Activate your premium subscription today
Tuesday, Jul 29, 2025
ഈ കഥയിലെ നായകൻ സോഡാകുപ്പിയാണെങ്കിലും, നമ്മൾക്ക് ആഞ്ഞിടിയിൽനിന്നും കഥ തുടങ്ങാം.കിളിയാനിമുക്കിൽനിന്നും അല്പം മാറിയുള്ള മാടകടയിലെ തടിപെട്ടിയുടെ മുകളിൽവെച്ച വലിയ ഗ്ലാസ്സ് മുട്ടായികുപ്പികളുടെയും, സോഡാകുപ്പികളുടേയും, അതിനുമുകളിൽവെച്ച ചെറുനാരങ്ങായുടേയും, കഴുക്കോലിൽനിന്നും തൂക്കിയിട്ട പഴകുലകളുടേയും
റെയിൽവേസ്റ്റേഷൻ, പിന്നിൽ കുറ്റാക്കുറ്റിരുട്ട്... കുറെ ദൂരത്ത് വെള്ളിവെളിച്ചത്തിനു ചുറ്റും ഈയാംപാറ്റകൾ...
നിഴലിൽ പാടിയ പ്രവാസം പാതിരയിൽ പാടിയ മഴവെളിച്ചം, പാടികളിൽ ചേർത്തുപിടിച്ച നിഴൽ. ചന്ദനവായ്പ്പുള്ള അമ്മ വാതിൽ, കണ്ണുനീർ വാരുന്നു നിന്നെക്കാണിൽ. മുറ്റത്തൊരു വാടിയ ചൂടുപുലരി, പോവുകയിൽ പറയാത്ത വേദനകലി. പെൺകുട്ടികൾ പൊയ്മുഖത്തിലെ പൊൻചിരി, സഞ്ചിയിലായ് പൊത്തിയ ജീവിതവരി. കയറി ചിരിച്ച മരങ്ങൾ പിണങ്ങി, സഞ്ചാരം
റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി.
ദൈവത്തിന്റെ സൃഷ്ടികൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി മരങ്ങളിൽ നിന്ന് മുള്ളുകൾ ഒഴിവാക്കി മരുഭൂമിയിലുള്ള ചൂടിന്റെ അളവ് ചുരുക്കി,
അതുലും സ്റ്റീഫനും..!! രണ്ടുപേരുകൾ അവളുടെ മനസ്സിൽ ഒരു തുലാസിൽ എന്നപോലെ തൂങ്ങിയാടി. രണ്ടുപേർക്കും തന്നെ ഇഷ്ടമാണ്.
അവളുടെ കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു. ഇന്ന് കോളേജിലെ അവസാനദിനമാണ്, ഫെയർവെൽ പാർട്ടി നടക്കുന്നു.
ഒരു പത്തുവയസ്സുകാരിയാണ് ഇതിലെ അബദ്ധങ്ങളുടെ റാണി, റാണി ആകാനുള്ള പ്രായമായില്ല, രാജകുമാരി ആയിരുന്നു അന്ന്. അതേ, ഈ ഞാൻ തന്നെ. ബന്ധുക്കൾ എല്ലാവരും തന്നെ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു. അമ്മയുടെ ഇളയസഹോദരി ഒഴികെ, എല്ലാവരും ഒന്നോടിപ്പോയി കാണാൻ അത്ര അടുത്ത്.
"ഒറ്റപ്പെട്ട നിലാവിന്റെ തേങ്ങൽ, ആകാശത്തെ തീരാ മുറിവാണ്. നക്ഷത്രങ്ങൾക്കിടയിലെ ഏകനായി, കാലഘട്ടങ്ങൾ മാറുന്നതറിയാതെ, യൗവനം അനന്തമെന്ന് ഞാനും നിനച്ചു. ഒരപരിചിതനാകാൻ മരുപ്പച്ച തേടി, ഞാൻ അന്നും ഇന്നും അലയുന്നു, സ്വർഗം തേടി വന്നത്, ഇഷ്ടികകൾ ഉയർത്തി ഖജനാവുകൾ പണിയാൻ, എന്നാൽ അധ്വാനിക്കുന്ന ഓരോ നാണയവും,
അറുപതു വർഷത്തിന്റെ ഭാരം ചുമന്ന കാലുകൾ പള്ളികൂടത്തിന്റെ വരാന്തയിലെ ഓരോ ചുവടിലും ഇളകി. ശീതകാറ്റ് അയാളുടെ വെള്ളക്കുടുമയിൽ കളിച്ചു; അതേ കാറ്റ്, അറുപതു വർഷം മുമ്പ് ജാനകിയുടെ പാവാടയുടെ ചിറകുകൾ അലയടിപ്പിച്ചിരുന്നത്. ഊന്നുവടിയും കയ്യ്താങ്ങും വിട്ടുകളഞ്ഞപ്പോൾ, ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിലെ ഒരു ചൂടുതടി
Results 1-10 of 165
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.