Activate your premium subscription today
Friday, Mar 28, 2025
കോവളം∙ചൂട് അമിതമാകുമ്പോൾ കുളിർമ തേടി സഞ്ചാരികൾ കോവളത്തേക്ക്.വിദേശികൾക്കൊപ്പം ധാരാളം സ്വദേശ സഞ്ചാരികളാണ് കോവളത്ത് കടൽക്കുളിക്കായി എത്തുന്നത്. ഹവ്വാ, ലൈറ്റ് ഹൗസ് ബീച്ചുകളിൽ ഇന്നലെ ഏറെയും എത്തിയത് സ്വദേശ സഞ്ചാരികൾ. രാവിലെ എത്തിയ സഞ്ചാരികൾ മണിക്കൂറുകളോളം കടലിൽ കുളിച്ച് രസിച്ചു. സ്ത്രീകളും
തിരകൾ തൊടുന്നതു പോലെ വലിയൊരു കടലാമ കരയിലേക്ക് കയറി ഇരിക്കുന്നു. ഇളംവെയിലിൽ അതിന്റെ പുറന്തോടു തിളങ്ങുന്നു. പുറത്തെ നനവ് കണ്ട് കൗതുകത്തോടെയാണ് അടുത്തക്ക് പോയത്. ഉടൻ ഒരു പറ്റം കാക്കകൾ അടുത്തേക്ക് പറന്നിറങ്ങി. നായ്ക്കളും അടുത്ത് ചുറ്റിപ്പറ്റി നിൽക്കുന്നു. നടക്കാനും കടൽക്കാറ്റേറ്റ് സമയം ചെലവഴിക്കാനെത്തിയവരുമുണ്ട് ചുറ്റിലും. അവർ ഫോണിൽ ചിത്രം പകർത്തി മടങ്ങുന്നു. ഇത്രയൊക്കെ ബഹളം ചുറ്റിലുമുണ്ടായിട്ടും ആമയ്ക്കു മാത്രം അനക്കമില്ല. തല ഉള്ളിലേക്കു വലിച്ച് ഒരുപക്ഷേ ധ്യാനത്തിലായിരിക്കുമോ ആ ആമ? പക്ഷേ അടുത്തു വന്നപ്പോഴാണറിഞ്ഞത്, സങ്കടകരമായിരുന്നു ആ കാഴ്ച. കടലാമകളുടെ ശവപ്പറമ്പായി മാറുകയാണ് ചെന്നൈ മറീന ബീച്ച്. മറീന തീരം മുതൽ കോവളം (ചെന്നൈ) വരെ നൂറോളം കടലമകളാണ് ദിവസവും ചത്തടിയുന്നത്. മനുഷ്യനു മുൻപേ ഭൂമിയിൽ പിറന്ന കടലാമകളുടെ കൂട്ട മരണ വിവരമറിഞ്ഞാണ് മറീനയിലേക്ക് പോയത്. ചെന്നെയിൽ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സര ചിത്രം എടുക്കാൻ എത്തിയ സമയമായിരുന്നു അത്. അവിടുത്തെ ഒരു പത്രത്തിലെ വാർത്തയുടെ ചുവടു പിടിച്ചായിരുന്നു അന്വേഷണം. കാര്യം പറഞ്ഞപ്പോൾ നാട്ടുകാരൻ ഓട്ടോക്കാരൻ മുരുകന് ആവേശം. ‘രാവിലെ ഏഴിന് വാങ്കോ സാർ’ എന്നു പറഞ്ഞ മുരുകന്റെ മഞ്ഞ ഓട്ടോറിക്ഷയിൽ രാവിലെത്തന്നെ മറീന ബിച്ചിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന താൽക്കാലിക കടകൾ. അരക്കിലോ മീറ്ററോളം നടന്നാലേ കടലിലേക്ക് എത്തൂ.
തിരുവനന്തപുരം ∙ കാഴ്ചയെന്നാൽ നേർരേഖയിലെ നോട്ടങ്ങൾ മാത്രമല്ലെന്നും ഇടത്തും വലത്തും മുകളിലും കാഴ്ചയുടെ വൈവിധ്യങ്ങൾ വിസ്മയിപ്പിക്കാൻ കാത്തിരിപ്പുണ്ടെന്നും പ്രഖ്യാപിക്കുന്ന ഒന്നാമത് റാഗ്ബാഗ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സംഘടിപ്പിക്കുന്ന മേളയിൽ ഇന്ത്യയെ കൂടാതെ പോളണ്ട്, ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, നെതർലൻഡ്സ്, സ്പെയിൻ, ചിലെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും.
കോവളം∙ കോവളം ബീച്ചിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം...ഏതു നിമിഷവും ഇതു തകർന്നേക്കാം. നടപ്പാതയുടെ അടിസ്ഥാന കല്ലുകളെല്ലാം തകർന്നിരിക്കെയാണ്. നടപ്പാതയ്ക്കു പലയിടത്തും തറ നിരപ്പിൽ നിന്നു ഉയരുമുള്ളതും ആശങ്കയുയർത്തുന്നു. കോവളം ലൈറ്റ് ഹൗസ് തീരത്താണിത്. തീരത്തിന്റെ പകുതിയോളം ദൂരത്തെ
കോവളം∙ടൂറിസം സീസൺ തുടങ്ങിയ കോവളം തീരം ശുചിയാക്കാൻ വിദേശ സഞ്ചാരികൾ. ജർമൻ സഞ്ചാരി റോബർട്ടാട്ട്(30)ണ് ആദ്യം പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും പെറുക്കി കൂട്ടാൻ തുടങ്ങിയത്. പിന്നാലെ റഷ്യയിൽ നിന്നുള്ള ജൂലിയ(29)യും പങ്കു ചേർന്നു. വടക്കേ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളും ഇവർക്കൊപ്പം ചേർന്നു.ഏതാനും
കോവളം∙ രാജ്യാന്തര വിനോദ സഞ്ചാര തീരത്ത് ടൂറിസം സീസൺ തിരയിളക്കം തുടങ്ങി. ആർത്തലച്ച കടൽ ശാന്തമായി തുടങ്ങി. ലൈറ്റ് ഹൗസ് തീരമുൾപ്പെടെ കറുത്ത മണൽ മാറി വെള്ളമണൽ തെളിഞ്ഞു. അടുത്ത മാസം ആദ്യം ആരംഭിക്കുമെന്നു കരുതുന്ന സീസൺ മുന്നിൽ കണ്ട് തീരത്ത് സഞ്ചാരികൾക്കായി വർണക്കുടകൾ ഉയർന്നു. ഏതാനും സഞ്ചാരികളും എത്തി.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ 'ഹഡിൽ ഗ്ലോബൽ 2024' കോവളം ലീല റാവിസിൽ നവംബർ 28 മുതൽ 30 വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോവളം∙ രണ്ടാംഘട്ട സീസണിൽ സജീവമായി കോവളം തീരം. സഞ്ചാരികളിൽ ഏറെയും റഷ്യക്കാരാണ്. ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും എത്തിയിട്ടുണ്ട്.ലൈറ്റ് ഹൗസ് ബീച്ചിൽ വർണക്കുടകൾക്കു കീഴിലെ കട്ടിലുകളിൽ സഞ്ചാരികളുടെ സാന്നിധ്യമുണ്ട്. പലരും കുടുംബം ആയിട്ടാണ് എത്തിയിരിക്കുന്നത്. ആയുർവേദ മസാജ്, യോഗ
ഇന്ന് ദേശീയ ടൂറിസം ദിനം. യാത്രകൾ സ്വന്തം നാട്ടിൽ നിന്നു തുടങ്ങണമെന്ന് സന്ദേശം പരത്തുന്ന ടൂറിസം സങ്കൽപത്തിൽ തിരുവന്തപുരത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നത് നോക്കാം. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? 48 മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാണാൻ ഒരു
കോവളത്തിനെക്കുറിച്ച് ഒത്തിരി വിശദീകരിച്ച് പറയേണ്ടതില്ല. വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ ബീച്ച് ഡെസ്റ്റിനേഷനുകളില് ഒന്നാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റര് അകലെയുള്ള കോവളം, കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ
Results 1-10 of 24
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.