Activate your premium subscription today
Sunday, Apr 20, 2025
കാനഡയിലെ നോവ സ്കോട്ടിയ തീരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ദുരൂഹസ്ഥലമാണ് ഓക്ക് ഐലൻഡ് മണി പിറ്റ്. മഹോനി ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ ഒരു നിധിയുണ്ടെന്നാണു വിശ്വാസം. പതിനെട്ടാം നൂറ്റാണ്ടുമുതൽ ഇതു കണ്ടെത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. 1795ൽ ഡാനിയൽ മക്ഗിനിസ് എന്ന കൗമാരക്കാരൻ ഒരു ഓക്ക്
1936 ആണ് കാലം. യൂറോപ്യൻ രാജ്യം സ്പെയിനിൽ രാഷ്ട്രീയമാറ്റങ്ങളുടെ കാറ്റ് ശക്തമായി അടിച്ചുകൊണ്ടിരിക്കുന്നു. അന്നത്തെ റിപ്പബ്ലിക്കൻ ഭരണകൂടം ആഭ്യന്തരയുദ്ധത്തിൽ വീഴുമെന്ന ഭീതിയിലായിരുന്നു.അക്കാലത്ത് സ്പെയിനിന്റെ ദേശീയ സ്വർണശേഖരം ലോകത്തെ തന്നെ നാലാമത്തെ വലിയ ശേഖരമാണ്. ഈ സ്വർണശേഖരം വിമതരുടെ കയ്യിൽപെടാതെ
അഫ്ഗാനിസ്ഥാനിലെ ജവ്സ്ഗാൻ എന്ന വടക്കൻ പ്രവിശ്യ. അഫ്ഗാനിസ്ഥാനുൾപ്പെടുന്ന മേഖലയിൽ പണ്ടു സ്ഥിതി ചെയ്തിരുന്ന ചരിത്രപ്രസിദ്ധമായ ബാക്ട്രിയയുടെ ഭാഗമായിരുന്നു ജവ്സ്ഗാൻ നിൽക്കുന്ന സ്ഥലം. ജവ്സ്ഗാനിലെ ഷെബർഗാൻ പട്ടണത്തിനടുത്തുള്ള മല ടില്ലിയ ടേപെ എന്നാണ് അറിയപ്പെടുന്നത്. സ്വർണക്കുന്നെന്ന് അർഥം. ഈ കുന്ന് ഇങ്ങനെ
തുർക്കിയിലെ ഒരു പുരാവസ്തു മേഖലയിൽ നിന്ന് സ്വർണനാണയങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു കുടം ശാസ്ത്രജ്ഞർ കണ്ടെത്തി. തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് പാരമ്പര്യമുള്ള നഗരമായ നോഷനിലെ ഒരു വീടിന് അടിയിൽ നിന്നാണ് നിധിക്കുടം കിട്ടിയത്. നാണയങ്ങളിൽ ഒരു അമ്പെയ്ത്ത് പോരാളിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പേർഷ്യൻ
സമുദ്രത്തിൽ വിലപിടിപ്പുള്ള പല വസ്തുക്കളുമുണ്ട്. അതിലൊന്ന് ഒരു മീനാണ്. ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ എന്ന അപൂർവ മത്സ്യം. സാധാരണ ഗതിയിൽ മാംസത്തിന്റെ അളവും രുചിയും നിലവാരവുമൊക്കെയാണ് ഒരു മീനിന്റെ വില നിർണയിക്കുക. എന്നാൽ ഈ മീനിന്റെ കാര്യത്തിൽ അതല്ല, തദ്ദേശീയ വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് ഇത്ര വലിയ
കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണ് രാജസ്ഥാൻ. വിനോദസഞ്ചാരികൾക്ക് കമനീയമായ കാഴ്ചാവിരുന്നൊരുക്കുന്ന അനേകം കോട്ടകൾ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ്. വലിയൊരു ചരിത്രവും ഈ നഗരത്തിനു പറയാനുണ്ട്. പിങ്ക് നഗരമെന്നറിയപ്പെടുന്ന
മണ്ണിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ബോംബാണോ കൂടോത്രമാണോ എന്നു സംശയിക്കേണ്ട സ്ഥിതിയിലാണ് കണ്ണൂരുകാർ. ആ ആശങ്കകളൊന്നും ബാധിക്കാതെ മഴക്കുഴികൾ കുഴിക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ കാലിൽ തടഞ്ഞത് അമൂല്യ നിധി. സ്വർണവും വെള്ളിയും നാണയങ്ങളുമെല്ലാം ഉൾപ്പെട്ട നിധിപേടകം കയ്യിൽക്കിട്ടിയിട്ടപ്പോൾ വിവരം ഉടൻ ചെങ്ങളായി പഞ്ചായത്തിൽ അറിയിച്ച് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുകയായിരുന്നു ആ തൊഴിലുറപ്പു തൊഴിലാളികൾ. പരിപ്പായി എന്ന കൊച്ചുഗ്രാമത്തെ നാടാകെ ശ്രദ്ധിക്കുന്ന നിധിയുടെ കേന്ദ്രമായി മാറ്റിയ ഈ 18 തൊഴിലാളികളുടെ ഇടപെടലിന് ബിഗ് സല്യൂട്ട് നൽകുകയാണ് നാട്. ഇവരെ ആദരിക്കുമെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ പരിപ്പായിയിലെ എം.പി.ആയിഷ, പി.സുഹറ എന്നിവരാണ് ആദ്യം നിധി കണ്ടത്. ആയിഷ നിധി ഉയർത്തി മറ്റുള്ളവരെ കാണിക്കുകയായിരുന്നു. വി.കെ.കാർത്യായനി, എം.കെ.സുമിത്ര, കെ.പി.പ്രേമ, പത്മിനി തോമസ്, കെ.പി.കമലാക്ഷി, എം.എം.സുലോചന, ഇ.കെ.രോഹിണി, പി.പി.സാവിത്രി, എം.ആർ.സുജാത, നബീസ എടേക്കൽ, ദിവ്യ രാജീവൻ, എം.വി.വിമല, അജിത കനകരാജ്, കെ.ശാന്ത, പി.രാധ, ജാൻസി എന്നിവരും ഈ തൊഴിലാളി സംഘത്തിലുണ്ട്. നിധി കണ്ടെത്തിയ വിവരമറിഞ്ഞ്
ഇന്ത്യൻ ചരിത്രത്തിലെ വളരെ പ്രശസ്തനായ മഹാരാജാവായിരുന്നു ബിംബിസാരൻ. ഹര്യാൻക സാമ്രാജ്യത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ആദ്യത്തെ ചക്രവർത്തിയുമായി ബിംബിസാരൻ പരിഗണിക്കപ്പെടുന്നു. ബുദ്ധ, ജൈന ലിഖിതങ്ങളിലും ബിംബിസാരനെക്കുറിച്ച് പരാമർശമുണ്ട്. ആദിമ ഇന്ത്യയിലെ ശക്തമായ സാമ്രാജ്യമായിരുന്നു മഗധ. പാടലീപുത്ര എന്ന
1782 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാൻഡ് തീരത്തിനു സമീപം ഒരു കപ്പൽ തകർന്നു. ഗ്രോസ്വെനോർ എന്നറിയപ്പെട്ട ആ കപ്പൽ പവിഴപ്പുറ്റിലിടിച്ചാണ് തകർന്നത്. മൂന്നു പായകളുണ്ടായിരുന്ന ഈ കപ്പൽ 729 ടൺ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്കു തിരികെപ്പോകുകയായിരുന്നു ഈ കപ്പൽ. ഈ കപ്പലിനെപ്പറ്റി പിന്നീട്
കണ്ണൂർ∙ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ.എൽപി സ്കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ ഇന്നലെ നിധി കണ്ടെത്തിയ മഴക്കുഴിയിൽനിന്ന് വീണ്ടും നിധി കിട്ടി. സ്വർണ മുത്തുകളും വെള്ളി
Results 1-10 of 81
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.