Activate your premium subscription today
Monday, Mar 24, 2025
കോട്ടയം ∙ താഴത്തങ്ങാടി കൊച്ചേട്ട് വീട്ടിലെ കൂറ്റൻ ഇലഞ്ഞിമരത്തിനും വീട്ടുകാർക്കും ആദരം. വൃക്ഷമുത്തശ്ശിയെ പരിപാലിച്ച കെ.ജെ ജേക്കബ് കൊച്ചേട്ട്, ഭാര്യ എൽസി ജേക്കബ് എന്നിവർക്ക് ഓയിസ്ക ഇന്റർനാഷനൽ കോട്ടയം ചാപ്റ്റർ വനദിനമായ ഇന്ന് വൃക്ഷ മുത്തശ്ശി സംരക്ഷക അവാർഡ് നൽകും
ലോകത്തിൽ ഏറ്റവും പ്രായമുള്ള മരമായി കൂട്ടിയിരിക്കുന്നത് 4853 വർഷം പഴക്കമുള്ള മെതുസെലാ എന്ന മരത്തെയാണ്. യുഎസിലെ കിഴക്കൻ കലിഫോർണിയയിലുള്ള വൈറ്റ് മൗണ്ടൻസ് മേഖലയിലെ മെതുസെല ഗ്രോവ് എന്ന മരക്കൂട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ മരത്തിന്റെ കൃത്യമായ ലൊക്കേഷൻ യുഎസ് വനംവകുപ്പ് പുറത്തുവിടാറില്ല.
തേക്ക് (ടെക്ടോണ ഗ്രാൻഡിസ്), ചന്ദനം (സാന്റാലം ആൽബം), മലവേപ്പ് (മീലിയ ഡൂബിയ), കറുവപ്പട്ട (സിനമോമം സൈലാനിക്കം) എന്നിവ ഭൂപ്രകൃതിയും മണ്ണിന്റെ ഗുണനിലവാരവും അനുസരിച്ച് ആദായകരമായി കൃഷി ചെയ്യാവുന്ന മരങ്ങളാണ്.
പേയാട് ∙ അരുവിപ്പുറം ഭാഗത്ത് കരമനയാറിന്റെ തീരത്തെ സർക്കാർ വക ഭൂമിയിൽ നിന്നു മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പരിശോധന നടത്തി. മരങ്ങൾ നിന്ന സ്ഥലം സർക്കാർ ഭൂമിയാണോ എന്ന് ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ സ്ഥലം അളക്കാൻ താലൂക്ക് സർവേയറെ സമീപിച്ചു. എന്നാൽ പരാതി ഉയർന്ന്
നിലമ്പൂർ ∙ ബ്രിട്ടിഷ്, മലബാർ ചരിത്രം ഇഴചേർന്ന നെല്ലിക്കുത്ത് തേക്കുതോട്ടത്തിലെ തടികൾ വനം വകുപ്പിന്റെ അരുവക്കോട് ഡിപ്പോയിൽ വിൽപ്പനയ്ക്കു വച്ചു. കോഴിക്കോട് കലക്ടറായിരുന്ന എച്ച്.വി.കനോലിയുടെ കാലത്ത് 1930ൽ മലയാളിയായ ഫോറസ്റ്റ് കൺസർവേറ്റർ ചാത്തുമേനോന്റെ മേൽനോട്ടത്തിൽ നട്ടുവളർത്തിയതാണ് നെല്ലിക്കുത്ത്
ആപ്പിളിന്റെ കംപ്യൂട്ടറുകൾക്കുള്ള ഓപ്പറേറ്റിങ് സിസ്റ്റമുകൾക്ക്(മാക് ഒഎസ്) പല പേരു നൽകാറുണ്ട്. ഏറ്റവും അടുത്തിറങ്ങിയ മാക് ഒഎസിന്റെ പേര് സെക്കോയ എന്നാണ്. എന്താണ് സെക്കോയ? ഇവ മരങ്ങളാണ്, ആകാശത്തേക്കു തലയുയർത്തി നിൽക്കുന്ന വൻമരങ്ങൾ. കലിഫോർണിയയിൽ വൻ സെക്കോയമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന സെക്കോയ നാഷനൽ
ഞാനൊരു പ്രവാസിയാണ്. എന്റെ വീടിന്റെ മതിലിനോടു ചേർന്ന് അയൽവാസി മരം നടുന്നു. ഇതു നിർത്താനെന്താണു വഴി? ആരോടാണു പരാതിപ്പെടേണ്ടത്? അയൽവസ്തുവിൽനിന്ന് എത്രയകലെയാണ് മരം നടേണ്ടത്? ഇതു സംബന്ധിച്ചു നിയമമുണ്ടോ? - ജോയൽ ജോൺ ഒരാൾക്കു തന്റെ ഭൂമിയിൽ കെട്ടിടനിർമാണച്ചട്ടങ്ങൾക്കും മറ്റും വിധേയമായി നിയമവിരുദ്ധമല്ലാത്ത
ഷൊർണൂർ∙ ട്രെയിൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ച പ്രദേശത്തിനു സമീപം റെയിൽവേ ട്രാക്കിനോടു ചേർന്ന മരങ്ങൾ വെട്ടിമാറ്റുന്നു. മരങ്ങൾ സുഗമമായ ഗതാഗതത്തിനു തടസ്സമാകുന്നുണ്ടെന്നു വിലയിരുത്തിയാണു നടപടി. കാഴ്ച മറയ്ക്കുന്ന നിലയിലേക്കു വളർന്ന ചെറുതും വലുതുമായ മരങ്ങളാണിത്. പാലക്കാട്–തൃശൂർ പാതയിൽ എ കാബിൻ മുതൽ
അരൂർ∙പഞ്ചായത്തിലെ വട്ടക്കേരി റോഡിൽ കഴിഞ്ഞ രാത്രിയുണ്ടായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിലേക്ക് കൂറ്റൻ മരം വീണു. ഇതോടെ വൈദ്യുതി വിതരണം നിലച്ചു. വാഹന ഗതാഗതവും സ്തംഭിച്ചു. വൈദ്യുതി കമ്പികളും പൊട്ടി റോഡിൽ വീണു. നൂറുകണക്കിന് വീടുകളാണ് ഇരുട്ടിലായത്. ചേരു മരമായതു കൊണ്ട്, അഗ്നി രക്ഷാസേനയും പ്രദേശവാസികളായ
15 അടി ഉയരവും 10 വയസ്സും ഉള്ള പേരാലിന്റെ പരിസ്ഥിതി മൂല്യം 7,45,000 രൂപ. സംസ്ഥാന വനംവകുപ്പ് ഗവേഷണവിഭാഗമാണ് ഈ തുക കണക്കാക്കിയത്. പൊതുമരാമത്ത് ഭൂമിയിൽനിന്ന് അനുമതിയില്ലാതെ ഈ മരം മുറിച്ചു മാറ്റിയ വ്യക്തിക്ക് ഈ തുക പിഴ ചുമത്തി.
Results 1-10 of 429
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.