Activate your premium subscription today
Friday, Mar 28, 2025
വ്യാജ ഉടമസ്ഥരേഖകൾ നിർമിച്ച് ഭവനതട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ചൈനയിലെ ഗൻസു പ്രവിശ്യയിൽ നിന്നുള്ള വാങ് വെയ് എന്ന യുവതിയെപ്പോലെ പ്രോപ്പർട്ടി തട്ടിപ്പ് നിത്യതൊഴിലാക്കിയവർ അധികം ഉണ്ടാവില്ല. എൺപതോളം ഫ്ലാറ്റുകളുടെ
വീടിനുള്ളിൽ ഒരു കള്ളൻ കയറിയാൽ മാസങ്ങളോളം മനസ്സമാധാനം നഷ്ടപ്പെടുമെന്ന് ഉറപ്പ്. അപ്പോൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഒടുവിൽ ഉടമയറിയാതെ വീട് തന്നെ വിൽക്കുകയും ചെയ്താലുള്ള അവസ്ഥയോ? അത്തരമൊരു സംഭവമാണ് അരിസോണയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടമയറിയാതെ വീടുവിറ്റ് ഒന്നരക്കോടി കോടി രൂപയിൽ അധികമാണ്
വിവാഹം പലപ്പോഴും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മാമാങ്കങ്ങളാണ് ഇപ്പോൾ. നൈമിഷികമായ ആനന്ദത്തിനു വേണ്ടി ലക്ഷങ്ങളും കോടികളും മുടക്കുന്നവരുണ്ട്. ഇൻസ്റ്റഗ്രാമിലെ വർണാഭമായ ചിത്രങ്ങളും വിഡിയോകളും കാണുമ്പോൾ മറ്റ് ചെറുപ്പക്കാർക്കും അനുകരണഭ്രമം തോന്നും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണെങ്കിൽ
പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറാൻ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്കു മടിയില്ല. യുഎസിൽ നിന്നുള്ള ഒരു യുവതിക്ക് തന്റെ പ്രതിശ്രുവരൻ ഒരുവീട് വാങ്ങിയതിലാണ് അസ്വാഭാവിക തോന്നിയത്. കാലങ്ങളായി ആഗ്രഹിച്ചു നടക്കാനിരുന്ന വിവാഹം ഇതേ കാരണത്താൽ യുവതി വേണ്ടെന്നുവച്ചു.
ഓൺലൈനിൽ പരിചയപ്പെട്ട യുവതിയെ കണ്ണുമടച്ച് വിശ്വസിച്ച് പ്രോപ്പർട്ടി ഇടപാടിൽ ഏർപ്പെട്ടതിനെ തുടർന്ന് വലിയ കടക്കെണിയിൽ കുടുങ്ങിയിരിക്കുകയാണ് ചൈനയിലെ ഒരുപറ്റം യുവാക്കൾ. യുവതിയുമൊത്തുള്ള ഒരു ജീവിതം സ്വപ്നം കണ്ട് വൻ തുക വായ്പയെടുത്ത് ഭവന പദ്ധതിയിൽ നിക്ഷേപിക്കുകയായിരുന്നു ഇവർ. ബാധ്യത വന്നുപെട്ടതിന് ശേഷമാണ്
നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു വ്യക്തി വീടിനുള്ളിൽ താമസമാക്കിയാൽ എന്തായിരിക്കും അവസ്ഥ? പ്രേതബാധയുടെയോ പാരാ നോർമൽ ആക്ടിവിറ്റിയുടെയോ കാര്യമല്ല. ഒരു സാധാരണ മനുഷ്യൻ തന്നെ നിങ്ങളുടെ കണ്ണിൽപെടാതെ വീടിനുള്ളിൽ രഹസ്യമായി താമസിക്കുന്ന ഒരു സാഹചര്യം. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അതിശയപ്പെടാൻ വരട്ടെ.
ഏക്കറുകളോളം പരന്നു കിടക്കുന്ന കൊട്ടാരങ്ങളും ആകാശം തൊട്ടു നിൽക്കുന്ന വമ്പൻ ബംഗ്ലാവുകളും കോടികൾ മുടക്കി ആഡംബരങ്ങൾ കുത്തി നിറച്ച മാളികകളുമൊക്കെ അവയുടെ വലിപ്പംകൊണ്ട് ശ്രദ്ധ നേടാറുണ്ട്. അമേരിക്കക്കാരനായ യൂട്യൂബർ ലെവി കെല്ലി നിർമ്മിച്ച വീടും വലിപ്പം കൊണ്ടാണ് അമ്പരപ്പിക്കുന്നത്. ചുരുങ്ങിയ സ്ഥലവിസ്തൃതിയിൽ
തലസ്ഥാനനഗരിയിൽ യുവാവ് അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നാൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ജനങ്ങൾ അവ മറക്കും. പക്ഷേ കൊലപാതകം നടന്ന വീടുകൾ ഭീതി ഉണർത്തിക്കൊണ്ട് പിന്നീടുള്ള കാലം അതേനിലയിൽ തുടരുന്നതാണ് പതിവ്. കൊലപാതകങ്ങൾക്ക് വേദിയായ സ്ഥലങ്ങളെയും
പ്രായമേറുമ്പോൾ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. എന്നിരുന്നാലും അച്ഛനമ്മമാരുടെ ചിറകിന് കീഴിൽ നിന്ന് വിദ്യാഭ്യാസ കാലം കഴിഞ്ഞതിനുശേഷം മാത്രമാണ് അവർ സ്വന്തമായി ഒരു വീട് കണ്ടെത്തി മാറി താമസിക്കുന്നത്. എന്നാൽ സ്വതന്ത്ര ജീവിതം ആസ്വദിക്കാൻ 12
സാങ്കേതിക വിദ്യകളുടെ വളർച്ച അസാധ്യം എന്ന് കരുതുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സാധ്യമാക്കി തരുന്നുണ്ട്. വീടുകൾ പോലും അപ്പാടെ എടുത്തുമാറ്റി വേണ്ട സ്ഥലത്തെത്തിച്ച് സ്ഥാപിക്കാൻ മനുഷ്യന് ഇന്ന് കഴിയും. അങ്ങനെ തങ്ങളുടെ സ്വപ്ന ഭവനം എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹത്തിൽ നിലവിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്
Results 1-10 of 555
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.