Activate your premium subscription today
Sunday, Mar 23, 2025
Reference #18.d107d417.1742729282.8d0a189a
https://errors.edgesuite.net/18.d107d417.1742729282.8d0a189a
Reference #18.d107d417.1742729282.8d0a189b
https://errors.edgesuite.net/18.d107d417.1742729282.8d0a189b
Reference #18.d107d417.1742729282.8d0a189c
https://errors.edgesuite.net/18.d107d417.1742729282.8d0a189c
Reference #18.d107d417.1742729282.8d0a18bb
https://errors.edgesuite.net/18.d107d417.1742729282.8d0a18bb
Reference #18.d107d417.1742729282.8d0a18bc
https://errors.edgesuite.net/18.d107d417.1742729282.8d0a18bc
Reference #18.d107d417.1742729282.8d0a18bd
https://errors.edgesuite.net/18.d107d417.1742729282.8d0a18bd
Reference #18.d107d417.1742729282.8d0a18bf
https://errors.edgesuite.net/18.d107d417.1742729282.8d0a18bf
Reference #18.d107d417.1742729282.8d0a18be
https://errors.edgesuite.net/18.d107d417.1742729282.8d0a18be
Reference #18.d107d417.1742729282.8d0a18c0
https://errors.edgesuite.net/18.d107d417.1742729282.8d0a18c0
Reference #18.d107d417.1742729282.8d0a18c1
https://errors.edgesuite.net/18.d107d417.1742729282.8d0a18c1
ന്യൂഡൽഹി ∙ പാക്കിസ്ഥാന് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും കൈമാറരുതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നെതർലൻഡ്സിനോട് ആവശ്യപ്പെട്ടു. നെതർലൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രക്കെൽമൻസുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് രാജ്നാഥ് സിങ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക്കിസ്ഥാന് ആയുധങ്ങളും മറ്റും നൽകുന്നതു ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നാണു വിവരം.
ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് അക്രമികൾ പുകക്കുറ്റി (സ്മോക് കാനിസ്റ്റർ) സഭയിലെത്തിച്ചത്. കർശനമായ ദേഹപരിശോധന പാർലമെന്റിലുണ്ടെങ്കിലും ഷൂസ് ഊരിയുള്ള പരിശോധനയുണ്ടായിരുന്നില്ല. ഈ പിഴവാണ് അക്രമികൾ ദുരുപയോഗിച്ചത്. ചൈനീസ് നിർമിതമായ ക്രിയേറ്റീവ് കളർ സ്മോക് എന്ന പുകക്കുറ്റിയാണ് അക്രമികൾ കൊണ്ടുവന്നത്.
ന്യൂഡൽഹി∙ ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ആസ്ഥാനമായ അൽ ഖായിദ പരിശീലിപ്പിച്ച ഒമ്പതു തീവ്രവാദികളെയാണ് എൻെഎഎ ഇന്നു പിടികൂടിയത്. കൊച്ചി നാവിക ആസ്ഥാനവും ഷിപ്പ് യാർഡും ആക്രമിക്കാൻ ഇവർക്ക്... Al-Qaeda, al-qaeda in kerala, al-qaeda terrorist arrested from kerala, operation neptune star, lashkar-e-taiba, isis, islamic state
പെഷാവർ (പാക്കിസ്ഥാൻ) ∙ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ മുസ്ലിം പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. പരുക്കേറ്റവരുടെ എണ്ണം 221 ആയി. മസ്ജിദിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന് പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈന്‍സ് ഏരിയയിലെ പള്ളിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍
കശ്മീർ∙ ജമ്മു കശ്മീരിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തിൽ ആറു പേർക്ക് പരുക്കേറ്റു. പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും എഡിജിപി മുകേഷ് സിങ് പറഞ്ഞു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം.
കശ്മീർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനയിലെ മുൻജ് മാർഗ് മേഖലയിൽ മൂന്ന് ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന വധിച്ചു. സ്ഥലത്തുനിന്ന് ഒരു എകെ 47 റൈഫിളും 2 പിസ്റ്റളുകളും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അർധരാത്രിയാണ് മുൻജ് മാർഗ് മേഖലയിൽ സുരക്ഷാസേന പരിശോധന നടത്തിയത്.
കോയമ്പത്തൂർ∙ ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാർ സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവം ചാവേറാക്രമണമെന്നു സൂചന. മരിച്ചയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിൽ നിന്ന്
മുംബൈ∙ 26/11 ആക്രമണത്തിനു സമാനമായ രീതിയില്‍ മുംബൈ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്നു പാക്കിസ്ഥാനില്‍നിന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് ട്രാഫിക്ക് കണ്ട്രോള് സെല്ലിന്റെ വാട്സാപ്പ് നമ്പരിലേക്ക് | Mumbai police, Terror attack threat, 26/11 style attacks, Manorama News, Mumbai, Manorama Online
തെലങ്കാനയിലേക്ക് സ്ഫോടകവസ്തുക്കളുമായി പോയ പാക്ക് ഭീകരരുമായി ബന്ധമുള്ള 4 പേർ ഹരിയാനയിലെ കർണാലിൽ പിടിയിലായി. ഇവരുടെ വാഹനങ്ങളിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കർണാൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 10 ദിവസത്തേക്കു പൊലീസ്....Haryana news, Haryana Manorama news, Haryana Latest news, Haryana Terrorist Attack
Results 1-10 of 27
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.