Activate your premium subscription today
Tuesday, Mar 25, 2025
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ
‘‘എനിക്ക് ഒരു ഡെയറി ഫാം തുടങ്ങണം. അതുകൊണ്ടു ജീവിച്ചോളാം’’ എന്ന് കോളജ് വിദ്യാർഥിയായ രഞ്ജിത് തന്റെ മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ കുടുംബമാകെ ഞെട്ടി. കേട്ടറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ ഞെട്ടി. കാലങ്ങള്‍ കടന്നുപോകെ സ്വന്തം ജീവിതവും അധ്വാനവും സംരംഭവുംകൊണ്ട് അവരെയൊക്കെ വീണ്ടും വീണ്ടും
വളർത്തു മൃഗങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ചൂട്. പാലുൽപാദനം താഴേക്കു പോകുന്നതിന്റെ സൂചനയാണു മിൽമ നൽകുന്നത്. ഡിസംബറിൽ പ്രതിദിനം ശരാശരി 2,70,000 ലീറ്റർ പാൽ ശേഖരിച്ചിരുന്ന മിൽമയുടെ തിരുവനന്തപുരം റീജനിൽ മാർച്ച് ആദ്യവാരം പ്രതിദിനം 2,50,000 ലീറ്ററായി കുറഞ്ഞു. അമിതമായ ചൂടു പശുക്കളുടെ
പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് തൊഴുത്തിലേക്കു കയറുമ്പോൾ 11 പശുക്കളും എഴുന്നേറ്റുനിന്ന് രൂപടീച്ചറെ നീട്ടിവിളിക്കും.; ‘അമ്മേ.....’ അയൽപക്കക്കാർക്കു ശല്യമാകാതിരിക്കാൻ ‘‘ശ്ശ്... സൈലൻസ്.. സൈലൻസ്’’ എന്നു രൂപ അവരോട് സ്നേഹത്തോടെ ശബ്ദം താഴ്ത്തിപ്പറയും.
ഭാഗം 1:ഈ രീതിയിൽ പോയാൽ ക്ഷീരമേഖല വളരില്ല; സാധ്യതകൾ കണ്ടെത്തണം, വളരണം; കാർഷിക മേഖലകളിലെ സാധ്യതകൾ ഇവയാണ് ഭാഗം 2 കേരളത്തിൽ പാലിന്റെ വിലവർധനയുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ തുടരുന്നു! 96 ശതമാനത്തോളം സങ്കരയിനം പശുക്കളുള്ള കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതലാണ്. തീറ്റയ്ക്കാവശ്യമായ ചേരുവകൾ അയൽ
ഭാഗം– 1 രാജ്യത്ത് സേവന മേഖല കൂടുതൽ വളർച്ച കൈവരിക്കുമ്പോൾ പ്രാഥമിക മേഖലയായ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിൽ കൂടുതൽ വളർച്ച കൈവരിക്കേണ്ടതുണ്ട്. കൃഷി അഗ്രി ബിസിനസ്സിലേക്കു മാറുന്ന പ്രവണത സേവനമേഖലയിലുള്ള വളർച്ചലക്ഷ്യമിട്ടാണ്. രാജ്യത്തു കൃഷി ഒരു ശതമാനം വളർച്ച കൈവരിക്കണമെങ്കിൽ മൃഗസംരക്ഷണ,
മുറ പോത്തുകൾ കേരളത്തിൽ തരംഗമായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മികച്ച വളർച്ചയും പാലുൽപാദനവുമുള്ള ഈ ഇനത്തിന് കേരളത്തിൽ ആരാധകരേറെ. ഇറച്ചിയാവശ്യത്തിനായിട്ടാണ് മുറ പോത്തുകളെ പ്രധാനമായും കർഷകർ വളർത്തുന്നതെങ്കിലും മികച്ച വളർച്ചയും വംശപാരമ്പര്യവും തലയെടുപ്പുമുള്ളവയെ അരുമയായി വളർത്തുന്ന പോത്തുപ്രേമികളും
ചാണകം വിറ്റ് ഒരു നാഷനൽ അവാർഡ് നേടുക! കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. കോട്ടയം ജില്ലയിലെ മുട്ടുചിറയിലുള്ള പറുദീസ ഇന്റഗ്രേറ്റഡ് ഫാം ഉടമ വിധു രാജീവ് ആണ് തന്റെ ഡെയറി ഫാമിൽ വ്യത്യസ്ത ആശയങ്ങൾ നടപ്പാക്കി വരുമാനം വർധിപ്പിച്ച് ഇന്ത്യൻ ഡെയറി അസോസിയേഷന്റെ (Best Women Dairy Farmer - South Zone) ദേശീയ പുരസ്കാരം നേടിയത്.
ക്ഷീരമേഖലയിലെ മികവിന് സഹകരണകൂട്ടായ്മകള്ക്ക് ദേശീയ തലത്തില്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ഗോപാൽരത്ന പുരസ്കാരം ആദ്യമായി കേരളത്തില്‍ എത്തിച്ച ക്ഷീരസഹകരണ സംഘമാണ് വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് എടവക ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണസംഘം. 2021ലാണ് ലക്ഷക്കണക്കിനു
ഇറച്ചിക്കോഴിയിൽനിന്ന് പോത്തിലൂടെ കടന്ന് ഡെയറി സംരംഭമായതാണ് തൃശൂർ ആനന്ദപുരത്തെ ടെപ്പോ ഫാം. 2015ൽ ബ്രോയിലർ കോഴിയുടെ പേരന്റ് ഫാമായിട്ടാണ് തുടക്കം. ബ്രോയിലർ ഇനത്തിന്റെ ആയിരം മാതൃ–പിതൃ ശേഖരമാണുണ്ടായിരുന്നത്. മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തി സ്വന്തം കടകളിലൂടെ വിൽക്കാനായിരുന്നു ശ്രമം. അതിനൊപ്പം ഏതാനും
Results 1-10 of 897
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.