Activate your premium subscription today
Wednesday, Mar 26, 2025
പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി വേർപിരിയാൻ ആകാത്ത വിധം ബന്ധപ്പെടുന്നതും, കൂടുമ്പോൾ ഇമ്പം ഉണ്ടാക്കുന്നതുമാണ് കുടുംബം. പിണക്കങ്ങളുടെ ആയുർദൈർഘ്യം കുറച്ചുകൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുപോകുന്ന ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ചുറ്റും കാണാം. എന്നാൽ അവർക്കിടയിലും കൊച്ചുകൊച്ചു പിണക്കങ്ങൾ ഇടയ്ക്ക് എപ്പോഴെങ്കിലും
സിനിമകളിലെ വയലൻസ് കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിൽ അതിലെ നന്മയും സ്വാധീനിക്കില്ലേ എന്ന ജഗദീഷിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടമാക്കി സംവിധായകന് എം.എ. നിഷാദ്. സിനിമയിലെ വയലൻസ് ആളുകളെ സ്വാധീനിക്കുമെന്നും വയലൻസ് കുത്തി നിറച്ച ഒരു സിനിമയുടെ ഭാഗമായത് കൊണ്ട് ജഗദീഷ് സിനിമകളിലെ വയലൻസിനെ വല്ലാതെ
നടനെന്ന നിലയിൽ തനിക്കു സാമൂഹ്യ പ്രതിബദ്ധത ഇല്ലെന്ന ധ്യാൻ ശ്രീനിവാസന്റെ പ്രസ്താവനയോട് വിയോജിപ്പുണ്ടെന്നു നടൻ ജഗദീഷ്. ഒരു നടൻ അല്ലെങ്കിൽ ഒരു പൗരൻ എന്ന നിലയിൽ സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. ഒരു പണമിടപാട് സ്ഥാപനത്തിന്റെ പ്രമോഷൻ ചെയ്യുമ്പോൾ ആ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന്
അധ്യാപകനായി ജോലി ചെയ്ത കോളജിൽ തകർപ്പൻ ചുവടുകളുമായി നടൻ ജഗദീഷ്. പുതിയ ചിത്രമായ ‘ഓഫിസർ ഓൺ ഡ്യൂട്ടി’യുടെ പ്രമോഷന്റെ ഭാഗമായി എത്തിയതായിരുന്നു നടൻ. ഒപ്പം കുഞ്ചാക്കോ ബോബനും ഉണ്ട്. വേദിയിൽ വിദ്യാർഥികൾക്കൊപ്പം കുഞ്ചാക്കോ ബോബൻ ചുവടുവയ്ക്കുമ്പോൾ പിന്നിൽ നിന്നും ജഗദീഷിന്റെ മാസ് എൻട്രി! എനർജറ്റിക് പ്രകടനത്തിനു
അഭിനയത്തിന്റെ കാര്യത്തിൽ രണ്ടു നടന്മാരാണ് ജഗദീഷിനെ ഉപദേശിച്ചത്. ഒന്നാമൻ സാക്ഷാൽ മമ്മൂട്ടി; രണ്ടാമൻ ബൈജു സന്തോഷ്. രണ്ടുപേരും സഹോദരതുല്യരാണ്. അതു കൊണ്ടു തന്നെ മൂത്ത സഹോദരന്റെ ഉപദേശം സ്വീകരിക്കാനാണ് തീരുമാനം. ‘മാർക്കോ’ കണ്ടിട്ടാണ് ബൈജു വിളിച്ചത്. ‘‘അണ്ണാ നിങ്ങളിനി ഇത്തരം വേഷങ്ങളൊന്നും ചെയ്യരുത്,
സപ്തതിയിലേക്കുളള യാത്രയിലാണ് ജഗദീഷ് എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ പലരും നെറ്റിചുളിക്കും. 1955ല്‍ ജനിച്ച ജഗദീഷിന് ഈ വര്‍ഷം 70 വയസ് പൂര്‍ത്തിയാകുകയാണ്. ഇന്നും കാഴ്ചയിലും നടപ്പിലും എടുപ്പിലുമെല്ലാം ഗോഡ്ഫാദറിലെ അപ്പുക്കുട്ടനില്‍ നിന്നും ഹരിഹര്‍ നഗറിലെ മായിന്‍കുട്ടിയില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ല ജഗദീഷിന്. പി.വി.ജഗദീഷ് കുമാര്‍ എന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം. പേരിലെ കുമാരന് ഇന്നും ജഗദീഷിന്റെ രൂപഭാവങ്ങളില്‍ മാത്രമല്ല മനസിലുമുണ്ട്.
മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് കഥയെഴുതുന്ന കെ.പി അമ്മിണിക്കുട്ടി എന്ന കഥാപാത്രം ശ്രീനിവാസന്റെ സംഭാവനയായിരുന്നുവെന്ന് വെളിപ്പെടുത്തി ജഗദീഷ്. ശ്രീനിവാസൻ തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒയുടെ രസകരമായ ഓർമകൾ പങ്കു വയ്ക്കുകയായിരുന്നു താരം. സിനിമയുടെ കഥ
മൂന്നാറിൽ ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഷൂട്ട് നടക്കുന്ന സമയം. സെറ്റിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന മേക്കപ് ആർടിസ്റ്റ് സുധി സുരേന്ദ്രനെ വഴിയിൽ വച്ച് പൊലീസ് തടഞ്ഞു. സാധാരണയുള്ള വാഹന പരിശോധനയ്ക്കായാണ് പൊലീസ് തടഞ്ഞത്. സുധിയുടെ വാഹനത്തിന്റെ ഡിക്കി തുറന്നു പരിശോധിച്ച പൊലീസ് ഞെട്ടി. രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യ ശരീര ഭാഗങ്ങൾ! ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. വാഹനം പിടിച്ചെടുത്തു. ഒടുവിൽ സിനിമയിലെ മേക്കപ് ആർടിസ്റ്റാണെന്നു തെളിയിക്കുന്ന തിരിച്ചറിയിൽ രേഖയും സിനിമയുടെ വിശദാംശങ്ങളും നൽകിയതിനു ശേഷമാണ് സുധിക്ക് അവിടെ നിന്ന് പോരാൻ കഴിഞ്ഞത്.
സ്വന്തം ശൈലികൊണ്ട് മറ്റുളളവരെ അമ്പരപ്പിക്കുന്ന നടന്മാര് ഏറെയുണ്ട്. എന്നാല്‍ സിനിമയിലും വ്യക്തിജീവിതത്തിലും തനത് ശൈലിയുടെ ഗുണം പേറുന്നവര്‍ അധികമില്ല. അക്കൂട്ടത്തിലൊരാളാണ് സലിംകുമാര്‍. പണ്ട് ഒരു വിദ്വാന് സലിമിന്റെ ജാതി അറിയാനായി പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. സലിം പിടികൊടുത്തില്ല. ഒടുവില്‍
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ‘മാർക്കോ’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 20ന് ക്രിസ്മസ് റിലീസായി ലോകമെങ്ങുമുള്ള തിയറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ്
Results 1-10 of 47
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.