Activate your premium subscription today
Tuesday, Apr 1, 2025
സ്വർഗത്തിന്റെ ഒരറ്റത്ത് ഉട്ടോപ്യയിലാണ് ആർക്കിടെക്റ്റ് എൽദോ പച്ചിലക്കാടന്റെയും കോളജ് അധ്യാപിക ബിൻസിയുടെയും താമസം. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെ മലനിരകൾക്കു മീതേ സ്വർഗം മേട്ടിൽ. നാലു ചുറ്റും പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകൾ. അങ്ങകലെ ചൊക്രമുടിയും കൊളുക്കുമലയും മീശപ്പുലിമലയുമൊക്കെ കാണാം.
ലോട്ടറിയുടെ ബംപർ സമ്മാനം നേടിയാൽ നിങ്ങൾ എന്തു ചെയ്യും? സമ്മാനത്തുക എവിടെ നിക്ഷേപിക്കും? ഓഹരി, മ്യൂച്വൽ ഫണ്ട്. ബാങ്ക് നിക്ഷേപം, റിയൽ എേസ്റ്ററ്റ്... മറുപടികൾ പലതുണ്ടാവും. പക്ഷേ, മുഴുവൻ തുകയ്ക്കും ഭൂമി വാങ്ങി വിപുലമായി കൃഷി ചെയ്യുമെന്നു പറയാൻ ആരുണ്ടാവും? ആരുമുണ്ടാവില്ലെന്നു പറയാന് വരട്ടെ.
കേരളത്തിലെ സാഹചര്യങ്ങളിൽ വരും വർഷങ്ങളിലും വരുമാനം ഉറപ്പുവരുത്താവുന്ന മേഖലയാണ് സുഗന്ധവ്യഞ്ജനക്കൃഷി. ശരിയായ പരിചരണം നൽകിയാൽ ഇവ ദീർഘകാലത്തേക്കു കർഷകനു മുതൽക്കൂട്ടാകും. കുരുമുളക് വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗത്തിനും വ്യാവസായികാവശ്യങ്ങൾക്കുമനുസരിച്ച് ഉല്പാദനം കൂടാത്തതുമൂലം കുരുമുളക് ഇറക്കുമതി
ഇന്തോനേഷ്യ കുരുമുളകിന്റെയും വെള്ളക്കുരുമുളകിന്റെയും വില ഉയർത്തി. ജക്കാർത്തയിലെ ചരക്കു ക്ഷാമം വിലക്കയറ്റത്തിന് കാരണമായെന്ന് ഒരു വിഭാഗം റീ സെല്ലർമാർ, അതല്ല ചൈനീസ് ലൂണാർ ന്യൂ ഇയർ ഡിമാൻഡ് ആണ് വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കിയതെന്നും സൂചനയുണ്ട്. കരുതൽ ശേഖരം ചുരുങ്ങുന്നതും അടുത്ത സീസണിന് നീണ്ട
അടുത്ത സീസണിലെ കുരുമുളക് ഉൽപാദന കണക്കുകൾ സംബന്ധിച്ച അവ്യക്തത വ്യാപാര രംഗത്ത് അനിശ്ചിതത്വം ഉളവാക്കുന്നു. വ്യാപാരികൾക്കും ഇടനിലക്കാർക്കും വിളവെടുപ്പിനു മുന്നേ കൈവശമുള്ള ചരക്ക് വിൽപന നടത്തണമോ, അതോ കരുതൽ ശേഖരത്തിൽ നിലനിർത്തണമോയെന്ന കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം ലഭിക്കാത്ത അവസ്ഥയിലാണ്. വിപണിയിൽ
അറബ് രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന് രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക് സുഗന്ധം ലേശം
തമിഴ്നാട്ടിൽ നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗണ്യമായി ചുരുങ്ങിയത് മുഖ്യ വിപണികളിൽ വിലക്കയറ്റത്തിന് അവസരം ഒരുക്കി. നാളികേരം ശേഖരിക്കാൻ അയ്യപ്പ ഭക്തർ രംഗത്ത് ഇറങ്ങിയത് വെളിച്ചെണ്ണ മില്ലുകാരെ അക്ഷരാർഥത്തിൽ പരിഭ്രാന്തരാക്കി. പച്ചത്തേങ്ങ സംഭരണം മില്ലുകാരുടെ കണക്ക് കൂട്ടലിനൊത്ത് ഉയരുന്നില്ലെന്നാണ്
റബർ ഉൽപാദകമേഖല പ്രതീക്ഷളോടെ വിപണിയെ ഉറ്റുനോക്കുന്നു. നവംബറിലെ മഞ്ഞുവീഴ്ച തുടങ്ങിയതു റബർ മരങ്ങളിൽനിന്നുള്ള യീൽഡ് പല ഭാഗങ്ങളിലും ഉയർത്തി. മുന്നിലുള്ള ആഴ്ചകളിൽ പാൽ ലഭ്യത വർധിക്കുന്നതിന് അനുസൃതമായി റബർ ഷീറ്റ് ഉൽപാദനത്തിലും ഉണർവുണ്ടാവും. തുലാമഴ തെക്കൻ കേരളത്തിൽ റബർ ടാപ്പിങ് പല അവസരത്തിലും
രാജകുമാരി ∙ വന്യജീവി ആക്രമണങ്ങൾ കൊണ്ടു പൊറുതിമുട്ടിയ മലയോര മേഖലയിലെ ഏലം കർഷകർക്കു വെല്ലുവിളിയായി അധിനിവേശജീവികളും ഷഡ്പദങ്ങളും. പച്ചത്തത്ത (മലബാർ പാരക്കീറ്റ്), ഒച്ചുകൾ, വെട്ടുകിളിയോടു സാമ്യമുള്ള പുള്ളിപ്പുൽച്ചാടി (സ്പോട്ടഡ് ലോക്കസ്റ്റ്) എന്നിവയാണ് ഏലം കർഷകരുടെ ഉറക്കം കെടുത്തുന്നത്.ഏലത്തിനു ശരാശരി
ന്യൂഡൽഹി ∙ ഇടുക്കിയിലെ ഏലമലക്കാടുകളിൽ (കാർഡമം ഹിൽ റിസർവിൽ–സിആച്ച്ആർ) പുതിയ പട്ടയം അനുവദിക്കുന്നതു സുപ്രീം കോടതി വിലക്കി. ഇതു വനഭൂമിയാണോ റവന്യുഭൂമിയാണോ എന്ന തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് പരിസ്ഥിതി ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വനഭൂമിയിൽ ഏലം കൃഷി ഉൾപ്പെടെയുള്ള വാണിജ്യ ഇടപെടലുകൾ പുതുതായി അനുവദിക്കുന്നതിനും വിലക്കുണ്ട്. സിഎച്ച്ആർ റവന്യുഭൂമിയാണെന്ന വാദത്തെ പിന്തുണയ്ക്കുന്ന കേരള സർക്കാർ, പട്ടയവിതരണ വിലക്കിനെ എതിർത്തില്ല. ഉത്തരവ് സിഎച്ച്ആറിൽ നിലവിലുള്ള കൃഷിയെ ബാധിക്കരുതെന്നു കമ്പം കാർഡമം ഗ്രോവേഴ്സ് യൂണിയനു വേണ്ടി വി.ഗിരി, റോയി ഏബ്രഹാം എന്നിവർ വാദിച്ചു. ഇതിനു തടസ്സമില്ലെന്നു ബെഞ്ച് വ്യക്തമാക്കി.
Results 1-10 of 111
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.