സംഗീതോത്സവത്തിന്റെ 9 രാപകലുകൾ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള നവരാത്രി മണ്ഡപവും പരിസരവും ഇനിയുള്ള ദിവസങ്ങളിലെ സായാഹ്നങ്ങൾ ദേവീ ഉപാസനയുടെ ഭാഗമായ രാഗാലാപനത്താൽ സാന്ദ്രമാകും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവവും നവരാത്രി ഉത്സവവും ഒന്നിച്ചെന്നുതിനാൽ ഇത്തവണത്തെ ഉത്സവ നാളുകൾക്ക് ശോഭയേറും...
നവരാത്രി സംഗീതോത്സവത്തിന്റെ സവിശേഷതകളെക്കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗവും സംഗീതജ്ഞനുമായ അശ്വതി തിരുനാൾ രാമവർമ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു...
അശ്വതി തിരുനാൾ രാമവർമ്മ (ചിത്രം∙മനോരമ)
Mail This Article
×
വീണ്ടും ഒരു നവരാത്രിക്കാലം. കന്യാകുമാരി ജില്ലയെന്നറിയപ്പെടുന്ന നാഞ്ചിനാട്ടിൽ നിന്ന് വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് എത്തിക്കഴിഞ്ഞു. ഇനി ഉത്സവത്തിന്റെ ഒൻപത് രാപകലുകൾ. ഇത് സവിശേഷമായ വിരുന്നൊരുക്കുന്ന സംഗീതോത്സവത്തിന്റെകൂടി കാലമാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിലും പരിസരത്തും ഇനിയുള്ള ദിവസങ്ങളിലെ സായന്തനങ്ങൾ സംഗീത സാന്ദ്രമാകും. സ്വാതി തിരുനാൾ മഹാരാജാവ് തുടങ്ങിവച്ച സംഗീതോത്സവത്തിന്റെ തുടർച്ചയാണത്. അതിന്റെ സവിശേഷതകളെക്കുറിച്ച് തിരുവിതാംകൂർ രാജകുടുംബാംഗവും സംഗിതജ്ഞനുമായ അശ്വതി തിരുനാൾ രാമവർമ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു...
English Summary:
Exclusive interview with Aswathi Thirunal Rama Varma , discussing the specialties of the Navarathri music festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.