Activate your premium subscription today
Monday, Mar 24, 2025
കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ സംസ്കൃതവിവര്‍ത്തനമായ 'സീതാവിചാരലഹരി' ഞാൻ ഈയിടെ നോക്കുകയായിരുന്നു. തിരുവനന്തപുരം സംസ്കൃതകോളജ് പ്രിൻസിപ്പലും സംസ്കൃതപണ്ഡിതനുമായിരുന്ന പ്രഫ. എൻ. ഗോപാലപിള്ളയാണ് മലയാളത്തിലെ ഈ മഹനീയകാവ്യം ഉദാത്തമായി സംസ്കൃതഭാഷയിലാക്കിയിരിക്കുന്നത്. അക്കാലത്തു തന്നെ ഈ കൃതി
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ആത്മരോഷവും ആത്മരോദനവും മലയാളി കേട്ട അപൂർവ ശബ്ദങ്ങളിലൊന്നാണ് കെ.കെ. കൊച്ചിന്റേത്. ജീവിതത്തിലൊരിക്കലും ഒരു ജാതി സംഘടനയോടും വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടികളോടും സന്ധിചെയ്യാതെ ജീവിച്ച മനുഷ്യന്, സത്യങ്ങള്‍ തുറന്നടിച്ചത് തൂലിക ഉപയോഗിച്ചാണ്. 'ദളിതൻ' എന്ന ആത്മകഥയിലൂടെ...
ഒരൊറ്റ ഇരിപ്പിൽ വായിച്ചുതീർക്കാവുന്ന മനോഹരമായ ഒരു നോവലാണ് റഫീഖ് ബദരിയയുടെ ആലംനൂർ. വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. മിത്തും ആത്മീയതയും ഇടകലർന്ന്, വിസ്മയങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പകരുന്നതോടൊപ്പം വൈചിത്ര്യ ഭാവമണിയുന്ന പ്രണയവുമാണ് നോവലിന്റെ ഗതിവിഗതികളെ
പുസ്തകങ്ങൾക്കുള്ളതുപോലെ കവിതകൾക്കുമുണ്ട് മണം. തനതായ മണം. മറ്റെങ്ങു നിന്നും കിട്ടാത്തത്. കവിതയുടെ സാംസ്കാരിക പ്രഭാവത്തിന്റെ ആകെത്തുകയാണ് ആ മണം. പശ്ചിമഘട്ടത്തിലെ കാടുകളിൽ അൽപനേരം നിന്നാൽ കിട്ടുന്ന മണം പോലൊന്ന് എന്ന് ഉദാഹരിക്കാം. എന്നാൽ, ആ മണം കിട്ടാൻ കവികളെ അടുത്തുപോയി മനസ്സിലാക്കണം. കവി ഗോപീകൃഷ്ണൻ
ടൈയും കോട്ടും ധരിച്ച ആദിമ നിവാസി ഒരു കയ്യിൽ കല്ലുളിയും മറുകയ്യിൽ മൗസും പിടിച്ചിരിക്കുന്ന ചിത്രം. സമൂഹത്തിനും പുറത്ത് മറ്റൊരു ലോകത്തിൽ ജീവിക്കേണ്ടിവന്ന വിഭാഗത്തിൽ നിന്ന് കഠിനാധ്വാനത്താൽ, ഐടി കമ്പനിയുടെ പ്രോജക്ട് മാനേജർ പദവിയിൽ എത്തിയതിനെ സഹപ്രവർത്തകർ രഹസ്യമായി പേപ്പറിൽ പകർത്തിയത്. അടിച്ചമർത്തപ്പെട്ട
കുടുംബത്തിനു വേണ്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് മൃതപ്രായയായ സ്ത്രീയെയാണ് മലയാളത്തിൽ മാധവിക്കുട്ടി കോലാട് എന്നു വിളിച്ചത്. അവരുടെ കഷ്ടപ്പാടിനെ വീട്ടിലെ ഒരേയൊരു സ്ത്രീ എന്നാണ് ഇംഗ്ലിഷിൽ അഭിസംബോധന ചെയ്തത്.
‘‘മയ്യഴി, ജീവിതം പഠിക്കാനുള്ള ഒരു പള്ളിക്കൂടം മാത്രമായിരുന്നു. ജീവിതത്തിൽ ഉപരിപഠനം നടത്താനും ഗവേഷണം നടത്താനുമുള്ള സർവകലാശാല ഡൽഹി തന്നെയായിരുന്നു.’’ അറുപതുകളുടെ ആരംഭത്തിൽ ഒരു തൊഴിൽ കിട്ടാൻ ഡൽഹി എന്ന മഹാനഗരത്തിലേക്കു പോയ ഫ്രഞ്ച് എംബസിയിൽ ഉന്നത പദവിയിൽ എത്തിയ മലയാളികളുടെ പ്രിയ സാഹിത്യകാരൻ എം.
ന്യൂഡൽഹിയിലെ ലെഫ്റ്റ് വേഡ് എന്ന പ്രസാധകർ ഇറക്കിയ 'The East Was Read' എന്ന പുസ്തകത്തിൽ ദീപ ഭസ്തി എഴുതിയ 'My Thamnaiah, His Soviet Books and the Time to Read' എന്ന ലേഖനത്തിൽ പ്രസിദ്ധ റഷ്യൻ - മലയാളം വിവർത്തകരായിരുന്ന ഗോപാലകൃഷ്ണനെയും ഓമനയെയും കുറിച്ച് ഇങ്ങനെ പറയുന്നു."ഏറ്റവും കൂടുതൽ പുസ്തകങ്ങൾ
അധ്യായം: പതിമൂന്ന് ഏതായാലും തിത്തിമിക്ക് മുത്തശ്ശി ഇതു പറഞ്ഞതോടെ സമാധാനമായി. എന്തെങ്കിലും വിഷമം വരുമ്പം തിത്തിമീടെ അച്ഛനും മുത്തശ്ശിയോട് പ്രാർഥിക്കുന്നത് കേൾക്കാം, എന്റെ കാര്യം മുത്തശ്ശി ഒന്നു പ്രാർഥിക്കണേ എന്ന്. മിക്കവാറും കാര്യങ്ങൾ മുത്തശ്ശി പ്രാർഥിച്ചാൽ നടക്കുകയും ചെയ്യും. എല്ലാവരും വലിയ
Results 1-10 of 391
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.