Activate your premium subscription today
Friday, Apr 18, 2025
വിവാഹം ആഡംബരത്തോടെ നടത്തണോ ലളിതമായി മതിയോ എന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. സമൂഹമാധ്യമങ്ങളിൽ ആഘോഷമാകുന്ന സെലിബ്രിറ്റി കല്യാണങ്ങളെ അനുകരിക്കുന്ന പ്രവണത ഇന്ന് പല യുവാക്കളും രക്ഷിതാക്കളും പിന്തുടർന്നതോടെ, സമ്പാദ്യമെല്ലാം ഒറ്റ ആഘോഷത്തോടെ തീരുന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. എന്നാൽ ഈ
64 വർഷം മുമ്പ് ഒളിച്ചോടിയ ദമ്പതികൾ ആറു പതിറ്റാണ്ടിനു ശേഷം തങ്ങളുടെ സ്വപ്നവിവാഹം സാക്ഷാത്കരിച്ചപ്പോൾ അതിന് സാക്ഷിയായി മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. 1961 ലാണ് ബാല്യകാല സുഹൃത്തുക്കളായ ഹർഷദും മൃദുവും ഒളിച്ചോടിയത്. രണ്ടു
സാങ്കേതികവിദ്യയുടെ വളർച്ച വിവാഹവേദികളിൽ പോലും പലപ്പോഴും മനോഹരവും രസകരവുമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിവാഹത്തിന്റെ
ആഘോഷങ്ങൾ അപകടങ്ങളിൽ അവസാനിക്കുന്നത് ഖേദകരമാണ്. ആഘോഷങ്ങൾ നിറപ്പകിട്ടാർന്നതാക്കുന്നതിനായി പലവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിലെ ഒരു വിവാഹാഘോഷത്തിൽ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിവാഹശേഷം ഭർത്താവിനൊപ്പം ഭർതൃഗൃഹത്തിലേയ്ക്ക് പോകുന്ന വധു കണ്ണീരൊഴുക്കുന്നത് നമ്മുടെ നാട്ടിൽ പുതിയ കാഴ്ചയല്ല. കുടുംബാംഗങ്ങളെ വിട്ട് പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ വിഷമവും മറ്റൊരു വീട്ടിലെ അംഗമാകുന്നതിന്റെ ആശങ്കകളുമൊക്കെയാണ് ഈ കരച്ചിലിലൂടെ പ്രകടമാകുന്നത്. എന്നാൽ പെൺകുട്ടികൾ ഇങ്ങനെ കരയാതിരുന്നാൽ
ഇന്ത്യ കണ്ട ഏറ്റവും ആഡംബര പൂർണമായ വിവാഹങ്ങളിലൊന്നായിരുന്നു പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെത്. ആഗോളതലത്തിൽ തന്നെ വിവിധ മേഖലകളിൽ പ്രശസ്തരായവർ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. യുഎസ് ടെലിവഷൻ താരവും സംരംഭകയുമായ കിം കർദാഷിയാനും സഹോദരി ക്ലോയി കർദാഷിയാനും വിവാഹത്തിൽ
ജീവിതത്തിലുട നീളം ബോഡി ബിൽഡിങ്ങിനോടുള്ള അഭിനിവേശം കൊണ്ടു നടക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കർണാടകയിൽ നിന്നുള്ള ബോഡി ബിൽഡർ ചിത്ര പുരുഷോത്തം. വിവാഹദിനത്തിലും ബോഡി ബിൽഡിങ്ങിനോടുള്ള തന്റെ പ്രണയം ചിത്ര മറച്ചു വച്ചില്ല. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ചിത്രയുടെ ബ്രൈഡൽ ലുക്കാണ് ഇപ്പോൾ മാധ്യമങ്ങളിൽ
വ്യത്യസ്തമായ ചടങ്ങുകളിലൂടെയാണ് മിക്ക ഇന്ത്യൻ വിവാഹങ്ങളും നടക്കുന്നത്. പ്രദേശങ്ങള്‍ക്കും സമുദായങ്ങൾക്കും അനുസരിച്ച് ചടങ്ങുകളിൽ മാറ്റങ്ങളുണ്ടാകും. എന്നാൽ കാലത്തിനനുസരിച്ച് വിവാഹച്ചടങ്ങുകളിലും മാറ്റങ്ങൾ വന്നു. വിവാഹദിനം ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവമാക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. ഇതിനായി
വിവാഹത്തോടനുബന്ധിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് മദ്യപാനത്തിൽ കലാശിക്കുന്നതു വളരെ ഖേദകരമാണ്. ഇവിടെ സുഹൃത്തുക്കളുടെ വാക്കുകേട്ട് മദ്യപിച്ചെത്തിയ വരന് സംഭവിച്ചത് വലിയ അബദ്ധം. വിവാഹവേദിയിൽ ബോധമില്ലാതെ എത്തിയ വരൻ ആളുമാറി വരണമാല്യം അണിയിച്ചു. മൂന്നുപേര്‍ക്കാണ് വരൻ ആളുമാറി
വിദേശികൾ നമ്മുടെ നാട്ടിൽ വന്ന് ഇന്ത്യൻ സംസ്കാരം അനുസരിച്ച് വിവാഹിതരാകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. കശ്മീരി വധുവിന്റെ ലുക്കിലുള്ള വിദേശവനിതയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നുത്. ഷിക്കാഗോയിൽ നിന്നെത്തിയ ഡോ. പെയ്ജ് റെയ്ലി എന്ന വനിതയാണ് കശ്മീരി വധുവിന്റെ
റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്നന്റെയും ഇന്‍ഫ്ലുവൻസർ ആരതി പൊടിയും തമ്മിലുള്ള വിവാഹവാർത്തകൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആരതി ജീവിതത്തിലേക്കു വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് റോബിൻ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് റോബിനും കുടുംബവും മനസ്സുതുറന്നത്. ഇടയ്ക്കൊക്കെ
കമ്പനികൾ പലകാരണങ്ങളാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കാറുണ്ട്. കാര്യക്ഷമതയില്ലായ്മ, ജോലി സ്ഥലത്തെ മോശം പെരമാറ്റം എന്നിവയെല്ലാം ഇത്തരം നടപടികളെടുക്കുന്നതിനു കാരണമാകും. എന്നാൽ തികച്ചും വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ചൈനയിലെ ഒരു കമ്പനി ജീവനക്കാർക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ജോലിയിൽ
ജനനം, മരണം, വിവാഹം തുടങ്ങി മനുഷ്യരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂർത്തങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രചാരത്തിലുണ്ട്. അക്കൂട്ടത്തിൽ യുക്തിസഹമല്ലെന്നു തോന്നുന്നവ പോലും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നൽകുന്നതുകൊണ്ട് മാത്രം പിന്തുടർന്ന് പോകുന്നവരും
ആറ് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം ഗുരുവായൂർ അമ്പലനടയിൽവച്ച് ഡോ. റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനർ ആരതിപൊടിയും വിവാഹിതരായി. ഞായറാഴ്ച പുലർച്ചെ നടന്ന താലികെട്ടി ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ആരാധകർ അറിഞ്ഞത് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന
മിനിസ്ക്രീൻ താരങ്ങളായ സൽമാനുളും മേഘ മഹേഷും വിവാഹിതരായി. തിരുവനന്തപുരം കരകുളം റജിസ്റ്റർ ഓഫിസിൽ വച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ‘മിസ്റ്റർ ആന്റ് മിസിസ് സഞ്ജുവിൽ നിന്ന് മിസ്റ്റർ ആന്റ് മിസിസ് സൽമാനിലേക്ക്’ എന്ന കുറിപ്പോടെയാണ് വിവാഹ വിവരം സൽമാൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത്ത് അദാനിയുടെ വിവാഹം അത്യാഡംബരങ്ങൾ നിറഞ്ഞതാവും എന്ന തരത്തിൽ പല കോണുകളിൽ നിന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അനന്ത് അംബാനി - രാധികാ മെർച്ചൻ്റ് വിവാഹത്തെ വെല്ലുന്ന തരത്തിലാവും വിവാഹ ആഘോഷങ്ങൾ എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം
പരമ്പരാഗതരീതിയിൽ ലളിതമായാണ് ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ തന്നെ വിവാഹചടങ്ങുകൾ ആരംഭിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തായായി. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക എന്ന്അദാനി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹം എത്രരൂപ
ദിവ ജയ്മിൻ ഷാ! വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹ വിശേഷങ്ങൾ പുറത്തു വന്നതോടെ ഇന്റർനെറ്റില്‍ ലോകം തിരഞ്ഞ പേരാണ് ദിവ ജയ്മിൻ ഷായുടെത് യുടെത്. പക്ഷേ, ഏതാനും ഫോട്ടോകളൊഴിച്ച് ദിവയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ആർക്കും ലഭിച്ചില്ല. അദാനികുടുംബത്തിലേക്ക് മരുമകളായി വരുന്ന ദിവ എന്തായാലും
ഫെബ്രുവരി ഏഴിനാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെയും ദിവ ഷായുടെയും വിവാഹം. തികച്ചും ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് അദാനി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹത്തോടനുബന്ധിച്ചു നടത്തുന്ന ‘മംഗൾ സേവ’ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഗൗതം അദാനി. ഓരോവർഷവും 500
മുട്ടറ്റമുള്ള മുടി സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോലായി കണക്കാക്കുന്ന ഒരു സമൂഹത്തിലാണ് അസാധാരണമായി മുടികൊഴിഞ്ഞ് കഷണ്ടിയാകുന്ന രോഗവുമായി നീഹാർ സച്ച്ദേവ എന്ന പെൺകുട്ടിയും വളർന്നത്. നീഹാറിനെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെ വലിയോരു പോരാട്ടമായിരുന്നു. അങ്ങനെയൊരാൾക്ക് വിവാഹം എന്നത് സ്വപ്നത്തിൽ പോലും
പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിലും വിവാഹക്ഷണക്കത്തിലുമെല്ലാം വ്യത്യസ്തതകൾ പരീക്ഷിക്കുന്നവരാണ് പുതുതലമുറ. ഇത്തരത്തിലുള്ള പല പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളും മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ തികച്ചു വ്യത്യസ്തമായ ഒരു കല്യാണക്കുറിയാണ് ചർച്ചയാകുന്നത്. പത്തനംതിട്ട ഏനാത്ത് സ്വദേശി ജ്യോതിഷ് ആർ. പിള്ളയാണ്
കോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് വധു. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്ന് അദാനി അറിയിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹമാണ് അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്ന്. അംബാനി കല്യാണത്തിനായി നടത്തിയ തയാറെടുപ്പുകളുടെയും ചെലവാക്കിയ തുകയുടെയും കണക്കുകൾ ഇപ്പോഴും വാർത്തകളിൽ ഇടം നേടുന്നുണ്ട്. എന്നാൽ അനന്ത് അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുന്ന തരത്തിൽ
Results 1-25 of 686
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.