Activate your premium subscription today
Friday, Apr 18, 2025
മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് തന്റെ അരുമനായയുടെ മരണത്തെക്കുറിച്ച് പങ്കുവച്ച കുറിപ്പ്... ഫെയ്സ്ബുക്ക് പ്രൊഫൈൽ പടത്തിൽ എനിക്കു കൂട്ടിരിക്കുന്ന, ഞങ്ങളുടെ ജിഞ്ചർ ഇന്നു (4/3/25) വെളുപ്പിനെ അഞ്ചു മണിയോടെ മരിച്ചു. അവന് 13 വയസ് ആയിരുന്നു പ്രായം. ഭേദമാകാൻ മടിച്ച രോഗമായിരുന്നു മരണകാരണം. രാവിലെ
നായയെയും പൂച്ചയെയുമെല്ലാം അരുമകളായി സംരക്ഷിക്കുന്ന ശീലം മലയാളികൾക്കിടയിൽ കൂടിവരുന്നു. വിനോദമായും സംരംഭമായും പരിപാലിക്കുന്നവരാണ് ഏറെയുമെങ്കിലും കൂട്ടിനായും ഏകാന്തതയിൽനിന്നു മോചനത്തിനായും അവയെ ഒപ്പം കൂട്ടുന്നവരും കുറവല്ല. പല വീടുകളിലും ഇന്നു മക്കളൊക്കെ പഠനത്തിനും ജോലിക്കുമായി വിദേശത്താണ്. ഈ വീടുകളിലെ
അരുമ മൃഗങ്ങളുടെ ലോകം ഇന്ന് നായ, പൂച്ച എന്നിവകളിൽ മാത്രം ഒതുങ്ങുന്നില്ല. ലക്ഷങ്ങൾ വിലയുള്ള വിദേശ ഇനം അരുമ മൃഗങ്ങൾ ഇന്ന് നമുക്കു സുപരിചിതരാണ്. വിവിധതരം ഉരഗങ്ങൾ, സസ്തനികൾ, വർണചാരുതയുള്ള വലുതും ചെറുതുമായ പക്ഷികൾ, വിവിധതരം ആമകൾ, മത്സ്യങ്ങൾ എന്നിവയെല്ലാം ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. പോക്കറ്റിൽ ഒതുങ്ങുന്ന
ചില വേർപിരിയലുകൾ വലിയ വേദനയുണ്ടാക്കും. അത് മനുഷ്യനായാലും മൃഗമായാലും. അത്തരം ഒരു നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ് പെപ്പ എന്ന പെൺനായയുടേത്. കായംകുളത്തെ പേരും പ്രശസ്തിയുമുള്ള കുടുബത്തിന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു പെപ്പ. SPMS ബസുകൾ, CN ലോഡ്ജ് എന്നിവയുടെ ഉടമസ്ഥരായ സുരേഷും ഭാര്യയും രണ്ടു പെൺമക്കളും
ഫ്ലാറ്റിൽ അരുമകളെ വളർത്തുന്ന ഒട്ടേറെ പേരുണ്ടെങ്കിലും അവയ്ക്ക് പ്രത്യേക കളിസ്ഥലമില്ലാത്തത് മിക്ക ഉടമകളും നേരിടുന്ന വെല്ലുവിളിയാണ്. മുറിയിലും ലീഷിലും ആയിരിക്കുന്ന അരുമകൾക്ക് പ്രത്യേക കളിസ്ഥലമൊരുക്കി മാതൃകയായിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി ചെർണല്ലൂരിലെ സ്കൈലൈൻ സിനർജി. അപ്പാർട്ട്മെന്റ് കെട്ടിടത്തിലുള്ള
പ്രായമായവരിലെ ഓര്‍മക്കുറവും അരുമമൃഗങ്ങളുമായുള്ള സാമീപ്യവും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കയിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോളജി വിഭാഗത്തില്‍ ഈയിടെ ഒരു ഗവേഷണം നടന്നു. 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള എണ്ണായിരത്തോളം
കുറച്ചു പഴയ കഥയാണ്. എന്നാൽ, ഇതിന് ഇപ്പോഴും പ്രാധാന്യമുണ്ട്. കാരണം അരുമകളെ വളർത്തുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ സമാന പ്രശ്നങ്ങൾ പല വെറ്ററിനേറിയന്മാരുടെയും അടുത്ത് എത്തുന്നുണ്ട്. കുട്ടികളുടെ പരീക്ഷക്കാലത്ത് നായയ്ക്ക് അസുഖം വരുന്നുവെന്ന പരാതിയുമായിട്ടാണ് സൂസിയാന്റിയുടെ വിളി വരുന്നത്. വീടുവരെ ഒന്നു
കോവിഡ്–19 പ്രതിസന്ധി അരുമപരിപാലനരംഗത്തു പുതിയൊരു സംരംഭസാധ്യത തുറന്നു. പെറ്റ് ട്രാൻസ്പോർട്ടിങ്. ലോക്ഡൗണിനു മുന്‍പ് അരുമപ്പക്ഷികളെയും മൃഗങ്ങളെയും ദീർഘദൂരത്തേക്ക് അയച്ചിരുന്നത് പ്രധാനമായും ബസുകൾ വഴിയായിരുന്നു. എന്നാൽ, ലോക്ഡൗൺ കാലത്ത് ഇതു നടക്കാതെവന്നു. അരുമ വിൽപനയെ ഇതു ബാധിച്ചതോടെ ചെറുകിട സംരംഭകർ
അരുമ നായയുടെ അണ്ഡാശയമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ഡോക്ടർമാർ. ഏറ്റുമാനൂർ കുറുപ്പംകുന്നേൽ ഉഷാ ഹരികുമാറിന്റെ 11 വയസുള്ള സ്പിറ്റ്സ് ഇനം നായയുടെ വയറ്റിൽനിന്നാണ് 420 ഗ്രാം ഭാരമുള്ള അണ്ഡാശയമുഴ ഡോക്ടർമാർ നീക്കം ചെയ്തത്. നായയ്ക്ക് വെറും 7 കിലോ മാത്രമായിരുന്നു തൂക്കമെന്ന് ശസ്ത്രക്രിയ നടത്തിയ കാക്കനാട്
നായയുടെ വികാരപ്രകടനങ്ങള്‍ പലതരത്തിലാകാം. ശബ്ദത്തിലൂടെ മാത്രമല്ല, ശരീരഭാഷയിലൂടെയും അവ നമ്മോട് പലതും പറയുന്നു. നായയുടെ ഒരു പ്രധാന ആശയവിനിമയമാർഗമാണ് വാലാട്ടൽ. വ്യത്യസ്ത തരത്തിലുള്ള വാലാട്ടലുകൾ സൂചിപ്പിക്കുന്നത് എന്തൊക്കെയെന്നു നോക്കാം സന്തോഷവും സൗഹൃദവും ശാന്തമായ ചലനങ്ങളോടെ, അയഞ്ഞതും വിശാലവുമായി
Results 1-10 of 145
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.