിങ് ലുംബയിൽ നിന്ന് 72 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സ്പേസ് എക്സിലും ടെസ്ലയിലും നിക്ഷേപം നടത്തിയാൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നായിരുന്നു വാഗ്ദാനം. മസ്കിന്റെ കമ്പനിയിലെ മാനേജർ ചമഞ്ഞാണ് സമൂഹ മാധ്യമം വഴി പണം തട്ടിയത്. ഇതിനായി ഷെർമാൻ എന്ന അക്കൗണ്ടാണ് തട്ടിപ്പുസംഘം ഉപയോഗിച്ചത്.
വിചിത്ര സർപ്പിളാകൃതിയുള്ള പ്രകാശം ആകാശത്ത് പ്രത്യക്ഷപ്പെട്ടു, കണ്ടവരെല്ലാം ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിഗൂഢ പ്രകാശത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ യുഎഫ്ഒ സിദ്ധാന്തക്കാരും രംഗത്തെത്തി യുകെയിലും യൂറോപ്പിലും നിന്നുള്ള നൂറുകണക്കിന് നിരീക്ഷകരാണ് സർപ്പിളത്തിന്റെ
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യങ്ങൾക്ക് 2029ൽ തുടക്കമാകുമെന്ന് ഇലോൺ മസ്ക്. ആ ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ 2031ൽ എങ്കിലും ചൊവ്വയിലേക്കുള്ള യാത്ര സാധിക്കുമെന്നും മസ്ക് പറഞ്ഞു. ഭാവിയിൽ ഗ്രഹാന്തര യാത്രകളിലെ പ്രധാനവാഹനമാകുമെന്നു കരുതപ്പെടുന്ന സ്പേസ്എക്സ് സ്റ്റാർഷിപ്പിന്റെ ചൊവ്വയിലേക്കുള്ള ആദ്യ
ന്യൂയോർക്ക് ∙ ബഹിരാകാശനിലയത്തിൽ 287 ദിവസം നീണ്ട താമസത്തിനുശേഷം തിരികെവന്ന സുനിത വില്യംസിനും (59) ബുച്ച് വിൽമോറിനും (62) മറ്റു 2 യാത്രികർക്കും ഇനി 45 ദിവസം കരുതൽവാസം. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഇക്കാലയളവിൽ നൽകും.ഇന്നലെ പുലർച്ചെ 3.27ന് ആണ് ഇവരെ വഹിച്ചുള്ള സ്പേസ്എക്സ് ഡ്രാഗൺ ക്രൂ9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചത്. ഫ്ലോറിഡയിലെ ടലഹാസി തീരത്തിനു സമീപമായിരുന്നു ഇറക്കം. സമുദ്രത്തിൽ കാത്തുനിന്നിരുന്ന സ്പേസ്എക്സ് കപ്പൽ പേടകം വീണ്ടെടുത്തു.
ന്യൂഡൽഹി ∙ വൈറ്റ്ഹൗസിൽ പിടിമുറുക്കും മുൻപേ ഇലോൺ മസ്കിനു ബഹിരാകാശത്ത് നല്ല പിടിയുണ്ടായിരുന്നു, 2002ൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ കമ്പനിയായ സ്പേസ്എക്സ് ബഹിരാകാശ മേഖലയിലെ ഏറ്റവും വമ്പൻ സ്വകാര്യ കമ്പനിയാണ്.സുനിത വില്യംസിന്റെ തിരിച്ചുവരവ് ‘ബോയിങ്’ കമ്പനിയും ഇലോൺ മസ്കിന്റെ ‘സ്പേസ്എക്സും’ തമ്മിലുള്ള മത്സരത്തിന്റെ കൂടി കഥയാണ്. യുഎസിലെ സ്വകാര്യ ബഹിരാകാശരംഗത്ത് ഇലോൺ മസ്കിന്റെയും സ്പേസ്എക്സ് കമ്പനിയുടെയും ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ‘ഡ്രാഗൺ ക്രൂ9’ മിഷൻ.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്മോറും തിരികെ ഭൂമിയിലെത്തിയതോടെ സമീപകാലം കണ്ടതിലേക്കും വച്ച് ഏറ്റവും വലിയ ആകാശ ദൗത്യങ്ങള്ക്കൊന്നിന് തിരശീല വീണു. സാധാരണക്കാരും ബഹിരാകാശ മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവരുമെല്ലാം അറിയാന് ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്ന് ഇവരെ
ബുച്ച് വിൽമോറിനെയും സുനിത വില്യംസിനെയും എത്രയും വേഗം തിരികെ കൊണ്ടുവരാമായിരുന്നുവെന്നും ബൈഡൻ ഭരണകൂടം ഓഫർ നിരസിച്ചുവെന്നും മസ്ക് എക്സിൽ അവകാശപ്പെട്ടതോടെയാണ് ബോയിങ് സ്റ്റാർലൈനർ അവശേഷിപ്പിച്ച ആശങ്കയുടെ പാതയിൽ മസ്കും സ്പെയ്സ് എക്സും സ്കോർ ചെയ്തത്.രാഷ്ട്രീയ കാരണങ്ങളാൽ യാത്രികരെ ബഹിരാകാശത്ത്
ഒൻപതു മാസക്കാലം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച നിമിഷങ്ങൾ ഏറെ ആകാംഷയോടെയാണ് ലോകം കണ്ടിരുന്നത്.
Results 1-10 of 289
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.