Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം ∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഏപ്രിൽ 1, 2, 3, 4 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 3, 4 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും
എടക്കര∙ മഴയിലും കാറ്റിലും മരുത മേഖലയിൽ വൻ നാശനഷ്ടം. ഇന്നലെ വൈകിട്ടു നാലരയോടെ പെയ്ത കനത്ത മഴയിലും തുടർന്നുണ്ടായ കാറ്റിലും മരുതക്കടവ്, വെണ്ടേക്കുംപൊട്ടി, ഓടപ്പൊട്ടി, വേങ്ങാപ്പാടം, കാഞ്ഞിരത്തിങ്കൽ, ചക്കപ്പാടം എന്നിവിടങ്ങളിലാണു നാശനഷ്ടമുണ്ടായത്. വെട്ടാടി സരോജിനി, ഗഫൂർ കളത്തിൽ, സുലൈമാൻ നെടുംകുളത്ത്,
ഇടമുറി ∙ വനപാലകരുടെ ഉറപ്പ് വാക്കുകളിൽ ഒതുങ്ങി. കാറ്റിൽ പിഴുതു വീണ മരം മാസങ്ങൾ പിന്നിട്ടിട്ടും തോട്ടിൽ നിന്നു മുറിച്ചു നീക്കിയിട്ടില്ല. ഇടമുറി പാലത്തിനു സമീപം ഇരപ്പംപാറ തോട്ടിലാണ് നീരൊഴുക്കിനു തടസ്സമായി വാക മരം കിടക്കുന്നത്.വനം വകുപ്പിൽ നിന്ന് റബർ ബോർഡ് കുത്തക പാട്ടത്തിനെടുത്തിട്ടുള്ള സ്ഥലമാണിത്.
ചിറ്റാരിപ്പറമ്പ്/മാങ്ങാട്ടിടം∙ കനത്ത വേനൽ മഴയിലും കാറ്റിലും ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം പഞ്ചായത്തിൽ വിവിധ കർഷകരുടെ 1000 ഓളം വാഴകൾ നശിച്ചു. കുലച്ചതും കുലക്കാൻ ആയതുമായ വാഴകളാണ് പൂർണമായും നശിച്ചത്. കൃഷി ഭവനിൽ ഇന്നലെ വരെ ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് ഇത്രയും കൃഷിനാശം സംഭവിച്ചതായി വിവരം കിട്ടിയത്.
ചെറുതോണി ∙ വേനൽ മഴയിലും കാറ്റിലും ജില്ലാ ആസ്ഥാന മേഖലയിൽ വ്യാപക നാശനഷ്ടം. ഇന്നലെയും ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയ്ക്കൊപ്പം എത്തിയ കാറ്റും മിന്നലുമാണ് നാശം വിതച്ചത്. മിന്നലേറ്റും മരം ഒടിഞ്ഞ് വീണും ശക്തമായ കാറ്റിലും വീടുകൾ തകർന്നു.വാഴത്തോപ്പ് കേശമുനി എള്ളിൽ ജയ്സന്റെ കുലച്ച ഏത്തവാഴ തോട്ടം
പൊൻകുന്നം ∙ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും പനമറ്റം പുതിയകം മേഖലയിൽ വീടുകൾക്ക് നാശനഷ്ടം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണാണു വീടുകൾക്ക് നാശമുണ്ടായത്. താന്നിക്കൽ തെക്കേതിൽ ടി.എൻ.രവീന്ദ്രൻ, പുളിക്കൽക്കരോട്ട് ബാബു, കുറ്റിക്കാട്ട് ലീല, പുതിയകത്ത് അനീഷ് പീതാംബരൻ, പനമറ്റം പുതിയകം ഭാഗം കൊല്ലംകുന്നേൽ
ചുങ്കപ്പാറ ∙ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം, കെട്ടിടങ്ങളുടെ മേൽക്കൂരയിലെ സംരക്ഷണമറകൾ നിലം പതിച്ചു. ചാലാപ്പള്ളി റോഡിൽ ഹൈസ്കൂൾപ്പടിക്ക് സമീപം വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര ഇന്നലെ വൈകിട്ട് മൂന്നുമണിയോടുണ്ടായ കാറ്റിലും മഴയിലും പറന്നുപൊങ്ങി നിലംപതിച്ചു. പൊതുവിതരണ കേന്ദ്രത്തിന്റെ മുകളിലെ നിലയുടെ
കോട്ടയം ∙ കനത്ത കാറ്റിലും വേനൽമഴയിലും നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. 10 വീടുകൾക്ക് നാശമുണ്ട്. കോട്ടയം തുരുത്തേൽപാലം ജംക്ഷനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനോട് ചേർന്നുള്ള തണൽമരവും
തിരുവനന്തപുരം ∙ സ്മാർട് റോഡ് നിർമാണം പാതിവഴിയിലായി ഓടകൾ അടഞ്ഞതു കാരണം ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ ചാല മാർക്കറ്റ് പൂർണമായി മുങ്ങി. കടകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നഷ്ടം. റോഡ് നിർമാണം പൂർത്തിയാക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു.മരക്കട റോഡ്, സഭാപതി റോഡ്, കൊത്തുവാൽ
മാനന്തവാടി ∙ താലൂക്കിൽ വേനൽ മഴയിൽ വ്യാപക കൃഷി നാശം. മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി വീശിയ കനത്തകാറ്റ് വാഴക്കർഷകർക്കു ദുരിതമായി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം താലൂക്കിൽ പതിനായിരത്തിലേറെ വാഴകൾ കാറ്റിൽ നിലംപൊത്തിയെന്നാണു പ്രാഥമിക കണക്ക്. നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് കൃഷിഭവനുകൾ ശേഖരിക്കുന്നുണ്ട്. പടമല,
Results 1-10 of 5201
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.