Activate your premium subscription today
Monday, Apr 21, 2025
Reference #18.c607d417.1745203471.2836fdc4
https://errors.edgesuite.net/18.c607d417.1745203471.2836fdc4
Reference #18.c607d417.1745203471.2836fdc3
https://errors.edgesuite.net/18.c607d417.1745203471.2836fdc3
Reference #18.c607d417.1745203471.2836fdc5
https://errors.edgesuite.net/18.c607d417.1745203471.2836fdc5
Reference #18.c607d417.1745203471.2836fdc6
https://errors.edgesuite.net/18.c607d417.1745203471.2836fdc6
Reference #18.c607d417.1745203471.2836fdc7
https://errors.edgesuite.net/18.c607d417.1745203471.2836fdc7
Reference #18.c607d417.1745203471.2836fdc9
https://errors.edgesuite.net/18.c607d417.1745203471.2836fdc9
Reference #18.c607d417.1745203471.2836fdca
https://errors.edgesuite.net/18.c607d417.1745203471.2836fdca
കഴിഞ്ഞ വർഷം ഓർമയായ മലയാളി താരങ്ങൾക്ക് ആദരഞ്ജലിയുമായി ഗോവ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ പഴയ മലയാള സിനിമകൾ. മലയാളികളുടെ പ്രിയതാരം കെപിഎസി ലളിത, പ്രതാപ് പോത്തൻ എന്നിവർക്ക് ആദരമായാണ് രണ്ട് മലയാള സിനിമകൾ ‘ഹോമേജ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജയരാജിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ
പണ്ടൊക്കെ മൃത്യുവിന് അതിന്റേതായ നീതിയും നിയമവുമൊക്കെ ഉണ്ടായിരുന്നതായി പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഏറെക്കുറെ അത് ശരിയുമായിരുന്നു. എന്നാൽ ഇന്നിപ്പോൾ മനുഷ്യന്റെ അഹങ്കാരം പോലെ തന്നെ, താനാണ് എല്ലാ സൃഷ്ടിസംഹാരത്തിന്റെയും സർവാധിപതി എന്നുള്ള അഹങ്കാരവുമായി, യാതൊരു ചോദ്യവും ചൊല്ലുമില്ലാതെ,
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വർണ
അഭിനയജീവിതത്തിൽ പ്രതാപ് പോത്തന്റെ രണ്ടാം വരവായിരുന്നു ആഷിക്ക് അബു ചിത്രമായ 22 ഫീമെയ്ൽ കോട്ടയം. ഹെഗ്ഡെ എന്ന വില്ലൻ കഥാപാത്രത്തെ തനത് ശൈലിയിൽ പ്രതാപ് പോത്തൻ വേറിട്ടതാക്കി മാറ്റി. കൗമാരക്കാരന്റെ ആത്മവിശ്വാസമുള്ള എല്ലാവരോടും സ്നേഹം പുലർത്തുന്ന വ്യക്തിത്വമായിരുന്നു പ്രതാപ് പോത്തന്റേതെന്ന് ആഷിക്ക്
‘‘ആ മരണത്തെ അംഗീകരിക്കാൻ എനിക്കിപ്പോഴും പറ്റുന്നില്ല. എന്തെങ്കിലും അസുഖമുള്ളവർ ആണെങ്കിൽ അത് നമുക്ക് അത് ചിന്തിച്ചു മനസ്സിലാക്കാൻ പറ്റും. പക്ഷേ ഇതിപ്പോൾ പെട്ടെന്നുള്ള മരണമാണ്. അത് വളരെ സങ്കടകരമാണ്.’’–സഹപ്രവർത്തകനും അടുത്ത സുഹൃത്തുമായ പ്രതാപ് പോത്തന്റെ വിയോഗ വാർത്ത അറിഞ്ഞ നടി മേനക സുരേഷിന്റെ
പ്രണയത്തിലും വിഷാദത്തിലും ഉന്മാദിയാകുന്ന നടൻ. നീട്ടി വളർത്തിയ ഹിപ്പി സ്റ്റൈൽ മുടി. ഗോൾഡൻ ഫ്രെയിമുള്ള കണ്ണട. മദ്രാസിലെ പ്ലെയേഴ്സ് നാടകസംഘത്തിൽ നിന്ന് ഭരതൻ പ്രതാപ് പോത്തനെ നോട്ടമിടുമ്പോൾ അദ്ദേഹം അരങ്ങിൽ ബർണാഡ് ഷായുടെ നാടകത്തിലായിരുന്നു.നാടകത്തിൽ നിന്ന് സിനിമയുടെ ആരവങ്ങളിലേക്ക് ഭരതൻ പ്രതാപിനെ
പ്രതാപ് പോത്തനെ അനുസ്മരിച്ച് സഹപ്രവർത്തകരായ മണിയൻപിള്ള രാജു, രൺജി പണിക്കർ, രവീന്ദ്രൻ, സംവിധായകൻ മോഹൻ എന്നിവർ... നല്ല വിടർന്ന കണ്ണുകളായിരുന്നു പ്രതാപിന്റേത് മണിയൻപിള്ള രാജു സിനിമാ ചർച്ചകൾക്കായി സംവിധായകൻ ഭരതന്റെ വീട്ടിൽ വരുമ്പോഴാണു പ്രതാപ് പോത്തനെ ഞാൻ ആദ്യമായി കാണുന്നത്. ധനിക കുടുംബാംഗം.
തകര, ചാമരം, ലോറി, ആരവം... മലയാള സിനിമയുടെ ഭരതൻകാലം. അവിടെനിന്നു തുടങ്ങിയതാണ് പ്രതാപ് പോത്തനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം. ഭരതൻ തേച്ചുമിനുക്കിയ പ്രതിഭകളാണു രണ്ടു പേരും . പ്രതാപ് പോത്തന് നടനാകാൻ താൽപര്യമേ ഇല്ലായിരുന്നു. സംവിധാനമായിരുന്നു മോഹം. മുടി നീട്ടി, കണ്ണട വച്ച്, ഹിപ്പിയായി നടക്കുന്ന
‘തകര’യുടെ ഷൂട്ടിങ്, വേളി കായലോരത്ത് നടക്കുമ്പോഴാണ് ഞാൻ ആദ്യമായി പ്രതാപ് പോത്തനെ കാണുന്നത്. അദ്ദേഹം ഒരു കത്തിയുമായി ഓടുന്ന സീനായിരുന്നു എടുത്തുകൊണ്ടിരുന്നത്. പിന്നീട് അദ്ദേഹവുമായി സൗഹൃദത്തിലായി. പത്മരാജന് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരിലൊരാളായിരുന്നു പ്രതാപ് പോത്തൻ. എല്ലാ കാര്യങ്ങളെക്കുറിച്ചും
പ്രതാപ് പോത്തനുമായും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഹരി പോത്തനുമായുമുള്ള ബന്ധം വർഷങ്ങൾ നീണ്ടതാണ്. ‘ബറോസ്’ എന്ന സിനിമ ഞാൻ സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോൾ പ്രതാപ് പോത്തനും കൂടി സഹകരിക്കാമെന്നു സമ്മതിച്ചിരുന്നു. അതിലെ ഒരു പാവയുടെ ഭാവവും ശബ്ദവുമെല്ലാം ചെയ്യാമെന്നാണു പറഞ്ഞിരുന്നത്. പിന്നീടു കോവിഡ് വന്നതോടെ
Results 1-10 of 26
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.