Activate your premium subscription today
Saturday, Mar 22, 2025
പഴം പച്ചക്കറി കർഷകരുടെ വിളവിന്റെ 10- 25% വരെ പാഴായിപ്പോകുന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്കയും മാങ്ങയും പോലുള്ള പഴങ്ങൾ സീസണിൽ ധാരാളമായി ഉൽപാദിപ്പിക്കപ്പെടുന്നു. പച്ചക്കറികളാകട്ടെ വിപണി ആവശ്യം നോക്കാതെ കൃഷി ചെയ്തും കർഷകർക്കു നഷ്ടം സംഭവിക്കുന്നു. മികച്ച മൂല്യവർധന സങ്കേതങ്ങളും സാധ്യതകളുമാണു
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്. മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ്
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ
കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബിസിനസ് തന്ത്രത്തിന്റെയും കഥയുണ്ട് കാറ്റിന് ഏലക്കായുടെ സുഗന്ധമുള്ള ഇടുക്കിയിലെ പട്ടണങ്ങളിലൊന്നായ രാജാക്കാട്ടെ ഈസ്റ്റ് ലാൻഡ് ഇൻഡസ്ട്രീസിനും. ഒരു സാധാരണ കർഷകനിൽനിന്ന് കരോട്ടുകിഴക്കേൽ ബേബി മാത്യു എന്ന സംരംഭകൻ ജനിച്ചത് അത്ര എളുപ്പമുള്ള വഴികളിൽകൂടി
‘‘സംശയമില്ല, മികച്ച ആശയം തന്നെ, എന്നാലത് എത്രത്തോളം മുന്നേറുമെന്നു കാത്തിരുന്നു കാണേണ്ടി വരും’’, കേരളാഗ്രോയെ സംബന്ധിച്ചുള്ള സംസ്ഥാനത്തെ മിക്ക കര്‍ഷകരുടെയും ആദ്യ പ്രതികരണം ഇങ്ങനെ. പ്രതീക്ഷയും ആശങ്കയും ഒരേ വരിയില്‍ ഒരുമിച്ചു ചേരുന്ന ഈ പ്രതികരണങ്ങളെ എത്രമാത്രം ഗൗരവമായി കാണാന്‍ കൃഷിവകുപ്പു തയാറാകും
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
കേരളാഗ്രോ ഉൽപന്നങ്ങളുടെ ആദ്യ പട്ടികയിൽത്തന്നെ ഇടം പിടിച്ച സംരംഭമാണ് കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള ഭാഗ്യശ്രീ ഓർഗാനിക്സ്. സസ്യശാസ്ത്രത്തിൽ ബിരുദമുള്ള ഭാഗ്യശ്രീക്ക് കോവിഡ് കാലത്തിനു മുൻപുവരെ എഴുത്തും സിനിമയുമൊക്കെയായിരുന്നു പ്രിയം. കോവിഡ് കാലത്ത് ആരോഗ്യ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ
‘‘കമ്പനി രൂപീകരിക്കുന്നതിനും മുൻപുള്ള കാലങ്ങളിൽ ഞങ്ങൾ ഒരുപാട് ചൂഷണം നേരിട്ടിട്ടുണ്ട്. പണിയെടുത്തുണ്ടാക്കുന്ന കാപ്പിക്കുരുവിനും കാടുകയറി ശേഖരിക്കുന്ന കുറുന്തേനിനുമെല്ലാം പുറത്തുനിന്നെത്തുന്ന കച്ചവടക്കാരാണ് വില നിശ്ചയിച്ചിരുന്നത്. കമ്പനി വന്നപ്പോൾ മാറ്റമുണ്ടായി. കൃഷിക്കാരിൽനിന്ന് കമ്പനി
വാഴക്കൃഷിയുടെ നാടാണ് തിരുച്ചിറപ്പള്ളിക്കടുത്തുള്ള തൊട്ടിയം. വഴിനീളെയുണ്ട് വാഴപ്പഴ വിൽപന. പൂവനും കർപ്പൂരവള്ളിയും വിരൂപാക്ഷിയും എലക്കിയുമെല്ലാം കണ്ണിനിമ്പം പകർന്ന് കടകളിൽ ഞാന്നുകിടക്കുന്നു. കാവേരിനദിയുടെ തീരപ്രദേശമായ തൊട്ടിയത്തെ എക്കൽ മണ്ണിൽ ഏറ്റവും സമൃദ്ധമായി വളരുന്നതും വിളയുന്നതും വാഴ തന്നെ.
കഠിനാധ്വാനികളായ കർഷകരുടെ നാടാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരം. പശ്ചിമഘട്ട മലനിരയുടെ ഈ താഴ്വാരഭൂമിയിൽ വിളയുന്ന വാഴപ്പഴത്തിനും പൈനാപ്പിളിനും സുഗന്ധവിളകൾക്കുമെല്ലാം സവിശേഷമായ രുചിയും ഗുണവുമുണ്ട്. ഈ രുചിപ്പെരുമ നാട്ടിലും മറുനാട്ടിലുമെത്തിക്കുകയാണ് തട്ടേക്കാട് കർഷക കമ്പനി. പക്ഷിസങ്കേതത്തിന്റെ പേരിൽ
Results 1-10 of 71
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.