Activate your premium subscription today
Monday, Mar 24, 2025
കത്തുകൾക്കൊടുവിൽ എന്നെങ്കിലുമവൾ മറുപടി അയക്കുകയാണെങ്കിൽ തടസ്സങ്ങളില്ലാതിരിക്കാൻ സ്വന്തം അഡ്രസ്സും ഞാൻ എഴുതിയിട്ടിരുന്നു. വേനലവധി അവസാനിക്കുമ്പോഴേക്കും അനവധി കത്തുകൾ ജന്മം കൊണ്ടു. ഒന്നിച്ചു കൊടുക്കുന്നത് ഉചിതമല്ലാത്തത്
ബൈക്ക് അപകടം ആണ് മുഖം വ്യക്തമല്ല, രക്തത്തിൽ കുളിച്ചാണ് കിടക്കുന്നത്, ജീവൻ ഉണ്ട്, ഇടയ്ക്കു ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്ക് ആർക്കും മനസ് വന്നില്ല.. ആശുപത്രിയിൽ എത്തിക്കണം എങ്കിൽ വാഹനം വേണം,
മങ്ങിയ ഇരുളിൽ പിന്നാലെ ആരോ പിന്തുടരുന്നുണ്ടോ എന്ന് ഒരു സംശയം തോന്നി ഞാൻ തിരിഞ്ഞ് നോക്കിയത്, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം പാടി തുടങ്ങിയപ്പോഴായിരുന്നു. വലിയ ഒരു പൂച്ചയാണ്. വെളുത്ത്, നിറയെ രോമത്തോട് കൂടിയ ഒരു സുന്ദരൻ.
എന്നാലും എന്തായിരിക്കും ആരും എന്നെ കാണാൻ എന്റെ മുറിയിലോട്ട് വരാത്തത്, ആരുടെയും ഒരു അനക്കവും എനിക്കു കേൾക്കുവാൻ കഴിയുന്നില്ലല്ലോ. ഒന്നു ഉറക്കെ വിളിക്കുവാന് പോലും ഉള്ള ആരോഗ്യം ഇല്ലാതായി പോയി. അല്ലേ തന്നെ ഈ മുറിയിൽ നിന്നു വിളിച്ചാൽ ആരു കേൾക്കാനാ.
പിടക്കുന്ന ഹൃദയത്തോടെ കത്തും ചുരുട്ടിപ്പിടിച്ചു ഞാൻ ഉമ്മറപ്പടിയിലേക്ക് കയറവേ, അമ്മ രണ്ടുകൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് കത്ത് കൈക്കലാക്കി.. അമ്മയുടെ അടുത്തന്റെ ബലപ്രയോഗം നടന്നില്ല, കത്ത് തുറന്നു അമ്മ ഉറക്കെ വായിക്കാൻ തുടങ്ങി, ഒപ്പം ശകാരവും,
ശൂന്യത തന്നിലേക്ക് വേരുകൾ പടർത്തി ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നത് അയാൾ അറിയാറുണ്ട്. എന്ത് തന്നിലേക്ക് ഇറങ്ങിവന്നാലും, കയറി വന്നാലും അയാൾ അതിനെ ഗാഢമായി പഠിക്കും, താനറിയാതെയാണ് ഇത് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നയാൾ പറയാറില്ല.
അയാളില്ലാതെ അവൾ ഒന്നുമല്ലെന്ന് അവള്ക്ക് തോന്നി. ഷെൽഫിൽ നിന്നും കിട്ടിയ ഒരു തുണ്ട് ബ്ലേഡെടുത്ത് ആദ്യമായി പെൻസിൽ പിടിക്കുന്ന കുട്ടിയെപ്പോലെ കൈത്തണ്ടയിൽ നാലഞ്ചു കോറൽ കോറി. ചുവപ്പിൽ കുതിർന്ന് ഒരു ചെമ്പനീർപ്പൂവുപോലെ അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി.
ഡോക്ടർ കോശിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുകയാണ് സേവിയും സിനിയും. അവിടെ നിന്ന ആരോ പറഞ്ഞു കേട്ടു. "ലിഫ്റ്റിന്റെ ഉള്ളിൽ വച്ച് മരിച്ചുന്നാ അറിഞ്ഞേ. അറ്റാക്ക് ആയിരുന്നെന്നു. ആർക്കറിയാം സത്യം. കൂടെ ആരും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞെ."
ഗ്രാമത്തിലെ മനുഷ്യർ ഒട്ടൊക്കെ "പൊത്തു വെരുത്തം" ജീവിക്കുന്ന സാധാരണക്കാരാണ്. ചന്തയിലെ പച്ചക്കറി കച്ചവടം, അരി കച്ചവടം, കൊലക്കച്ചവടം തുടങ്ങിയവയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഒട്ടുമിക്ക വീട്ടുകാരും കഴിയുന്നത്. കർക്കടക മഴയ്ക്കു മുമ്പായി വീടുകളൊക്കെ ഓല മേയാൻ കുറെ
പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന 'സുഖം' എന്ന കവിത പിറന്നതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകൾ
Results 1-10 of 5998
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.