Activate your premium subscription today
Saturday, Apr 19, 2025
ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നുവെന്നും എന്നാൽ ഒന്നും തുറന്നു പറയാൻ കഴിയാത്ത അവസ്ഥയുമാണെന്നും നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. പല ചതികളും നടക്കുന്നുണ്ടെന്നും തന്റെ വായ മൂടിക്കെട്ടാനും പിന്തുണയ്ക്കുന്നവരെ നിശബ്ദമാക്കാനും പലരും ശ്രമിക്കുന്നുണ്ടെന്നും എലിസബത്ത് പങ്കുവച്ച
സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് യുകെയിൽ നിന്നെത്തിയ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ മടക്കി അയച്ചുവെന്ന വാർത്തകളിൽ പ്രതികരിച്ച് ‘പുഴു’ സിനിമയുടെ സംവിധായിക റത്തീന. രാജേഷിനെതിരെ പാർട്ടിയിലോ മാധ്യമങ്ങളിലോ താനൊരു പരാതിയും കൊടുത്തിട്ടില്ലെന്നും സ്വന്തം ഭർത്താവിൽ നിന്നുണ്ടായ സാമ്പത്തിക ചൂഷണത്തിനാണ് കോടതിയെ
നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തി ‘പുഴു’ സംവിധായിക റത്തീന. കുറച്ചുപേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന പറയുന്നു. ‘‘രാവിലെ മുതൽ മൂന്നാലു പേര് വിളിച്ചു. ഞാൻ ലീഗലി ഡിവോഴ്സ്ഡ് ആണോ
നടി പാർവതി വിജയ്യും അരുണും വിവാഹമോചിതരാകാൻ കാരണം താനല്ലെന്ന് തുറന്നു പറഞ്ഞ് നടി സായി ലക്ഷ്മി. ആരുടെയും കുടുംബം തകർത്ത് സന്തോഷം കണ്ടെത്തേണ്ട ആവശ്യം തനിക്കില്ലെന്നും അത്തരത്തിൽ ചിന്തിക്കുന്നയാളല്ല താനെന്നുമാണ് സായി ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്. പാർവതിയുമായി
ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലും ധനശ്രീ വർമയ്ക്കും ബാന്ദ്ര കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. നാളെ ആരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാൽ നടപടികൾ വേഗത്തിലാക്കണമെന്നു ബോംബെ ഹൈക്കോടതി കുടുംബക്കോടതിക്കു നിർദേശം നൽകിയിരുന്നു.
മുൻ ജീവിത പങ്കാളി ഡോ.എലിസബത്ത് ഉദയനെതിരെ നടൻ ബാലയും ഭാര്യയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി എലിസബത്ത് ഉദയൻ. കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നുപറയുക തന്നെ ചെയ്യുമെന്ന് എലിസബത്ത് ഉദയൻ വ്യക്തമാക്കി. തന്നെ ബലാത്സംഗം ചെയ്തു എന്ന് തുറന്നു പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേക്കുറിച്ച് അന്വേഷിച്ച് ചെല്ലുകയോ ചെയ്തിട്ടില്ല എന്ന് എലിസബത്ത് പറയുന്നു. ചെന്നൈയിൽ നടനോടൊപ്പം താമസിക്കുമ്പോൾ അയാളുടെ അനുവാദത്തോടെ തന്റെ മുറിയിലേക്ക് ഒരാൾ കേറിവന്നു എന്നും അന്ന് പേടിച്ച് തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു എന്നും തെളിവ് സഹിതം എലിസബത്ത് പറയുന്നു.
നടൻ ബാലയ്ക്കെതിരെയുള്ള തെളിവ് പുറത്തുവിട്ട് മുൻപങ്കാളി എലിസബത്ത് ഉദയൻ. 50 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഓഡിയോ ക്ലിപ്പാണ് എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. രാത്രി ഒന്നരയ്ക്ക് മറ്റൊരു പുരുഷനെ ബെഡ്റൂമിലേക്ക് കൊണ്ടു വന്നതിനെ എതിർത്തു സംസാരിക്കുന്ന എലിസബത്തിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ഓഡിയോ ക്ലിപ്പും മോതിരമാറ്റത്തിന്റെ വിഡിയോ ക്ലിപ്പും എലിസബത്ത് പുറത്തു വിട്ടത്. പരാതി നൽകിയതിനു ശേഷം ബാല ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും മറ്റൊരു വിഡിയോയിൽ എലിസബത്ത് പങ്കുവച്ചു.
മുൻപങ്കാളി എലിസബത്ത് വിജയൻ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ആരോപിച്ച് നടൻ ബാല. അവർ കടുത്ത വിഷാദരോഗിയാണെന്നും അതുകൊണ്ടാണ് അവരുടെ ആദ്യ വിവാഹം വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹമോചനത്തിലെത്തിയതെന്നും ബാല തുറന്നടിച്ചു. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തേയും തുടർച്ചയായി അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഡോ.എലിസബത്ത് ഉദയനെതിരെ പൊലീസിൽ പരാതി നൽകിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എലിസബത്ത് വ്ലോഗിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്ക് രൂക്ഷഭാഷയിലാണ് ബാല പ്രതികരിച്ചത്. ഭാര്യ കോകില, അഭിഭാഷകർ എന്നിവർക്കൊപ്പമാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ മുമ്പാകെ പരാതി നൽകാനെത്തിയത്.
ബാലയുമായി ഇഷ്ടത്തിലാകുന്നതിന് മുമ്പ് ഒരു ഡോക്ടറെ വിവാഹം കഴിച്ചിരുന്നുവെന്ന കോകിലയുടെ ആരോപണം സത്യമാണെന്നു തുറന്നു പറഞ്ഞ് നടന്റെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. മുൻപൊരു വിവാഹം കഴിച്ചത് സത്യമാണെന്ന് സമ്മതിക്കുന്ന എലിസബത്ത് തന്റെ ആദ്യവിവാഹം തകർന്നപ്പോൾ വിവാഹമോചനം നേടാൻ സഹായിച്ചത് ബാലയാണെന്നും ആ വിവരം
തന്നെ വിവാഹം കഴിക്കുമ്പോൾ നടൻ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും വെളിപ്പെടുത്തി മുൻഭാര്യ ഡോ. എലിസബത്ത് ഉദയൻ. ആ സ്ത്രീയുടെ ഫോൺ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നത് ‘യുഎസ്എ പ്രോഗ്രാം’ എന്നായിരുന്നു. ഫോൺ വരുമ്പോൾ യുഎസ്എയിൽ സ്റ്റേജ് ഷോക്ക്
Results 1-10 of 114
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.