Activate your premium subscription today
Saturday, Mar 29, 2025
റോഡിന്റെ മറുവശത്ത് ഒരുപാട് ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് ഇവിടെ നിന്നു ഞാൻ ശ്രദ്ധിച്ചു. അതിന്റെ ഇടയിൽ പ്രായമുള്ള ഒരു പുരുഷനും ഒരുപോലെ തന്നെയുള്ള മറ്റൊരു സ്ത്രീയും ഉണ്ട്. അവരെ ഇവരാരും തന്നെ ശ്രദ്ധിക്കുന്നില്ല.
അവളുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ മനസ്സിൽ വന്നത് ആരായിരിക്കും എന്ന ചോദ്യമായിരുന്നു. അവളുടെ ഭർത്താവിന്റെ അച്ഛനുമമ്മയുമായിരിക്കുമോ? അവരാണെങ്കിൽ എനിക്ക് വ്യക്തിപരമായി അടുപ്പം ഉള്ളവരാണ്.
1947ൽ ഇന്ത്യയിൽ വിഭജന കലാപങ്ങൾ നടക്കുമ്പോൾ തെരുവിൽ ഒരുകൂട്ടം ആളുകൾ ഒരാളെ കല്ലെറിഞ്ഞ് കൊല്ലുന്നത് അദ്ദേഹം കാണാൻ ഇടയായി. അന്നു തെയ്ബിനു 22 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹം കണ്ട കാഴ്ച, ചിത്രമായി വരച്ചു കാണിച്ചാണ് അദ്ദേഹം തന്റെ ചിത്രരചനാ ജീവിതം ആരംഭിക്കുന്നത്.
ഇടിവെട്ട് പോലെയാണ് ആ വിവരം മാധവിയമ്മ അറിഞ്ഞത്. യശോധ ഗർഭിണിയാണ്. ദൈവമേ, തന്റെ തൊഴുത്തിൽ ഒരു കാളകുട്ടി പോലും ഇല്ലല്ലോ, പിന്നെ?!!!!! തന്റെ മോഹങ്ങൾക്ക് കടിഞ്ഞാണിട്ട ആ ദ്രോഹി ആരായിരിക്കും, മാധവിയമ്മക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
നാടകകലയെ പ്രോത്സാഹിപ്പിക്കുകയും പുതിയ പ്രതിഭകൾക്കു അവസരമൊരുക്കുകയും ചെയ്യുന്ന നാടകോത്സവങ്ങൾ കലാകാരന്മാരെയും പ്രേക്ഷകരെയും ഒത്തുചേരാനുള്ള ഇടമായി മാറുന്നു. ഈ നാടകദിനത്തിൽ ലോകത്തിലെ പ്രശസ്തമായ ചില നാടകോത്സവങ്ങളെ പരിചയപ്പെടാം.
ഞാനെവിടെയാണ് വന്ന് നിൽക്കുന്നത്. എങ്ങനെയാണ് വീട്ടിലേക്ക് പോകേണ്ടത്.. ഒരു നിമിഷം എന്റെ ഓർമ്മയിൽനിന്ന് എല്ലാം മാഞ്ഞ് പോയിരുന്നു. വീണ്ടും വേറൊരു വഴിയിലേക്ക് നടന്നു.
മരിയ പതിവുപോലെ അല്പം നേരത്തെ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഇടവഴിയിൽ കാത്തിരുന്ന സതീർത്ഥ്യന്റെയും അൽപം മാറി കാഴ്ചകാണാൻ ഇരുന്ന എന്റെയും അടുത്തേക്ക് അവൾ നടന്നടുത്തു. "അതേ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.."
രണ്ടുപേരും തോൽക്കുന്ന യുദ്ധങ്ങളെയാണല്ലോ നാം ജീവിതം എന്ന ഓമനപ്പേരിട്ട് എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം നേരെയാകും എന്നുതന്നെയാണ് അയാൾ വിശ്വസിച്ചുകൊണ്ടിരുന്നത്. താനത്ര മോശം മനുഷ്യൻ ഒന്നുമല്ലല്ലോ?
സങ്കൽപത്തിലെ എല്ലാം തികഞ്ഞ കാമുകിയെ തിരഞ്ഞുപോയ യുവാവിനെക്കുറിച്ചു പറയുന്ന റഷ്യൻ നാടോടിക്കഥയുണ്ട്. നീലക്കണ്ണുകൾ, സമൃദ്ധമായ മുടി. അഴകളവുകൾ തികഞ്ഞ് മനസ്സിൽ കൊത്തിവച്ച രൂപം. പട്ടണങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ടൂറിങ് കലാ സംഘത്തിലെ അംഗമാണ് യുവാവ്. എല്ലായിടത്തും അയാൾക്ക് ആരാധികമാരുണ്ട്. എന്നാൽ, മനസ്സു
പിറ്റേന്ന് നൗഷാദ് വിളിച്ചപ്പോൾ സൈന ഉപ്പയുടെ ക്ഷീണത്തെ പറ്റി പറഞ്ഞു.. ഉമ്മ ശ്രദ്ധിക്കാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു അവൻ ദേഷ്യപ്പെട്ടു.. "ഈ ഇടയായി കുറച്ചു വാശി കൂടിയിട്ടുണ്ട് പഴയ കാര്യങ്ങൾ ഒക്കെ പറച്ചിലാണ്.. നിന്നെയും മക്കളെയും കാണണം എന്നാണ് പറയുന്നത്..."
Results 1-10 of 9225
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.