Activate your premium subscription today
Saturday, Apr 19, 2025
കന്നുകാലികളുടെയും മറ്റു വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരത്തിനായി സർക്കാരിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള കന്നുകാലി വികസന ബോർഡ് ഇതു സംബന്ധിച്ചു കേരള സ്റ്റാർട്ടപ് മിഷനുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. ഇടനിലക്കാരില്ലാതെ കർഷകർക്കു നേരിട്ട് ഓൺലൈൻ വിപണിയിൽ ഇടപെടുകയും
വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ് മൃഗസംരക്ഷണ വകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 31ന് തീർക്കാനായിരുന്നു ഉദ്ദേശം, കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ ഏപ്രിൽ 15 വരെ സമയം നീട്ടിനൽകിയിട്ടുണ്ട്. മിക്കവാറും എല്ലാ ജില്ലകളിലും ചുരുക്കം ചില പഞ്ചായത്തുകൾ ഒഴിച്ച് സെൻസസ് പൂർത്തിയായി എന്നാണ് അറിയാൻ കഴിഞ്ഞത്.
പാലിന് സംഭരണ വില 70 രൂപ ആക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന പാൽവില ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം പ്രഖ്യാപിച്ച് ക്ഷീരകർഷകർ. ക്ഷീരകർഷക കൂട്ടായ്മയായ കേരള ഡെയറി ഫാർമേഴ്സിന്റെ നേതൃത്വത്തിൽ കേരളത്തിലെ ക്ഷീരകർഷകർ തിങ്കളാഴ്ച രാവിലെ ഒൻപതിന് ഇടപ്പള്ളി മിൽമ ഓഫീസിന് മുൻപിൽ സമരം
? ഡെയറി ഫാമിലെ ഉരുക്കൾക്ക് വിരബാധയുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം. വിപണിയില്‍ ലഭ്യമായ വിരമരുന്നുകൾ ഏതൊക്കെയാണ്. കൊടുക്കേണ്ട രീതി എങ്ങനെ. അന്യ സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്നവയ്ക്ക് വിരമരുന്നു നൽകേണ്ടതുണ്ടോ. -സാജൻ തോമസ്, തൃശൂർ കന്നുകാലികൾക്കായി പലതരം വിരമരുന്നുകൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ
കേരളത്തിൽ ഷവർമ കഴിച്ചു മരിക്കുന്ന സംഭവം ആവർത്തിക്കപ്പെടുന്നു. അത്യന്തം ദുഃഖകരമായ ഇത്തരം ദുരന്തങ്ങൾ കേരളത്തിന് അപമാനമാണ്. ഇപ്പോൾ നടക്കുന്ന പരിശോധന കേവലം ചടങ്ങിലൊതുങ്ങരുത്. നിരന്തരമായ സംവിധാനം വേണം. സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന മലയാളി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തണം. ഗുണനിലവാരം
തിരുവനന്തപുരം ∙ മിൽമ അഡ്മിനിസ്ട്രേറ്ററും 30 വർഷത്തിലേറെ മാറനല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്ന സിപിഐ നേതാവ് എൻ.ഭാസുരാംഗൻ ക്ഷീര കർഷകനല്ലെന്ന് ഒടുവിൽ ക്ഷീരവികസന വകുപ്പ് സമ്മതിച്ചു. സംഘത്തിൽ അയോഗ്യത കൽപിച്ചതിനെതിരെ ഭാസുരാംഗൻ നൽകിയ അപ്പീൽ വകുപ്പ് തള്ളി. ക്ഷീരസംഘങ്ങളിൽ തുടരാൻ ഒരു പശുവിനെയോ എരുമയെയോ എങ്കിലും സംഘത്തിന്റെ പരിധിയിൽ വളർത്തണമെന്ന നിയമം പാലിക്കപ്പെട്ടിട്ടില്ലെന്ന് ഭാസുരാംഗനെതിരെയുള്ള റിപ്പോർട്ടിൽ പറയുന്നു. വിശദീകരണം ബോധിപ്പിക്കാനുള്ള ഹിയറിങിൽ ഭാസുരാംഗൻ പങ്കെടുത്തതുമില്ല.
തന്റെ ഫാമിൽ ജോലി നോക്കുന്ന അതിഥിതൊഴിലാളിക്ക് നൽകിയ നിർദ്ദേശം ഇത്രത്തോളം വലിയ പൊല്ലാപ്പാകുമെന്ന് കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിൽ പാടിക്കുന്നിൽ ഏബിൾ ഡയറി ഫാം നടത്തുന്ന പ്രതീഷ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കടുത്ത വേനലും തീറ്റപ്പുല്ലിന് ക്ഷാമവും ഉള്ള സാഹചര്യത്തിൽ ഫാമിലെ കറവ ഇല്ലാത്ത
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും
വളർത്തു മൃഗങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ചൂട്. പാലുൽപാദനം താഴേക്കു പോകുന്നതിന്റെ സൂചനയാണു മിൽമ നൽകുന്നത്. ഡിസംബറിൽ പ്രതിദിനം ശരാശരി 2,70,000 ലീറ്റർ പാൽ ശേഖരിച്ചിരുന്ന മിൽമയുടെ തിരുവനന്തപുരം റീജനിൽ മാർച്ച് ആദ്യവാരം പ്രതിദിനം 2,50,000 ലീറ്ററായി കുറഞ്ഞു. അമിതമായ ചൂടു പശുക്കളുടെ
Results 1-10 of 904
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.