Activate your premium subscription today
Tuesday, Apr 22, 2025
സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും കന്നഡ നടിയുമായ രന്യ റാവുവിന്റെ കുടുംബത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 3 കമ്പനികളും റവന്യു ഇന്റലിജൻസ്, ഇ.ഡി അന്വേഷണ പരിധിയിൽ. രന്യ റാവു ഫൊട്ടോഗ്രഫി, ക്ഷിരോദ ഇന്ത്യ, അയ്റസ് ഗ്രീൻസ് എന്നീ കമ്പനികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബെംഗളൂരു ∙ സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യയും സുഹൃത്ത് തരുൺ രാജുവും ഒരുമിച്ച് 26 ദുബായ് യാത്രകൾ നടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ). ഈ യാത്രകളിൽ ഇരുവരും സ്വർണക്കടത്ത് നടത്തിയെന്ന് ഡിആർഐ കോടതിയെ അറിയിച്ചു. പലയാത്രകളും രാവിലെ ദുബായിലേക്ക് പോയി വൈകിട്ട് തിരിച്ചെത്തുന്നതായിരുന്നു. തരുൺ രാജു സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്വേഷണ ഏജൻസി ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
ബെംഗളൂരു∙ നടി രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായി സൂചന. ആറു മാസത്തിനിടെ 27 തവണ ദുബായിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഹായിച്ചതായി പൊലീസിനു സംശയമുണ്ട്. നടി കടത്താൻ ശ്രമിച്ച 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം
ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനെതിരെ (ഡിആർഐ) ഗുരുതര ആരോപണവുമായി നടി രന്യ റാവു. ഡിആർഐ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുകയാണെന്നും രന്യ കോടതിയിൽ പറഞ്ഞു. കസ്റ്റഡി കാലാവധി കഴിഞ്ഞ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം ഉന്നയിച്ചത്.
ചെന്നൈ ∙ തൂത്തുക്കുടി കടലിൽ ബോട്ടിൽ നിന്ന് പിടികൂടിയ 30 കിലോ ഹഷീഷ് കടത്താൻ ശ്രമിച്ചത് കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിലെന്ന്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ അറിയിച്ചു. ഇതിനൊപ്പം മറ്റൊരു ഓർഗാനിക് ബ്രാൻഡിന്റെ കവറുകളും ഉപയോഗിച്ചിട്ടുണ്ട്.
ബെംഗളൂരു∙ സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെ ഡിആര്ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ്) പിടികൂടിയത് ഏറെക്കാലത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആർഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിനൊപ്പം എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ് ധരിച്ചിരുന്നതെന്നതും സംശയത്തിനുകാരണമായി. കൂടാതെ, നടിയുടെ സ്വർണക്കടത്തിനെ കുറിച്ച് ഡിആർഐക്ക് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദുബായിൽനിന്നെത്തിയ നടിയെ സ്വർണവുമായി പിടികൂടുന്നത്.
ബെംഗളൂരു∙ വിമാനത്താവളത്തിൽ 26 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ സ്വദേശിനിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയ ഇവരുടെ സ്യൂട്ട്കേസിലെ രഹസ്യ അറയിൽ നിന്ന് 2.56 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ 3.40ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓപ്പറേഷൻ യെല്ലോ അതിന്റെ തേരോട്ടം ആരംഭിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇതിനകം അതിന്റെ വലയിൽ കുടുങ്ങിയിട്ടുള്ളത്. ഇവരിൽ പലർക്കും വൻതുക പിഴ ഒടുക്കേണ്ടി വന്നു. മറ്റു ചിലരുടെ പേരിൽ റവന്യു റിക്കവറി നടപടികളും തുടങ്ങി. ആരെ പിടികൂടാനാണ് ഓപ്പറേഷൻയെല്ലോ വരുന്നത്? എന്താണ്
കൊച്ചി∙ ദുബായ് – കൊച്ചി – ഡൽഹി വിമാനത്തിലൂടെയുള്ള സ്വർണക്കടത്ത് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചപ്പോൾ പൊളിഞ്ഞത് സ്വർണക്കടത്തുകാരുടെ പുതുതന്ത്രം. വിദേശത്തുനിന്നു കൊണ്ടു വരുന്ന സ്വർണം ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു കടത്തുകാരുടെ ലക്ഷ്യം. ഡിആർഐക്കു കിട്ടിയ രഹസ്യ
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.